Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാംബാലിലെ സനാതൻ തീർത്ഥാടന കേന്ദ്രങ്ങളുടെ പുനഃസ്ഥാപനം: 44 ദേവ തീർത്ഥങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതായി ജില്ലാ മജിസ്ട്രേറ്റ് 

കഴിഞ്ഞ കുറച്ച് കാലങ്ങളായി സാംബാലിൽ വിനോദസഞ്ചാരികളുടെയും തീർത്ഥാടകരുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ആളുകൾ ഇവിടുത്തെ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ച് അറിയാൻ തുടങ്ങിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2025, 11:57 am IST
inIndia

ലഖ്നൗ : ഉത്തർപ്രദേശിലെ സാംബാലിൽ  സനാതന തീർത്ഥാടന കേന്ദ്രങ്ങൾ ഒന്നൊന്നായി വെളിച്ചത്തുവരുന്നതായി സാംബാൽ ജില്ലാ ഡിഎം രാജേന്ദ്ര പെൻസിയ അറിയിച്ചു. ഈ പുണ്യ പ്രദേശങ്ങളെല്ലാം തന്നെ ഒരു വിഭാഗം ആൾക്കാർ അനധികൃതമായി കൈയ്യേറിയിരുന്നത് സർക്കാർ ഇപ്പോൾ മോചിപ്പിച്ച് വരികയാണ്.

സാംബലിന്റെ മൂന്ന് കോണുകളിലായി മൂന്ന് ശിവക്ഷേത്രങ്ങളുണ്ട്. ഇവയിൽ 87 ദേവ തീർത്ഥങ്ങളും 5 മഹാതീർത്ഥങ്ങളുമുണ്ട്. ഈ തീർത്ഥാടന കേന്ദ്രങ്ങളിൽ ഭൂരിഭാഗവും ഒരു വിഭാഗം ജനങ്ങൾ കൈയേറിയതാണെന്ന് വാർത്താ ഏജൻസിയോട് സംസാരിച്ച രാജേന്ദ്ര പെൻസിയ പറഞ്ഞു. 87 ദേവ തീർത്ഥങ്ങളിൽ ഇതുവരെ 60 ദേവ തീർത്ഥങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ 44 ദേവ തീർത്ഥങ്ങൾ കയ്യേറ്റത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബാക്കിയുള്ള സ്ഥലങ്ങൾ കണ്ടെത്തി കൈയേറ്റത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എല്ലാ തീർത്ഥാടന കേന്ദ്രങ്ങളുടെയും നവീകരണത്തിനായി വിശദമായ ഒരു ഡിപിആർ തയ്യാറാക്കി സർക്കാരിന് അയയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ വന്ദൻ യോജനയ്‌ക്ക് കീഴിലും മുനിസിപ്പൽ കൗൺസിലിന്റെ 15-ാം ധനകാര്യത്തിന് കീഴിലും, ടൂറിസം, ചാരിറ്റബിൾ വകുപ്പിന് കീഴിലും നൽകിയ ബജറ്റ് ഉപയോഗിച്ചാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്.

യമഘണ്ട തീർത്ഥം, ചതിഷ്മുഖ് എന്നിവയുൾപ്പെടെ എല്ലാ കിണറുകളും ഉടൻ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. മഴ വരാൻ പോകുന്നു എന്നതിനാലും മഴ വരുമ്പോൾ വെള്ളം സംരക്ഷിക്കപ്പെടുമെന്നതിനാലുമാണ് ഇത്. കാരണം സാംബൽ വരൾച്ചാ മേഖലയിലാണ് വരുന്നത്. നമ്മുടെ ഈ തീർത്ഥാടന കേന്ദ്രങ്ങളെ ജല തീർത്ഥ എന്നാണ് വിളിച്ചിരുന്നത് അതിനാൽ അവയുടെ പുനരുജ്ജീവനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാംബാലിലെ വിനോദസഞ്ചാരത്തെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റും വാചാലനായി. കഴിഞ്ഞ കുറച്ച് കാലങ്ങളായി സാംബാലിൽ വിനോദസഞ്ചാരികളുടെയും തീർത്ഥാടകരുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ആളുകൾ ഇവിടുത്തെ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ച് അറിയാൻ തുടങ്ങിയിട്ടുണ്ട്. ഇവിടെ ഒരു തീർത്ഥാടന കേന്ദ്രം ഉണ്ടെന്ന് പുസ്തകങ്ങളിൽ മാത്രമേ വായിച്ചിട്ടുള്ളൂ എന്ന് ആളുകൾ പറയുന്നു. ഇപ്പോൾ നമ്മൾ അത് യഥാർത്ഥ ജീവിതത്തിൽ കാണുന്നു. 48 കിലോമീറ്റർ നീളമുള്ള 24 കോസി പരിക്രമ പൂർത്തിയാകുകയും എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും മനോഹരമാക്കുകയും ചെയ്യുന്നുണ്ട്.

ഇത് സാംബാലിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സ്രോതസ്സായി മാറുമെന്നും മജിസ്ട്രേറ്റ് പറഞ്ഞു. തീർത്ഥാടന കേന്ദ്രങ്ങളിലെ കൈയേറ്റം ഒഴിപ്പിച്ചതിന് ശേഷം കാശി, മഥുര, പ്രയാഗ് എന്നിവ പോലെ വരും ദിവസങ്ങളിൽ സാംബാൽ ഒരു വലിയ തീർത്ഥാടന കേന്ദ്രമായി മാറുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.

Tags: muslimYogi AdityanathHindu templeUthar PradeshSambhalexcavation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)
India

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

India

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.