Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞായറാഴ്ചകളിൽ ബീഫ് ബിരിയാണി മതി , ചിക്കൻ ബിരിയാണി വേണ്ട ; ആവശ്യക്കാരുടെ എണ്ണം കൂടുന്നു : അലിഗഡ് മുസ്ലിം സർവകലാശാലയുടെ അറിയിപ്പ് വൈറൽ

അലിഗഡ് മുസ്ലിം സർവകലാശാലയിലെ സുലൈമാൻ ഹാൾ മെസ്സിലെ ഭക്ഷണ മെനുവിനെക്കുറിച്ചാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഡൈനിംഗ് ഹാളിലെ സീനിയർ ഫുഡ് ഓഫിസർമാരായ മുഹമ്മദ് ഫൈസുള്ളയുടെയും മുജാസിം അഹമ്മദ് ഭാട്ടിയുടെയും പേരുകൾ നോട്ടീസിൽ ഉണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2025, 03:48 pm IST
inIndia

ലക്നൗ : ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം സർവകലാശാല എപ്പോഴും ഒന്നല്ലെങ്കിൽ മറ്റൊരു വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ സർവകലാശാലയിലെ മെനുവിൽ വരുത്തിയ മാറ്റത്തെക്കുറിച്ചുള്ള അറിയിപ്പുമായി അവർ പുതിയ വിവാദത്തിലേക്ക് കടന്നിരിക്കുന്നു.

ഞായറാഴ്ച മുതൽ മെനുവിൽ വരുത്തിയ മാറ്റത്തെക്കുറിച്ചുള്ള സർവകലാശാലയുടെ അറിയിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സർവകലാശാലയിൽ ആവശ്യക്കാരുടെ എണ്ണം വർധിച്ചത് കാരണം ചിക്കൻ ബിരിയാണിക്ക് പകരം ഞായറാഴ്ച തോറും ഉച്ചഭക്ഷണ മെനുവിൽ ബീഫ് ബിരിയാണി വിളമ്പുമെന്നാണ് നോട്ടീസിൽ പറയുന്നത്. പുതിയ മെനു സർവകലാശാലയിലെ താമസക്കാർ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

അലിഗഡ് മുസ്ലിം സർവകലാശാലയിലെ സുലൈമാൻ ഹാൾ മെസ്സിലെ ഭക്ഷണ മെനുവിനെക്കുറിച്ചാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഡൈനിംഗ് ഹാളിലെ സീനിയർ ഫുഡ് ഓഫിസർമാരായ മുഹമ്മദ് ഫൈസുള്ളയുടെയും മുജാസിം അഹമ്മദ് ഭാട്ടിയുടെയും പേരുകൾ നോട്ടീസിൽ ഉണ്ട്. അതേ സമയം ഈ വൈറൽ വാർത്ത ശ്രദ്ധയിൽപ്പെട്ട അലിഗഡ് പോലീസ് നിയമങ്ങൾക്കനുസൃതമായി നടപടിയെടുക്കുന്നുണ്ടെന്ന് അറിയിച്ചു.

അലിഗഡ് മുസ്ലീം സർവകലാശാലയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള 20 ഹോസ്റ്റലുകളിലും താമസക്കാർക്ക് ഒരു ദിവസം മൂന്ന് നേരവും ഭക്ഷണം വിളമ്പുന്നുണ്ട്.  അതേസമയം സർവകലാശാല പ്രൊഫസർ മുഹമ്മദ് വസീം അലി ദേശീയ മാധ്യമത്തോട് പറഞ്ഞത് ഇത് ഒരു അക്ഷരത്തെറ്റായിരുന്നു എന്നാണ്. ചിക്കൻ ബിരിയാണിയിൽ നിന്ന് മെനുവിലെ മാറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി ടൈപ്പ് ചെയ്തതായി തോന്നുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

അതേ സമയം 1955 ലെ ഉത്തർപ്രദേശ് ഗോവധ നിരോധന നിയമപ്രകാരം പശുക്കളെ കൊല്ലുന്നതും ബീഫ് വിൽക്കുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ടെന്നും പശുക്കൾക്കളെ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നുവെന്നുമാണ് നിയമം നിഷ്കർഷിച്ചിരിക്കുന്നത്.

നിലവിൽ സംസ്ഥാനത്ത് പശുവിനെ കൊല്ലുന്നത് പത്ത് വർഷം തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Tags: StudentshostelChickenAligarh Muslim UniversityMenubeefUthar Pradesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.