Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വര്‍ഗീയശക്തികളുടെ വോട്ട് വേണ്ടെന്ന നിലപാടില്‍ ഷാഫി; വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് എസ്ഡിപിഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 09:26 am IST
in Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയപ്പോള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയപ്പോള്‍

പാലക്കാട്: വര്‍ഗീയശക്തികളുടെ വോട്ടും പിന്തുണയും ആവശ്യപ്പെട്ടിട്ടില്ലെന്ന പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും വാദം പൊളിയുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷത്തില്‍ എസ്ഡിപിഐയുടെ പങ്കില്ലെന്നാണ് എംപിമാരായ ഷാഫി പറമ്പിലും വി.കെ. ശ്രീകണ്ഠനും ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. തങ്ങള്‍ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള വര്‍ഗീയശക്തികളുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് യുഡിഎഫിന്റെ വാദം. എന്നാല്‍, രാഹുലിന്റെ വിജയത്തിന് തങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തില്‍ പതിനായിരത്തോളം വോട്ടുകള്‍ യുഡിഎഫിന് നല്കിയെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തില്‍ തങ്ങളുടെ വോട്ടുകള്‍ നിര്‍ണായകമായിട്ടുണ്ടെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി സഹീര്‍ ചാലപ്പുറം പത്രസമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണെന്ന് എസ്ഡിപിഐ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം രാഹുലും, ഷാഫിയും ഉള്‍പ്പെടെ ഒഴിഞ്ഞുമാറുകയായിരുന്നു. വോട്ട് വേണ്ടെന്ന് തുറന്ന് പറയാനുള്ള ആര്‍ജ്ജവം പോലും കോണ്‍ഗ്രസ് നേതൃത്വം കാണിച്ചില്ല. ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാന്‍ ഗ്രീന്‍ ആര്‍മി രൂപീകരിച്ച് പള്ളികളും, ന്യൂനപക്ഷ വീടുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിയെന്ന് ബിജെപി ആരോപിച്ചിരുന്നു.

23ന് ഫലപ്രഖ്യാപന ദിവസം യുഡിഎഫ് സ്ഥാനര്‍തഅഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് ചെയ്തപ്പോള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ ഗവ. വിക്ടോറിയ കോളജിന് മുന്നില്‍ ആദ്യം ആഹ്ലാദ പ്രകടനം നടത്തിയത് എസ്ഡിപിഐയാണ്. മാത്രമല്ല, വൈകിട്ട് നടന്ന യുഡിഎഫ് ആഹ്ലാദപ്രകടനത്തില്‍ പാര്‍ട്ടി പതാകകളുമായി എസ്ഡിപിഐക്കാര്‍ പങ്കെടുക്കുകയും ചെയ്തു. ഇതിനിടെയാണ് ഏതെങ്കിലും ചില സംഘടനകള്‍ക്ക് ക്രെഡിറ്റ് കൊടുക്കാന്‍ സാധിക്കുന്ന വിജയമല്ല യുഡിഎഫിന് ഉണ്ടായതെന്നും, മതേതര മനസിന്റെ വിജയമാണെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചത്. എസ്ഡിപിഐ, ജമാത്തെ ഇസ്ലാമി എന്നിവര്‍ക്ക് ഒരു വോട്ട് പോലും ഇല്ലാത്ത പ്രദേശങ്ങളില്‍ പോലും യുഡിഎഫിന്റെ വോട്ട് ഉയര്‍ന്നുവെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. വര്‍ഗീയശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാടെന്നും ഷാഫി പ്രതികരിച്ചു. ഇതിനുശേഷമാണ് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെഹിര്‍ ചാലിപ്പുറം പത്രസമ്മേളനം നടത്തി തങ്ങളുടെ പതിനായിരത്തോളം വോട്ടുകള്‍ യുഡിഎഫിന് ചെയ്തുവെന്ന് വ്യക്തമാക്കിയത്.

Tags: Palakkad By Election 2024vote of communal forcessdpiShafi parambilRahul Mamkootathil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

Kerala

മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള വടംവലിക്ക് പിന്നാലെ കെപിസിസി പ്രസിഡന്റാകാനും കസേരകളി

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

Kerala

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

Kerala

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.