Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

റണ്ണേഴ്‌സ് അപ്പ്: അഭിമാനപൂര്‍വം കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 08:59 am IST
in Cricket
2024-25 രഞ്ജി ട്രോഫി റണ്ണേഴ്‌സ് അപ്പ് കിരീടവുമായി കേരള ക്രിക്കറ്റ് ടീം

2024-25 രഞ്ജി ട്രോഫി റണ്ണേഴ്‌സ് അപ്പ് കിരീടവുമായി കേരള ക്രിക്കറ്റ് ടീം

നാഗ്പൂര്‍: കിരീടം നഷ്ടപ്പെടുത്തിയെങ്കിലും ഓരോ മലയാളിക്കും അഭിമാനിക്കുന്ന നേട്ടവും സ്വന്തമാക്കി കേരള ക്രിക്കറ്റ് ടീം ഇത്തവണത്തെ രഞ്ജി ക്രിക്കറ്റ് സീസണിന് വിട നല്‍കി.

രഞ്ജി സീസണില്‍ രണ്ടാം സ്ഥാനക്കാര്‍ക്കുള്ള റണ്ണേഴ്‌സ് അപ്പ് ട്രോഫിയും നേടിക്കൊണ്ടാണ് സച്ചിന്‍ ബേബിയുടെയും സംഘത്തിന്റെയും മടക്കം. കേരളത്തിന് ഇത് ചരിത്ര നേട്ടമാണ്. 2018-19 സീസണില്‍ സെമി വരെ മുന്നേറിയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. കിരീടം നഷ്ടപ്പെടുത്തിയെങ്കിലും ഫൈനലിലടക്കം ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് ഇത്തവണത്തെ കേരള ടീം മുന്നേറിക്കൊണ്ടിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ എലൈറ്റ് ഗൂപ്പ് സിയിലായിരുന്നു. ഏഴ് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ വിജയിച്ചപ്പോള്‍ മറ്റ് നാല് കളികള്‍ സമനിലയിലായി. ഗ്രൂപ്പ് എലൈറ്റ് സിയില്‍ നിന്ന് ഹര്യാനയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായ് നേരിട്ട് ക്വാര്‍ട്ടറിന് യോഗ്യത നേടി.

ക്വാര്‍ട്ടറില്‍ കരുത്തരായ ജമ്മു കശ്മീരിനെതിരായ മത്സരം സമനിലയിലായി. ആദ്യ ഇന്നിങ്‌സില്‍ പൊരുതി നേടിയ ഒരു റണ്‍സ് ലീഡില്‍ സെമിയിലേക്ക്. കുറേക്കൂടി കരുത്തരായ ഗുജറാത്തിനെയാണ് സെമിയില്‍ നേരിട്ടത്. ക്വാര്‍ട്ടര്‍ കടന്ന രീതി തന്നെ സെമിയിലും ആവര്‍ത്തിച്ചു. സമനിലയിലായ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് സെമിയിലേക്കുള്ള വഴി തെളിച്ചു. ഒരു വ്യത്യാസം മാത്രം. ജമ്മു കശ്മീരിനെതിരെ ആദ്യ ഇന്നിങ്‌സില്‍ രണ്ടാമത് ബാറ്റ് ചെയ്താണ് കേരളം ഒരു റണ്‍ ലീഡ് സ്വന്തമാക്കിയതെങ്കില്‍ ഗുജറാത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് പ്രതിരോധിച്ചുകൊണ്ട് രണ്ട് റണ്‍സിന്റെ ഇഞ്ചോടിഞ്ച് ലീഡ് നേടിയെടുക്കുകയായിരുന്നു.

ഫൈനലിലും അതേ വഴിക്കാണ് കാര്യങ്ങള്‍ മുന്നേറിയത്. സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ നായകന്‍ സച്ചിന്‍ ബേബി(98) അശ്രദ്ധയോടെ ബാറ്റ് വീശിയത് കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. നാല് വിക്കറ്റ് കൈയ്യിലിരിക്കെ ആദ്യ ഇന്നിങ്‌സ് മറികടക്കാന്‍ 56 റണ്‍സ് വേണ്ടപ്പോഴായിരുന്നു സച്ചിന്റെ പുറത്താകല്‍. പിന്നീട് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരല്ലാത്ത കേരള നിരയിലെ ബാക്കിയുള്ളവര്‍ക്ക് ശക്തമായ വിദര്‍ഭ ബൗളിങ്ങിനെ അതിജീവിക്കാനായില്ല. ഇക്കാര്യം റണ്ണേഴ്‌സ് അപ്പ് കിരീടം നേടിക്കൊണ്ട് സച്ചിന്‍ ബേബി തുറന്ന് സമ്മതിക്കുകയും ചെയ്തു. എങ്കിലും കിരീടം അര്‍ഹിക്കുന്ന തരത്തില്‍ സീസണിലുടനീളം മികവോടെ മുന്നേറാനായതില്‍ അഭിമാനിക്കുന്നുവെന്ന് നായകന്‍ പറഞ്ഞു. മുന്‍ ഭാരത താരം അമയ് ഖുറേസ്യ ആണ് കേരളത്തിന്റെ പരിശീലകന്‍.

Tags: keralaRanji Trophy Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പുതിയ വാര്‍ത്തകള്‍

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.