Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മല്ലികയും ജഗതിയും വിവാഹശേഷം മദ്രാസിലെത്തി, ആശങ്കയുണ്ടായിരുന്നു:ശ്രീകുമാരൻ തമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 10:01 am IST
in Entertainment

കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികളെ ത്രസിപ്പിച്ച നടന്‍ ജഗതി ശ്രീകുമാര്‍ ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് നടക്കാനോ സംസാരിക്കാനോ സാധിക്കാതെ ഇപ്പോഴും വിശ്രമ ജീവിതത്തിലാണ് താരം.

 

എന്നിരുന്നാലും ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ആരാധകരും മലയാള സിനിമ ലോകവും. കോളേജില്‍ പഠിക്കുന്ന കാലത്തെ നാടകങ്ങളിലും മറ്റുമൊക്കെ സജീവമായിരുന്ന ജഗതിയെ സിനിമയില്‍ കോമഡി താരമാക്കിയതിനെ കുറിച്ച് പറയുകയാണ് സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ജഗതി ശ്രീകുമാറിന് ആ പേര് നല്‍കിയത് താന്‍ ആണെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. ശശികുമാര്‍ സംവിധാനം ചെയ്തു ഞാന്‍ നിര്‍മ്മിച്ച ‘ചട്ടമ്പി കല്യാണി’ എന്ന സിനിമയുടെ ടൈറ്റിലില്‍ ആണ് ആദ്യമായി ആ പേര് പ്രത്യക്ഷപ്പെട്ടത്. തന്റെ പേരിനൊപ്പം ജഗതി എന്ന സ്ഥലപ്പേര് വേണ്ട ശ്രീകുമാര്‍ എന്നു മാത്രം മതിയെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അക്കാലത്ത് ശ്രീകുമാറിന്റെ പ്രേമവിവാഹത്തില്‍ തുടര്‍ന്ന് പിതാവ് ജഗതി എന്‍ ആചാര്യമായി അകല്‍ച്ചയിലായിരുന്നു

 

ബഹദൂറിന്റെ സ്ഥാനത്ത് പുതിയ ഒരു പയ്യനെ അവരോധിച്ച നിര്‍മാതാവായ എന്നോട് സംവിധായകന്‍ ശശികുമാര്‍ പിണങ്ങിയിരുന്നു. എന്നാല്‍ ആദ്യ രംഗം ഷൂട്ട് ചെയ്തതോടെ ശശികുമാറിന്റെ മുഖം തെളിഞ്ഞു. അടൂര്‍ ഭാസിയോട് എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ ‘കൊള്ളാം നല്ല ടൈമിംഗ് ഉണ്ടായിരുന്നു’ എന്നായിരുന്നു മറുപടി. എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത ജനപിന്തുണ നേടിയെടുക്കുന്ന ഒരു താരമായി അമ്പിളി വളരുമെന്ന് ഞാന്‍ പോലും കരുതിയിരുന്നില്ല.

 

ബന്ധുക്കള്‍ അറിയാതെ വിവാഹിതരായ അമ്പിളിയും മല്ലികയും മദ്രാസില്‍ എത്തിയപ്പോള്‍ അവരുടെ ഭാവിയെക്കുറിച്ച് എനിക്ക് ഉല്‍ക്കണ്ഠ തോന്നിയിരുന്നു. അതിന് കാരണവുമുണ്ട്. മല്ലികയുടെ അമ്മ എന്റെ നാട്ടുകാരിയാണ്. ഒരുകാലത്ത് ഹരിപ്പാട് ഗ്രാമത്തിലെ പ്രമാണിയായിരുന്ന കോട്ടയ്‌ക്കകത്ത് വേലുപിള്ളയുടെ മകള്‍. എന്റെ കുടുംബവും ആ കുടുംബവും തമ്മില്‍ അകന്ന ബന്ധവുമുണ്ട്.

 

അങ്ങനെ ശ്രീകുമാറിനെയും മല്ലികയെയും സഹായിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നിയത് ഈ പശ്ചാത്തലത്തിലാണ്. ബന്ധുക്കലുടെ അനുവാദമില്ലാതെ എടുത്തു ചാടി വിവാഹിതരായതിന് അവരെ കുറ്റപ്പെടുത്താന്‍ എനിക്ക് അവകാശമില്ല. എന്റെ വിവാഹവും ഒരു എടുത്ത ചാട്ടമായിരുന്നു

 

അമ്പിളി എന്ന ശ്രീകുമാറിനെ ഹാസ്യത്തിലേക്ക് തിരിച്ചുവിട്ടു എന്നതാണ് ഞാന്‍ ചെയ്ത നന്മയെന്ന് വിശ്വസിക്കുന്നു. അമ്പിളിക്ക് ചിരിപ്പിക്കാനുള്ള കഴിവുണ്ടെന്നും അയാള്‍ അതില്‍ ശോഭിക്കുമെന്നും ഞാന്‍ മനസ്സിലാക്കിയത് എന്റെ മക്കളില്‍ നിന്നാണ്. അമ്പിളി മദ്രാസിലെ എന്റെ വീട്ടില്‍ പതിവ് സന്ദര്‍ശകനായിരുന്നു.

 

അക്കാലത്ത് എന്റെ മകള്‍ കവിതയ്‌ക്ക് മൂന്നും മകന് രണ്ടു വയസ്സുമായിരുന്നു പ്രായം. അമ്പിളി കാണിക്കുന്ന വിവിധ ഭാവങ്ങള്‍ കണ്ട് കുട്ടികള്‍ പൊട്ടിച്ചിരിക്കും. അദ്ദേഹത്തിന്റെ വരവിന് വേണ്ടി അവര്‍ക്ക് കാത്തിരിക്കും. അമ്പിളിയെ കാണുമ്പോള്‍ മക്കളുടെ ആഹ്ലാദം കൂടും. അത് കണ്ടതോടെയാണ് അദ്ദേഹത്തിന് മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിവുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്. എന്നാല്‍ ഹാസ്യ നടനാവുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല…’ എന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

Tags: ChennaiMARRIAGEJagathy SreekumarSreekumaran ThambiLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പുതിയ വാര്‍ത്തകള്‍

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.