Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

‘കാഴച്ച ഉണ്ടായിട്ടും കണ്ണനെ കാണാത്ത ഞാനും.. കാഴ്ച ഇല്ലാഞ്ഞിട്ടും കണ്ണനെ കണ്ട അവരും’

ഗുരുവായൂര്‍ ദര്‍ശന അനുഭവം വിവരിച്ച് സിബിന്‍ ശ്രീധറിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2025, 03:52 pm IST
inNews

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയതിന്റെ അനുഭവം വിവരിച്ച് സിബിന്‍ ശ്രീധര്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമായി.

”ഗുരുവായൂര്‍ അമ്പലത്തില്‍ ഉത്സവം നടക്കുകയാണ്.. കണ്ണന്റെ സ്വന്തം നാട് എന്നതോടൊപ്പം ഞാന്‍ ജനിച്ച നാട് എന്ന വല്ലാത്ത അടുപ്പം ഉള്ളത് കൊണ്ട് പറ്റുമ്പോള്‍ ഒക്കെ പോകാറുണ്ട്… ഗുരുവായൂരില്‍
ഇന്നലെ രാവിലെ 5 മണിക്ക് എറണാകുളത് നിന്ന് ഡ്രൈവ്‌ ചെയ്തു ഏതാണ്ട് രാവിലെ 8.00 മണിയോടെ ക്യു നിന്ന് 1.30 യോടെ ശ്രീ കോവിലിന്റെ മുന്നില്‍ എത്തി.
‘കാളിയ മര്‍ദ്ദനം’ ആണ് രൂപം എന്ന് അവിടെ ഉള്ളവര്‍ വിളിച്ചു പറയുന്നത് കേട്ട് എല്ലാ ഇന്ദ്രിയങ്ങളും കണ്ണനെ ‘കാണാന്‍’ റെഡി ആക്കി നില്‍ക്കുമ്പോള്‍, ചെവിയുടെ തൊട്ട് പുറകില്‍ നിന്ന് ‘ഇങ്ക അല്ല അങ്ക പാക്കടി’ എന്ന് തീര്‍ത്തും ആരോചകമായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഏകദേശം 50 വയ്‌സിന് മുകളില്‍ പ്രായം ഉള്ള ഒരാള്‍ ഏതാണ്ട് അത്ര തന്നെ പ്രായം ഉള്ള ആളോട് (ഭാര്യ ആയിരിക്കണം) അലറുക ആണ്.. നേരെ നോക്കിയാല്‍ കണ്ണനെ കാണാവുന്ന ഇത്രയും അടുത്ത് നിന്ന് എന്തിന് ആണ് ഇങ്ങനെ അലറുന്നത് എന്ന് മനസ്സില്‍ ചിന്തിച്ചു ഒന്നുകൂടി ശ്രെദ്ധിച്ചപ്പോള്‍ ആണ് ആ സ്ത്രീക്ക് പൂര്‍ണ്ണമായും കാഴ്ച ഇല്ല എന്ന് മനസ്സിലായത്.
പക്ഷെ ഇങ്ങനെ പറഞ്ഞു കൊടുത്തിട്ടും അവര്‍ വേറെ എങ്ങോട്ടോ നോക്കി ആണ് തൊഴുന്നത്.
ഇയാള്‍ എന്താണ് കണ്ണ് കാണാത്ത ആള്‍ക്ക് തെറ്റായി പറഞ്ഞു കൊടുക്കുന്നത് എന്ന ദേഷ്യത്തില്‍ ഭര്‍ത്താവിനെ നോക്കി
അപ്പൊ വീണ്ടും ഞെട്ടി അദ്ദേഹവും വേറെ എങ്ങോട്ടോ നോക്കി ആണ് തൊഴുന്നത്, പുള്ളിയും പൂര്‍ണ്ണമായും അന്ധന്‍. രണ്ട് പേരും വേറെ എങ്ങോട്ടോ നോക്കി ആണ് നില്‍ക്കുന്നത്. കണ്ണനെയും കാളിയ മര്‍ദ്ദനവും ഒക്കെ മറന്നു, അവരെ രണ്ട് പേരെയും നേരെ ഭഗവാന്റെ മുന്നോട്ട് നീക്കി നിര്‍ത്താന്‍ ബാക്കി ഉള്ളവരെ ബ്ലോക്ക് ചെയ്ത് ഇവരെ നേരെ ആക്കിയപ്പോഴേക്കും ഞാന്‍ ഏതാണ്ട് ക്യുവിന്റെ സൈഡിലേക്ക് ആയി പോയിരുന്നു.
ഞാന്‍ അവിടെ കിടന്നു കാണിക്കുന്ന സര്‍ക്കസ് കണ്ട് കൂടെ ഉള്ളവര്‍ എന്നെ ചീത്ത വിളിച്ചെങ്കിലും കാവല്‍കാര്‍ ആ വൃദ്ധ ദമ്പതികളെ ശ്രെധിച്ചു എന്ന് എനിക്ക് മനസ്സിലായി.
അവരെ ദേവസ്വം ജോലിക്കാര്‍ നടയ്‌ക്ക് മുന്നിലേക്ക് നീക്കി നിര്‍ത്തുന്നതിനു ഇടയ്‌ക്കു ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു.. എന്റെ ദര്‍ശന അവസരം കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് 6 മണിക്കൂര്‍ ക്യുവില്‍ നിന്ന ഞാന്‍ കണ്ണനെ ഒരു നോക്ക് കാണാതെ ക്യുവില്‍ നിന്നും പുറത്തായിരിക്കുന്നു.
‘കാളിയനെയും കണ്ടില്ല മര്‍ദ്ദനവും കണ്ടില്ല’
വിഷമത്തോടെ തിരിഞ്ഞു നോക്കിയപ്പോള്‍ ദേ മനോഹരമായ മറ്റൊരു കാഴ്ച. ആ വൃദ്ധ ദമ്പതികളെ കാവല്‍ക്കാര്‍ ചങ്ങലക്ക് അകത്തു നിര്‍ത്തി കണ്ണനെ ‘കാണിക്കുന്നു’.. ആഹാ മനോഹരം..
‘കാഴച്ച ഉണ്ടായിട്ടും കണ്ണനെ കാണാത്ത ഞാനും.. കാഴ്ച ഇല്ലാഞ്ഞിട്ടും കണ്ണനെ കണ്ട അവരും’
ഒരാളുടെ ബേസിക് ആഗ്രഹം ആണ് കാഴ്‌ച്ച, അത് എന്നുന്നേക്കുമായി നിക്ഷേധിച്ച ദൈവത്തെ കാണാന്‍ തമിഴ് നാട്ടില്‍ നിന്ന് ഇത്രയും ദൂരം യാത്ര ചെയ്ത് രണ്ട് വൃദ്ധര്‍, അവര്‍ക്ക് ഒരിക്കലും കാണാന്‍ സാധിക്കാത്ത കണ്ണനെ കാണാന്‍ ഏതാണ്ട് ആറോളം മണിക്കൂര്‍ ക്യു നില്‍ക്കുന്നു.. എന്നിട്ട് കാണാന്‍ കഴിയാത്ത കണ്ണുകള്‍ ഉപയോഗിച്ച് കണ്ണനെ കാണുന്നു…
അല്ലെങ്കിലും ശ്വാസത്തില്‍ പോലും ഈശ്വരനെ അറിയാന്‍ സാധിക്കുന്ന ഈ നടയില്‍ അല്ലാതെ മറ്റ് എവിടെ ആണ് അവര്‍ക്ക് തങ്ങളുടെ പോരുളനെ കാണാന്‍ സാധിക്കുക..? എത്ര മനോഹരമായ സങ്കല്‍പ്പം.
തിരിച്ചു എറണാകുളത്തെക്ക് ഡ്രൈവ്‌ ചെയ്യുമ്പോള്‍ ഞാന്‍ ഓര്‍ത്തു,
ആയരത്തില്‍ അധികം തവണ ഗുരുവായൂരില്‍ പോയിട്ട് ഉണ്ടാകും.. ആദ്യമായി ഇന്നാണ് ഞാന്‍ കണ്ണനെ കാണാതെ തിരികെ പോകേണ്ടി വരുന്നത്..
എന്നാലും ഞാന്‍ ഇന്നാണ് ആദ്യമായി കണ്ണ് നിറച്ചു ഭഗവാനെ കണ്ടത്”,

സിബിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

Tags: FB Postcibin sreedharguruvayoor visit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സിപിഎം തോറ്റു, ഞങ്ങളെ പാര്‍ട്ടി നോക്കുമെന്നാണ് കരുതിയത്, ഇപ്പോള്‍ പേടിയാകുന്നു’; ബോംബെറിഞ്ഞ കേസില്‍ ജയിലില്‍ കഴിയുന്ന നന്ദകുമാറിന്റെ ഭാര്യ

Entertainment

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

Kerala

മതം മാറ്റാൻ വരുന്നവരോട് മുസ്ലീങ്ങൾ പെരുമാറുന്ന അതേ രീതിയിൽ തന്നെ ഹിന്ദുക്കളും പെരുമാറണം : ഇക്കാര്യത്തിൽ അവരെ തന്നെ നമ്മളും അനുകരിക്കണം

Kerala

ശരണം വിളിച്ച അമ്മമാരെ പരിഹസിച്ചവര്‍ ഇനി ശരണം വിളിക്കും ; അയ്യപ്പസ്വാമിയെ ട്രോളാൻ വേണ്ടി നടന്ന പ്രസ്ഥാനം സാക്ഷാല്‍ ശബരീശന് മുന്നില്‍ കീഴടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ചു; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം; അന്വേഷണ ചുമതല ടി.വി. അനുപമയ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.