Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിപക്ഷനേതാവ് സതീശന് സ്വാമിദര്‍ശനത്തിന് കൂടുതല്‍ സമയം അനുവദിച്ചതായി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

ശബരിമല ദര്‍ശനത്തിന് പോയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സാധാരണ ഭക്തര്‍ക്ക് അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം തൊഴാന്‍ അനുവദിച്ചുവെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു. വി.ഡി. സതീശന്‍ തൊഴാന്‍ നില്‍ക്കുമ്പോള്‍ പൊലീസ് പ്രത്യേക പരിഗണന നല്‍കിയെന്നാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 07:40 pm IST
in Kerala
പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നു

പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നു

ശബരിമല: ശബരിമല ദര്‍ശനത്തിന് പോയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സാധാരണ ഭക്തര്‍ക്ക് അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം തൊഴാന്‍ അനുവദിച്ചുവെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു. വി.ഡി. സതീശന്‍ തൊഴാന്‍ നില്‍ക്കുമ്പോള്‍ പൊലീസ് പ്രത്യേക പരിഗണന നല്‍കിയെന്നാണ് പരാതി.

അതെന്താ സതീശന് മാത്രം ഇത്ര സമയം ശബരിമല നടയിൽ…ബഹു : ഹൈക്കോടതി ഉത്തരവ് സതീശന് ബാധകമല്ലേ ??? pic.twitter.com/JRCeR6QqyO

— Sreeja.C (@SreejaCNair2) December 9, 2024

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഏറെ നേരം തൊഴുതുനില്‍ക്കുന്ന വി.ഡി. സതീശനെ വീഡിയോയില്‍ കാണാം. അതേ സമയം പിന്നിലുള്ള മറ്റ് സാധാരണ ഭക്തരെ പൊലീസ് അതിവേഗം തള്ളി മാറ്റുന്നതും കാണാം.

സാധാരണഭക്തരുടെ ക്യൂവില്‍ ആണ് സതീശന്‍ കയറിവരുന്നതെങ്കിലും ഭഗവാന് മുന്നില്‍ സാധാരണ ഭക്തരെ അപേക്ഷിച്ച് ഏറെ നേരം നില്‍ക്കാന്‍ സതീശനെ അനുവദിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്ന പൊലീസും ഒരു കൈ സഹായിക്കുന്നത് കാണാം. അതേ സമയം സതീശന് പിന്നിലായി വരുന്ന സ്വാമിമാരെ മുഴുവന്‍ അതിവേഗം നീക്കാന്‍ പൊലീസ് ഉത്സാഹിക്കുന്നതും കാണാം. വിഐപി ദര്‍ശനമല്ലാത്ത ഒരു വിഐപി ദര്‍ശനം എന്നാണ് സമൂഹമാധ്യമം ഇതിനെ വിമര്‍ശിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്‍ ദിലീപിന് വിഐപി ദര്‍ശനം അനുവദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. സാധാരണഭക്തരെ ക്യൂവില്‍ നിന്ന് ദര്‍ശനം നടത്താന്‍ മാത്രമാണ് അനുവദിക്കുന്നത്. എന്നാല്‍ ദിലീപിന് ദര‍്ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയെന്നായിരുന്നു പരാതി. നടന്‍ ദിലീപിന് പുറമേ മറ്റ് രണ്ട് ഉന്നതര്‍ക്ക് കൂടി ദര്‍ശനത്തിന് വിഐപി പരിഗണന നല്‍കിയെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നതായി കേള്‍ക്കുന്നു. ആലപ്പുഴ ജില്ലാ ജഡ്‌ജി കെകെ രാധാകൃഷ്‌ണൻ, നോർക്കയുടെ ചുമതല വഹിക്കുന്ന കെപി അനിൽകുമാർ എന്നിവര്‍ക്കാണ് വിഐപി ദര്‍ശനം അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags: SABARIMALALordAyyappaVDSatheesanVIPDarshanVIPDarshanamSaranamAyyappa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആകെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ 63, പക്ഷെ കെ.സി യ്‌ക്ക് 48, വി.ഡി യ്‌ക്ക് 35, ആര്‍.സി യ്‌ക്ക് 23, എല്ലാംകൂടെ 106, ഇതാണ് വോട്ട് ചോരിയെന്ന് യുവരാജ് ഗോകുല്‍

Kerala

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Kerala

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

Kerala

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

പുതിയ വാര്‍ത്തകള്‍

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

തമിഴ്‌നാട് സർക്കാരിൽ ഇതിനകം തന്നെ ഭിന്നത ? ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിച്ചതിന് വിജയ്‌ക്കെതിരെ സഖ്യകക്ഷികളുടെ വിമർശനം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

നടി ഖുഷ്ബുവിനെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ്, ആ യുവാവിനെ ദാവൂദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി…

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

തൃഷ തമിഴ്നാട്ടിലെ കാവ്യാമാധവൻ ; സത്യപ്രതിജ്ഞയ്‌ക്ക് വന്നതിന്റെ പേരിൽ രൂക്ഷവിമർശനം

‘ അവരുടെ ബാഡ് ഡെയ്സ് ആരംഭിച്ചു കഴിഞ്ഞുവെന്ന് ‘ ഹിമന്ത , ഒപ്പം ചേർന്ന് സുവേന്ദുവും ; ലക്ഷ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.