Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേല്‍ നിശ്ചയദാര്‍ഢ്യത്തില്‍ തരിപ്പണമായി ഇസ്ലാമിക ഭീകരവാദം; ആദ്യമായി ഇറാന്‍ പോലും ഭീതിയാല്‍ വിറയ്‌ക്കുന്നു

ഇസ്രയേലിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് പശ്ചിമേഷ്യയിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ ശൃംഖല. ആധുനികമായ യുദ്ധസാങ്കേതിക വിദ്യയും നിശ്ചയദാര്‍ഢ്യവും ചേര്‍ന്നുള്ള ഇസ്രയേലിന്റെ ശക്തമായ ആക്രമണങ്ങളില്‍ കിടുങ്ങുകയാണ് ഇറാനും സഖ്യകക്ഷികളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 11:52 pm IST
in World

ജെറുസലെം :ഇസ്രയേലിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് പശ്ചിമേഷ്യയിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ ശൃംഖല. ആധുനികമായ യുദ്ധസാങ്കേതിക വിദ്യയും നിശ്ചയദാര്‍ഢ്യവും ചേര്‍ന്നുള്ള ഇസ്രയേലിന്റെ ശക്തമായ ആക്രമണങ്ങളില്‍ കിടുങ്ങുകയാണ് ഇറാനും സഖ്യകക്ഷികളും.

ഇറാനായിരുന്നു പശ്ചിമേഷ്യയിലെ വിവിധരാജ്യങ്ങളിലെ ഭീകരവാദസംഘടനകളെ ചെല്ലും ചെലവും നല്‍കി നിലനിര്‍ത്തിയിരുന്നത്. പക്ഷെ പുറമേയ്‌ക്ക് ഇറാന്‍ ഒരു ആത്മീയ പരിവേഷം ചാര്‍ത്തി ലോകത്തെ മുഴുവന്‍ വഞ്ചിക്കുകയായിരുന്നു. പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബുള്ള, സിറിയയിലെ ബാഷര്‍ അല്‍ അസ്സാദ്, യെമനിലെ ഹൂതികള്‍, ഇറാഖിലെ പോപ്പുുലര്‍ മൊബിലൈസേഷന്‍ ഫോഴ്സസ് ഉള്‍പ്പെടെയുള്ള 67 സായുധഗ്രൂപ്പുകള്‍ തുടങ്ങി എല്ലാവരെയും ആയുധവും പണവും നല്‍കി വളര്‍ത്തിയത് ഇറാനായിരുന്നു. തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇറാന്‍ ഈ ഭീകരഗ്രൂപ്പുകളെ മുഴുവന്‍ ആവശ്യംപോലെ ഉപയോഗിച്ചു.

ഹെസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേല്‍ ആക്രമണം തുടങ്ങിയപ്പോഴാണ് ഇറാന്‍ യുദ്ധത്തില്‍ ഇടപെട്ടത്. ഇസ്രയേലിന് തിരിച്ചടിയായി ഇറാന്‍ ഇസ്രയേലിന് നേരെ മിസൈലുകള്‍ അയയ്‌ക്കുകയും ചെയ്തു. എന്നാല്‍ അവിടുന്നങ്ങോട്ട് ചരിത്രം മാറി മറിയുകയായിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ കടന്നു കയറി കൂട്ടികളെയും സ്ത്രീകളെയും കൊല്ലുകയും മാനം കളയുകയും ചെയ്ത ഇസ്ലാമിക ഭീകരതയോട് മാപ്പില്ലെന്ന നിലപാടില്‍ ഇസ്രയേല്‍ തുടര്‍ന്നു. ഹെസ്ബുള്ളയുടെയും ഹമാസിന്റെയും നേതാക്കള്‍ ഒന്നൊന്നായി വിവിധ രാജ്യങ്ങളില്‍ വെച്ച് കൊല്ലപ്പെട്ടു. ഹെസ്ബുള്ളയുടെയും ഹമാസിന്റെയും നേതാക്കള്‍ ഒന്നൊന്നായി വിവിധ രാജ്യങ്ങളില്‍ വെച്ച് കൊല്ലപ്പെട്ടു. ഹെസ്ബുള്ളയുടെ ഭീകരനേതാക്കളായ യാഹ്യ സിന്‍വാര്‍, ഇബ്രാഹിം അകില്‍, ഹാസന്‍ നസ്റുള്ള, ഫൗദ് ഷുകുര്‍, ഹമാസിന്റെ ഇസ്മായില്‍ ഹാനിയെ എന്നിവര്‍ കൊല്ലപ്പെട്ടു.ഇസ്മായില്‍ ഹാനിയയെ ഇറാനില്‍ വെച്ച് തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ പറഞ്ഞു. ചില ഭീകരര്‍ ഇറാനകത്ത് ബലപ്പെടുത്തിയ ബങ്കറുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്നവര്‍ തന്നെയാണ് കൊല്ലപ്പെട്ടത്. ഇത് പലതും സാധ്യമാക്കിയത് ഇസ്രയേലിന്റെ ഇന്‍റലിജന്‍സ് മിടുക്കും ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണവുമായിരുന്നു.

