Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജി.സുധാകരൻ ജീവിക്കുന്ന സത്യസന്ധനായ കമ്മ്യൂണിസ്റ്റ് സഖാവ്; ബിജെപി ഉയര്‍ത്തിയ ചില ചിന്തകൾ അദ്ദേഹം മനസിലാക്കുന്നു: ബി.ഗോപാലകൃഷ്ണൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 11:55 am IST
in Kerala

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ ജീവിക്കുന്ന സത്യസന്ധനായ കമ്മ്യൂണിസ്റ്റ് സഖാവാണ് ജി.സുധാകരനെന്ന് ബിജെപി വൈസ് പ്രസിഡൻ്റ് ബി.ഗോപാലകൃഷ്ണൻ.
അദ്ദേഹം ബിജെപിയില്‍ വരുമെന്നോ അംഗത്വം എടുക്കുമെന്നോ ഞാന്‍ ചിന്തിക്കുന്നില്ല. പക്ഷെ ഇന്ന് ബിജെപി ഉയര്‍ത്തിക്കാട്ടുന്ന മതഭീകരതയുടെ സിപിഎമ്മിലെ നുഴഞ്ഞുകയറ്റം അദ്ദേഹവും മനസ്സിലാക്കുന്നു എന്ന് എനിക്ക് തോന്നി. സഖാവ് ജി.സുധാകരന്‍ അടക്കമുള്ളവരോട് സിപിഎം നേതൃത്വം കാണിക്കുന്ന പരിഹാസ്യമായ അവഗണന ക്രൂരതയാണെന്നും ഗോപാലകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ജമാ അത്തെ ഇസ്ലാമിയെ കുറിച്ചും ഭീകരവാദ പ്രസ്താനങ്ങളെ കുറിച്ചും മുഖ്യമന്ത്രി പാലക്കാട് തെരഞ്ഞെടുപ്പില്‍ പറഞ്ഞതിനെപ്പറ്റി സൂചിപ്പിക്കവെ ഈ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ബിജെപിയുടെ വാക്കുകളും ചിന്തകളുമാണ്. ഇത് പിണറായി പറയും മുന്‍പ് ജി സുധാകരനുമായി പങ്ക് വെച്ച കാര്യമാണ് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. അതിന്റെ അര്‍ത്ഥം അദ്ദേഹം ബിജെപിയില്‍ വരുമെന്നോ ഞങ്ങള്‍ ക്ഷണിച്ചെന്നോ അര്‍ത്ഥമില്ല. അദ്ദേഹം സത്യസന്ധനായ കമ്മ്യൂണിസ്റ്റാണ് എന്നും ഞാന്‍ പറഞ്ഞുവെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞാനും ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഗോപകുമാറും ചോദിച്ച് അനുവാദം വാങ്ങി ബിജെപി തത്വചിന്തയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥമായ ‘ഏകാത്മ മാനവ ദര്‍ശനം’ നല്‍കുവാന്‍ വേണ്ടിയാണ് സഖാവ് ജി സുധാകരനെ കാണാന്‍ പോയത്. അല്‍പ്പം വൈകി എത്തിയ ഞങ്ങളെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അദ്ദേഹവും കുടുംബവും സ്വീകരിച്ചു. ഏകാത്മ മാനവ ദര്‍ശനം അദ്ദേഹത്തിന് സമര്‍പ്പിച്ച്, അഴിമതി ഇല്ലാത്ത സത്യസന്ധനായ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ആദരിച്ച് ഞങ്ങള്‍ മടങ്ങി. ആലപ്പുഴ ജില്ലയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ മതതീവ്രവാദികള്‍ നുഴഞ്ഞ് കയറി നേതൃത്വം പിടിച്ചെടുക്കുന്നത് ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ക്കിടവരുത്തുമെന്ന് ഞങ്ങള്‍ കൃത്യമായും വ്യക്തമായും അദ്ദേഹത്തോട് സൂചിപ്പിച്ചു. മറുപടി മൗനത്തിലൊതുക്കി അദ്ദേഹം. മൗനം സമ്മതമാണങ്കില്‍ ആശയപരമായ കാഴ്ചപ്പാടില്‍ അദ്ദേഹം പാതി ബിജെപി യോടൊപ്പമാണ്. ഈ കാര്യത്തില്‍ ആശയപരമായി മാത്രം.

ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു. എന്നെ ഏറെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ വിനയവും ലാളിത്യവുമായിരുന്നു. കണ്ടു പഠിക്കേണ്ട വ്യക്തിത്വം. ഇന്ന് കേരളത്തില്‍ ജീവിക്കുന്ന സത്യസന്ധനായ കമ്മ്യൂണിസ്റ്റ് സഖാവാണ് ജി സുധാകരന്‍. അദ്ദേഹം ബിജെപിയില്‍ വരുമെന്നോ അംഗത്വം എടുക്കുമെന്നോ ഞാന്‍ ചിന്തിക്കുന്നില്ല. പക്ഷെ ഇന്ന് ബിജെപി ഉയര്‍ത്തിക്കാട്ടുന്ന മതഭീകരതയുടെ സിപിഐഎമ്മിലെ നുഴഞ്ഞ്കയറ്റം അദ്ദേഹവും മനസ്സിലാക്കുന്നു എന്ന് എനിക്ക് തോന്നി.

ജമാ അത്തെ ഇസ്ലാമിയെ കുറിച്ചും ഭീകരവാദ പ്രസ്താനങ്ങളെ കുറിച്ചും മുഖ്യമന്ത്രി പാലക്കാട് തിരഞ്ഞെടുപ്പില്‍ പറഞ്ഞതിനെപ്പറ്റി സൂചിപ്പിക്കവെ ഈ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ബിജെപി യുടെ വാക്കുകളും ചിന്തകളുമാണ്. ഇത് പിണറായി പറയും മുന്‍പ് ജി സുധാകരനുമായി പങ്ക് വെച്ച കാര്യമാണ് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. അതിന്റെ അര്‍ത്ഥം അദ്ദേഹം ബിജെപിയില്‍ വരുമെന്നോ ഞങ്ങള്‍ ക്ഷണിച്ചെന്നോ അര്‍ത്ഥമില്ല. അദ്ദേഹം സത്യസന്ധനായ കമ്മ്യൂണിസ്റ്റാണ് എന്നും ഞാന്‍ പറഞ്ഞു.

ഒരു കാര്യം പറയട്ടെ ഇന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മതമൗലികവാദികളുടെ നീരാളിപ്പിടുത്തത്തിലാണ്. സഖാവ് ജി സുധാകരന്‍ അടക്കമുള്ളവരോട് സിപിഐഎം നേതൃത്വം കാണിക്കുന്ന പരിഹാസ്യമായ അവഗണന ക്രൂരതയാണ്. ഇത് ചൂണ്ടിക്കാണിക്കാന്‍ പൊതു പ്രവര്‍ത്തകര്‍ എന്ന നിലയില്‍ എനിക്കും അവകാശമുണ്ട്. നിസ്വാര്‍ത്ഥനും അഴിമതി ഇല്ലാത്ത പൊതുപ്രവര്‍ത്തകനായ ജി സുധാകരനെ സിപിഐഎമ്മിന് വേണ്ടെങ്കിലും കേരളത്തിന് ആവശ്യമുണ്ട്. ബിജെ.പി ഉയര്‍ത്തിയ ചില ചിന്താശയങ്ങളില്‍ അദ്ദേഹം മനസ്സുകൊണ്ട് അംഗീകരിക്കുന്നു എന്ന് ഞാന്‍ കരുതുന്നു. ഒന്ന് പറഞ്ഞ് നിര്‍ത്തട്ടെ വിനയവും ലാളിത്യവും സത്യസന്ധതയും നിറഞ്ഞ വ്യക്തിത്വമാണ് ജി സുധാകരന്‍.

Tags: bjpB GopalakrishnanG.Sudhakarancommunist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

Kerala

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

Kerala

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

പുതിയ വാര്‍ത്തകള്‍

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.