Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പേട്ടതുള്ളൽ സാമഗ്രികൾക്ക് അമിത വില: അയ്യപ്പ ഭക്തരെ കൊള്ളയടിക്കാനുള്ള കളക്ടറുടെ ഉത്തരവ് തിരുത്താൻ മന്ത്രി നടപടിയെടുക്കണം: എൻ.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 02:59 pm IST
in Kerala, Kottayam

കോട്ടയം: പേട്ടതുള്ളൽ സാമഗ്രികളുടെ വില കച്ചവട ലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങി അമിതമായി ഉയർത്തിയത് വഴി അയ്യപ്പഭക്തരെ കൊള്ളയടിക്കാൻ കോട്ടയം ജില്ലാ കലക്ടർ ഒത്താശ ചെയ്യുകയാണെന്ന് ബിജെപി മധ്യമേഖല പ്രസിഡൻ്റ് എൻ.ഹരി ആരോപിച്ചു. സന്നിധാനത്തും പമ്പയിലും 7 രൂപയ്‌ക്കടുത്ത് ഇവ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുമ്പോഴാണ് കോട്ടയത്തെ എരുമേലിയിൽ ജില്ലാ ഭരണ കൂടത്തിന്റെ ഒത്താശയോടെയുള്ള കൊള്ളയടി. കോടിക്കണക്കിന് ആളുകൾ എത്തി പേട്ട തുള്ളന്ന സ്ഥലത്താണ് ഈ കൊള്ള’.

അയ്യപ്പഭക്തരെ കൊടിയ ചൂഷണത്തിന് വിധേയമാക്കുന്ന ഈ വില അടിയന്തരമായി പുന: പരിശോധിക്കുകയും പിൻവലിക്കാനും വസ്തുത നന്നായി അറിയാവുന്ന ജില്ലക്കാരനായ ദേവസ്വം മന്ത്രി ഇടപെടണമെന്ന് ഹരി ആവശ്യപ്പെട്ടു. വെറും രണ്ട് രൂപയിൽ താഴെ മൊത്തവിലയുള്ള ശരം, കച്ച, ഗദ, കുങ്കുമം, കിരീടം, വാൾ എന്നിവയ്‌ക്ക് ശരാശരി 35 രൂപയോളം ആണ് അധികൃതർ നിശ്ചയിച്ചു നൽകിയിരിക്കുന്നത്.

പേട്ട തുള്ളലിനുള്ള വസ്തുക്കൾക്ക് പ്രൈസ് ടാഗ് ചെയ്യാനുള്ള നീക്കം വളരെ പ്രതീക്ഷയോടെയാണ് കണ്ടത്. ഒരു വിഭാഗത്തിന്റെ കൊള്ള വിലയ്‌ക്കായുള്ള സമ്മർദ്ദം മുറുകിയപ്പോൾ ജില്ലാ ഭരണകൂടത്തിലായിരുന്നു പ്രതീക്ഷ. എന്നാൽ കച്ചവട സമ്മർദ ലോബിയേക്കാൾ കഴുത്തറപ്പൻ നിരക്കാണ് ജില്ലാ ഭരണകൂടം നിശ്ചയിച്ചു നൽകിയത്. അയ്യപ്പ ഭക്തരെ കൊള്ളയടിക്കാനുള്ള ഈ നിരക്ക് അംഗീകരിക്കില്ല. ഈ അന്യായ വില നിരക്കിൽ കടുത്ത പ്രതിഷേധം അറിയിക്കുന്നു.

യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് യുക്തിക്ക് നിരക്കാത്ത ഈ കൊള്ള വിലവർധനയ്‌ക്ക് അധികൃതർ കൂട്ടുനിന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയാവുന്ന നാട്ടുകാരനായ മന്ത്രി വന്നപ്പോൾ ഇരട്ട പ്രഹരമായിരിക്കുകയാണ് ശബരിമല തീർത്ഥാടകർക്ക് നൽകിയിരിക്കുന്നത്. ഇതിൽ അടിയന്തരമായി ഇടപെട്ട് ജില്ലാ കളക്ടറുടെ ഉത്തരവ് തിരുത്താൻ ദേവസ്വം മന്ത്രി നടപടിയെടുക്കണം. ഭക്തർക്ക് ന്യായമായ വിലയ്‌ക്ക് സാധനങ്ങൾ നൽകുന്നതിനായി സർക്കാർ സംവിധാനം ഉപയോഗിച്ച് ഉടൻ അന്വേഷണം നടത്തണം. അതിനുശേഷം വില നിശ്ചയിക്കണം.

അടിച്ചേൽപ്പിക്കപ്പെട്ട ഈ വില വർധന നടപ്പായാൽ അയ്യപ്പഭക്തർ എന്നും കൂടുതൽ ചൂഷണത്തിനിരയാകും. അഞ്ചു ശതമാനം നിരക്കു വർധന വരുത്താൻ കരാർ വഴി കഴിയും. ഇത് വരുംവർഷങ്ങളിൽ തൊട്ടാൽ പൊള്ളുന്നു വിലയിലേക്ക് മാറുന്നതിനിടയാക്കും. അതിനാൽ വിശ്വാസ ലോകത്തിൻറെ വലിയ താല്പര്യം പരിഗണിച്ച് വിലവർധന പുനഃപരിശോധിച്ചാൽ മന്ത്രി ആവശ്യമായ ഇടപെടൽ ഉടൻ നടത്തണം.

പേട്ട തുള്ളൽ സാമഗ്രികൾ കുറഞ്ഞ നിരക്കിലോ സൗജന്യമായോ വിതരണം ചെയ്യാൻ തീർഥാടനത്തെ പുണ്യമായി കാണുന്ന വിശ്വാസികൾ തയാറാണ്. അത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നാണ് ഹൈന്ദവ വിശ്വാസികളുടെ ആഗ്രഹവും അഭ്യർഥനയുമെന്നും ഹരി പറഞ്ഞു.

Tags: SABARIMALAN.HariCollectorErumeli PettatullalPrice Hike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

Kerala

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

പുതിയ വാര്‍ത്തകള്‍

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.