Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലേക്കുള്ള മനുഷ്യക്കടത്തിന് ചുക്കാൻ പിടിക്കുന്നത് ഇമ്രാൻ ഹാജിയാർ ; ആറ് മാസത്തിനിടെ ഇന്ത്യയിലെത്തിയത് മൂവായിരം ലങ്കക്കാരെന്ന് എൻഐഎ റിപ്പോർട്ട്

ശ്രീലങ്കയിൽ ഇമ്രാൻ ഹാജിയാർ, ഇന്ത്യയിൽ മുഹമ്മദ് ഇബ്രാഹിം എന്നിവർ ചേർന്നാണ് മനുഷ്യക്കടത്ത് ശൃംഖല നടത്തുന്നത് എന്ന് സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കയിൽ നിന്നുള്ള ആളുകളെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളിൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ മണ്ഡപത്തിലേക്ക് കൊണ്ടുവരുന്നു, അവിടെ അവരെ കള്ളക്കടത്ത് ഹോൾഡിംഗ് ഏരിയ എന്നറിയപ്പെടുന്ന ഒരു വെയർഹൗസിലേക്ക് കൊണ്ടുപോകും. തുടർന്ന് അവരെ 20 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് ചെറിയ ബോട്ടുകളിലും ട്രക്കുകളിലും കർണാടകയിലെയും തമിഴ്‌നാട്ടിലെയും വിവിധ ഭാഗങ്ങളിലേക്ക് അയയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2025, 02:29 pm IST
in India

ന്യൂദൽഹി : ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതിന്റെ പുതിയ തെളിവുകൾ പുറത്ത് വിട്ടത് ഇന്റലിജൻസ് ഏജൻസികൾ. മനുഷ്യക്കടത്ത് സംഘവുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ പിന്തുടർന്ന അന്വേഷണ ഉദ്യോഗസ്ഥർ സംഭവമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ആറ് മാസത്തിനിടെ 3,000-ത്തിലധികം ശ്രീലങ്കക്കാർ ഇന്ത്യയിൽ അനധികൃതമായി കടന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ), തമിഴ്‌നാട് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ‌ടി‌എസ്) നടത്തിയ അന്വേഷണത്തിൽ നിന്ന് വ്യക്തമായി. അവരിൽ പലരും തമിഴ്‌നാട്ടിലും കർണാടകയിലും സ്ഥിരതാമസമാക്കിയിട്ടുണ്ട്. അവരിൽ ചിലർ കാനഡയിലേക്ക് പോലും പോയിട്ടുണ്ടെന്ന് ഏജൻസി വ്യക്തമാക്കുന്നു.

ശ്രീലങ്കയിൽ ഇമ്രാൻ ഹാജിയാർ, ഇന്ത്യയിൽ മുഹമ്മദ് ഇബ്രാഹിം എന്നിവർ ചേർന്നാണ് മനുഷ്യക്കടത്ത് ശൃംഖല നടത്തുന്നത് എന്ന് സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്യുന്നു. 2025 ഫെബ്രുവരി 28-ന് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മനുഷ്യ കടത്ത് കഥകളുടെ ചുരുളഴിയുന്നത്.

ശ്രീലങ്കയിൽ നിന്നുള്ള ആളുകളെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളിൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ മണ്ഡപത്തിലേക്ക് കൊണ്ടുവരുന്നു, അവിടെ അവരെ കള്ളക്കടത്ത് ഹോൾഡിംഗ് ഏരിയ എന്നറിയപ്പെടുന്ന ഒരു വെയർഹൗസിലേക്ക് കൊണ്ടുപോകും. തുടർന്ന് അവരെ 20 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് ചെറിയ ബോട്ടുകളിലും ട്രക്കുകളിലും കർണാടകയിലെയും തമിഴ്‌നാട്ടിലെയും വിവിധ ഭാഗങ്ങളിലേക്ക് അയയ്‌ക്കുന്നു. ഇവരിൽ ഭൂരിഭാഗവും ബെംഗളൂരുവിലോ മംഗലാപുരത്തോ സ്ഥിരതാമസമാക്കിയവരാണ്.

ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് ഒരാൾക്ക് 20 ലക്ഷം രൂപ വരെയും കാനഡയിലേക്ക് പോകുന്നവർക്ക് 50 ലക്ഷം രൂപ വരെയും കടത്തുകാർ ഈടാക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസി പറയുന്നു. കാനഡയിലേക്ക് പോകാൻ താൽപ്പര്യമുള്ളവർക്ക് ഇന്ത്യയിൽ വ്യാജ ആധാർ കാർഡുകൾ നൽകുന്നു. ഇവരെ കുപ്രസിദ്ധ ‘ഡോങ്കി റൂട്ട്’ വഴിയും കാനഡയിൽ എത്തിക്കുന്നുണ്ട്.

ഇന്ത്യൻ പൗരത്വ രേഖകൾ നൽകുന്നതിലും വൻ ക്രമക്കേടുകളാണ് മനുഷ്യക്കടത്ത് സംഘം നടത്തിവന്നിരുന്നത്. ഇന്ത്യയിൽ മരിച്ചവരുടെ പേരിലുള്ള ആധാർ കാർഡുകൾ പുതിയ ഫോട്ടോകൾ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്താണ് മനുഷ്യക്കടത്തുകാർ കുടിയേറ്റക്കാർക്ക് പലർക്കും നൽകിയത്. ചില സന്ദർഭങ്ങളിൽ ആധാർ കാർഡുകളും വോട്ടർ ഐഡി കാർഡുകളും വ്യാജമായി ഇവർ സൃഷ്ടിച്ചിരുന്നതായും ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്.

Tags: TamilnadumuslimSrilankaNIAillegal immigrantsFake documentsTamilnadu ATS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

India

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

India

യാസിന്‍ മാലികിന് പാക് ഭീകരബന്ധം, പരമാവധി ശിക്ഷ നല്‍കണം: എന്‍ഐഎ

പുതിയ വാര്‍ത്തകള്‍

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.