Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യസുരക്ഷയും മതസൗഹാര്‍ദ്ദവം തകര്‍ക്കുന്ന മുസ്ലിം സര്‍വ്വേ കേരളത്തിലും; എതിര്‍ത്ത് കേരള ഹൈക്കോടതി

ഇന്ത്യയില്‍ ഗവേഷണമോ സര്‍വ്വേയോ നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം എന്നിരിക്കെ അത് വാങ്ങാതെ മുസ്ലിം സര്‍വ്വേ എന്ന പേരില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന സര്‍വ്വേ തടഞ്ഞ് കേരള ഹൈക്കോടതി. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 08:06 pm IST
inKerala

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഗവേഷണമോ സര്‍വ്വേയോ നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം എന്നിരിക്കെ അത് വാങ്ങാതെ മുസ്ലിം സര്‍വ്വേ എന്ന പേരില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന സര്‍വ്വേ തടഞ്ഞ് കേരള ഹൈക്കോടതി.

ഇസ്ലാം ലോകത്തിന് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട സംഭാവന എന്താണെന്നാണ് നിങ്ങള്‍ കരുതുന്നത്?, ഷിയ ഇസ്ലാമും സുന്നി ഇസ്ലാമും തമ്മിലുള്ള വ്യത്യാസം എന്താണ്?, ഇസ്ലാമിന് എതിരായ ഏറ്റവും വലിയ ഭീഷണി എന്ത്? തുടങ്ങി ഒട്ടേറെ വിവാദ ചോദ്യങ്ങള്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വാസ്തവത്തില്‍ ഏത് സര്‍വ്വേയും ഗവേഷണവും നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നിരിക്കെ അത് ചോദിക്കാതെയാണ് ഈ സര്‍വ്വേ നടന്നത് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഈ സര്‍വ്വേയ്‌ക്ക് പിന്നിലെ ലക്ഷ്യം വര്‍ഗ്ഗീയ ധ്രൂവീകരണമാണോ എന്നാണ് ഭയപ്പെടുന്നത്.

യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിഎന്‍എസ് ഗ്ലോബല്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്സിന്റെ ഇന്ത്യന്‍ വിഭാഗമായ ടിഎന്‍എസ് ഇന്ത്യയാണ് ഈ സര്‍വ്വേ നടത്തിയത്. വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സ്റ്റണ്‍ സര്‍വ്വേ റിസര്‍ച്ച് അസോസിയേറ്റ്സിന്റെ പ്രസിഡന്‍റും ടിഎന്‍എസ് ഇന്ത്യയും തമ്മിലാണ് വിവാദ മുസ്ലിം സര്‍വ്വേ്ക്കായുള്ള കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഗ്രീന്‍ വേവ് (പച്ച തരംഗം) 12 എന്ന പേരിലാണ് ഈ സര്‍വ്വേ.

ഇന്ത്യയില്‍ 54 കേന്ദ്രങ്ങളില്‍ ഈ സര്‍വ്വേ നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പാരമ്പര്യം, മൂല്യങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവ അറിയാനാണ് ഈ സര്‍വ്വേ എന്നാണ് പറയപ്പെട്ടിരുന്നതെങ്കിലും ചോദ്യങ്ങള്‍ എല്ലാം മതവുമായി ബന്ധപ്പെട്ടവയായിരുന്നു. 6000 പേരോട് അഭിമുഖം നടത്താനായി ടിഎന്‍എസ് ചോദ്യാവലി ഉള്‍പ്പെട്ട ഒരു പുസ്തകവും ഇറക്കിയിരുന്നു. ഈ ചോദ്യാവലിയുമായി തിരുവനന്തപുരത്ത് ചെന്ന ടിഎന്‍എസ് ഇന്ത്യയുടെ നാല് ജീവനക്കാര്‍ക്കെതിരെ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെടേണ്ട സാഹചര്യവും ഉണ്ടായി. 153 (ബി)സി1ലെ 34ാം വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലായിരുന്നു കേസെടുത്തത്.

ശരിയ എന്നാല്‍ എന്താണ്?, ഇന്ത്യന്‍ പൗരന്‍ എന്നാണോ മുസ്ലിം പൗരന്‍ എന്നാണോ നിങ്ങള്‍ക്ക് തോന്നുന്നത്?, ഒസാമ ബിന്‍ ലാദനെപ്പോലുള്ള വ്യക്തിത്വങ്ങളെ പിന്തുണയ്‌ക്കുന്നതായി ചിലര്‍ കരുതുന്നു, എന്താണ് അങ്ങിനെ തോന്നാന്‍ കാരണം?, ഒസാമ ബിന്‍ ലാദനെ പിന്തുണയ്‌ക്കുന്നത് സ്ത്രീയാണെങ്കില്‍ അവര്‍ ധരിയ്‌ക്കുന്നത് ബുര്‍ഖയാണോ, നിഖാബാണോ?, നിങ്ങള്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ ബുര്‍ഖയോ, ഹിജാബോ ധരിക്കാറുണ്ടോ?, ഇന്ത്യ ശരിയായ ദിശയിലാണോ, അതോ തെറ്റായ ദിശയിലൂടെയാണോ പോകുന്നത്? നിങ്ങള്‍ ആരാണ് എന്ന ചോദിച്ചാല്‍ മതം, ജാതി, പ്രദേശം, ദേശീയത തുടങ്ങി ഏത് ഘടകം കണക്കിലെടുത്താണ് ആദ്യം മറുപടി പറയുക? തുടങ്ങി അപകടകരമായ ഒട്ടേറെ ചോദ്യങ്ങള്‍ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

 

 

Tags: HijabReligionSurveyBurqahKeralaHighCourtMuslimsurveyTNSglobalTNSIndiaReligiousharmony
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.