പിന്നാലെ ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ലെബനനിലെ ഹെസ്ബുള്ള കേന്ദ്രങ്ങളും തകര്‍ത്തു. അവര്‍ക്ക് ആയുധങ്ങള്‍ ഒഴുക്കിയിരുന്ന സിറിയയെയും വീഴ്‌ത്തി. സിറിയയിലെ ആയുധശേഖരം മുഴുവന്‍ ചെറിയ അണുബോംബിട്ട് നശിപ്പിക്കുകയും ചെയ്തു. ഇനി തലയുയര്‍ത്തിയാല്‍ തകര്‍ക്കും എന്ന രീതിയിലുള്ള ഇസ്രയേലിന്റെ നില്‍പിന് മുന്നില്‍ വിറകൊള്ളുകയാണ് ഇറാനും അവിടുത്തെ ആത്മീയ നേതാവായ ആയത്തൊള്ള ഖമനേയും.

ദശകങ്ങളായുള്ള ഖമനേയ് ഭരണം ഏത് നിമിഷവും അടിപതറാവുന്ന സ്ഥിതിയിലാണ്. ഇതോടെ നിലനില്‍പിന് വേണ്ടി മതത്തിന്റെ പേരിലുള്ള കടുംപിടുത്തങ്ങള്‍ ഒന്നൊന്നായി മാറ്റിവെച്ച് അടുത്ത യുഎസ് പ്രസിഡന്‍റായിചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ തൃപ്തിപ്പെടുത്താല്‍ തീവ്ര ഇസ്ലാമിക കടുംപിടുത്തങ്ങള്‍ ഉപേക്ഷിക്കുന്ന മറ്റൊരു ആയത്തൊള്ള ഖമനേയിയെ ലോകം കാണുകയാണ്. ഇസ്രയേല്‍ ഹമാസിനെ ആക്രമിച്ച ശേഷം ലെബനനില്‍ ഹെസ്ബുള്ളയ്‌ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഇസ്രയേലിന്റെ വെല്ലുവിളിച്ചിരുന്ന കോപാകുലനായ ആയത്തൊള്ള ഖമനേയിയെ കാണാനേയില്ല. ഇപ്പോള്‍ അദ്ദേഹം സ്ത്രീകളെ പൂക്കളോട് ഉപമിക്കുന്നു, ജനങ്ങള്‍ക്ക് വാട് സാപും ഗുഗിള്‍ പ്ലേസ്റ്റേറും ഉപയോഗത്തിനായി തുറന്നുകൊടുക്കുന്നു. സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യങ്ങളും മൃഗീയമായി അടിച്ചമര്‍ത്തിയിരുന്ന ഇറാന് പകരം പുതിയൊരു ലിബറല്‍ ഇറാന്‍ ഉയര്‍ന്നുവരുന്നു. എല്ലാ സാധ്യമാക്കുന്നത് ഇസ്രയേലിന്റെ ക്രൂരതകള്‍ക്ക് മാപ്പില്ലെന്ന രീതിയിലുള്ള ആ കരുത്തുറ്റ നില്‍പാണ്.

 

Tags: terrorismIsraelWestAsiaIslamicterrorismAyatollahKhamanei
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇസ്രയേലിലും ബുൾഡോസർ വിഹരിക്കുന്നു, അനധികൃത നിർമ്മാണങ്ങൾക്കെതിരേ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

US

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

India

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

പുതിയ വാര്‍ത്തകള്‍

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

ടാറ്റയുടെ നാസിക് പ്ലാന്‍റില്‍ സി-295 എന്ന ചരക്ക് നീക്ക വിമാനത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു (വലത്ത്)

ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ സൈനിക ചരക്ക് നീക്ക വിമാനം നിര്‍മ്മിച്ച് ടാറ്റ; പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഈ തന്ത്രപരമായ നീക്കം ചെറിയ കളിയല്ല

വിനാശകരമായ രാഷ്‌ട്രീയശക്തിയാണിവർ ; രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ കോക്രോച്ച് പാർട്ടിയെ ന്യായീകരിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

മേയർ ആള് വേറെയാണ് ;  നേരിട്ടിറങ്ങി വി വി രാജേഷ് ; പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവ് അവസാനിപ്പിച്ചു

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

രത്തൻ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ സെക്രട്ടറി, രാഹുല്‍ജീ…ഇത് കൊള്ളയ്‌ക്കുള്ള പ്രതിഫലമോ?: ബിജെപി നേതാവ് കെ സുരേന്ദ്രൻ

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.