Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹായുതി സര്‍ക്കാര്‍ വികാസ് യുഗം സൃഷ്ടിച്ചു; അഘാഡി മറാഠ ജനതയെ യാചകരാക്കും: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2024, 10:04 pm IST
in India
ഛത്രപതി സംഭാജി നഗറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സ്വീകരിക്കുന്നു. സമീപം കേന്ദ്രമന്ത്രി
രാംദാസ് അത്താവലെ

ഛത്രപതി സംഭാജി നഗറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സ്വീകരിക്കുന്നു. സമീപം കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ഛത്രപതി സംഭാജി നഗര്‍ (മഹാരാഷ്‌ട്ര): മഹാരാഷ്‌ട്രയുടെ വികസനം മഹായുതിയിലൂടെ എന്നത് മുദ്രാവാക്യമല്ല, യാഥാര്‍ത്ഥ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൃദ്ധി മഹാമാര്‍ഗ് (മുംബൈ-നാഗ്പൂര്‍ ഹൈവേ) നടപ്പായത് ഇക്കാലത്താണ്. സംഭാജി നഗര്‍ മറാത്ത്വാഡ, വിദര്‍ഭ, മുംബൈ എന്നിവിടങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ റോഡ് പദ്ധതിയാണ് സമൃദ്ധി മഹാമാര്‍ഗ്. വികസനത്തിന്റെ മഹായാഗത്തോടൊപ്പം, നമ്മുടെ സര്‍ക്കാര്‍ പൈതൃകത്തിന്റെ മഹോത്സവവും കൊണ്ടാടും.

വിഠലേശ്വരഭഗവാന്റെ സന്നിധിയിലേക്ക് സന്ത് ജ്ഞാനേശ്വറെ വഹിച്ച് പല്ലക്ക് യാത്ര നടത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പാല്‍ക്കി ഹൈവേ നിര്‍മിച്ചത് ഈ സര്‍ക്കാരാണെന്ന് മോദി ചൂണ്ടിക്കാട്ടി. ഛത്രപതി സംഭാജി നഗറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും കേന്ദ്രമന്ത്രി രാംദാസ് അത്താവലെയും യോഗത്തില്‍ പങ്കെടുത്തു.

മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഘാഡി സഖ്യം അധികാരം നേടിയാല്‍ അത് വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും കാലഘട്ടം തിരികെകൊണ്ടുവരലാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആ കാലം നമ്മള്‍ മറക്കരുത്. കുടിവെള്ളത്തിന് ക്യൂ നിന്ന കാലമാണത്. ഓരോ തുള്ളി വെള്ളത്തിനും നമ്മുടെ അമ്മമാര്‍ യാചിക്കേണ്ടി വന്ന കാലമാണത്. ആ കാലമിനി തിരികെ വരരുത്. അഘാഡിയെ അധികാരത്തിന്റെ അയല്‍പക്കത്തുപോലും അടുപ്പിക്കരുത്, പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

സംസ്ഥാനം നേരിട്ട ഒരു പ്രശ്‌നത്തിനും അഘാഡിയുടെ പക്കല്‍ പരിഹാരമുണ്ടായിട്ടില്ല. ജലക്ഷാമം കൊണ്ട് മറാത്ത്‌വാഡ പൊറുതിമുട്ടിയ കാലത്ത് അവരുടെ സര്‍ക്കാര്‍ കൈയുംകെട്ടി ഇരുന്നു. എന്നാല്‍ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മഹായുതി സര്‍ക്കാര്‍ വന്നപ്പോള്‍ പരിഹാരം കാണാന്‍ ആരംഭിച്ചു. ബാലാസാഹേബ് ഠാക്കറെയുടെ ആഗ്രഹമായിരുന്നു ഛത്രപതി സംഭാജി നഗറെന്ന പേര്. രണ്ടര വര്‍ഷം അധികാരത്തിലിരുന്ന അഘാഡി സര്‍ക്കാര്‍ അത് അവഗണിച്ചു. അവര്‍ക്ക് ഔറംഗബാദെന്ന പേര് മാറ്റാന്‍ ധൈര്യമുണ്ടായില്ല. അവര്‍ ഔറംഗസേബ് ഫാന്‍സ് ക്ലബ് ആയി അധപ്പതിച്ചു. എന്നാല്‍ മഹായുതി സര്‍ക്കാര്‍ ഈ നഗരത്തിന്റെ പേര് ഛത്രപതി സംഭാജി നഗര്‍ എന്ന് മാറ്റി. ഈ തീരുമാനത്തിനെതിരെ കോടതിയില്‍ പോയ പാര്‍ട്ടിയുടെ പേര് കോണ്‍ഗ്രസ് എന്നാണെന്ന് മറക്കരുത്, മോദി പറഞ്ഞു.

288 അംഗ മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി 20ന് നടക്കും.

Tags: Narendra ModiMahayuti governmentEknathRanadeMaharashtra electionMaharashtra Vikas era
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

Kerala

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

India

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

വൈദേശിക ആക്രമണത്തില്‍ നിന്നുള്ള പുനരുദ്ധാരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയെ വന്ദിക്കുന്നു
India

സ്വാഭിമാനം സോമനാഥം; പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ രാഷ്‌ട്രാഭിമാനത്തിന്റെ വിജയം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.