Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ജാർഖണ്ഡിൽ അരാജകത്വം നടത്തുന്ന റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും തിരിച്ചറിയണം, അക്രമം നടത്തുന്നവർക്ക് യമരാജിന്റെ വീട്ടിലേക്ക് ടിക്കറ്റ് നൽകണം : യോഗി

ജാർഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ സമാധാനപരമായി ഉത്സവങ്ങൾ ആഘോഷിക്കാൻ ആളുകളെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ലവ് ജിഹാദ് കാരണം ജാർഖണ്ഡിലെ പെൺമക്കൾക്ക് ഭീഷണിയുണ്ടെന്നും അതിന് തക്ക മറുപടി നൽകാൻ ബിജെപിക്ക് മാത്രമേ കഴിയൂവെന്നും യോഗി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 11:28 am IST
in News, India

റാഞ്ചി : ജാർഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിനെതിരെ തുറന്നടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജെഎംഎം സഖ്യം സംസ്ഥാനത്തിനെ റോഹിങ്ക്യകൾക്കും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കും വേണ്ടിയുള്ള ഒരു ധർമ്മശാലയാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗർവായിലെ ഭാവനാഥ്പൂരിൽ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സാഹചര്യത്തിൽ മാഫിയ, കല്ലേറ് നടത്തുന്നവർ, അരാജകത്വം പ്രചരിപ്പിക്കുന്നവർ, ഉത്സവങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നവർ എന്നിവരെ ചികിത്സിക്കുന്നതിന് ജാർഖണ്ഡിൽ ഇരട്ട എഞ്ചിൻ സർക്കാർ ആവശ്യമാണെന്ന് ആദിത്യനാഥ് പറഞ്ഞു. അരാജകത്വം നടത്തുന്ന റോഹിങ്ക്യകൾക്കും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കും എതിരെ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. വിഭജിക്കുകയാണെങ്കിൽ തങ്ങൾ തുടച്ചുനീക്കപ്പെടുമെന്നും ഒന്നിച്ചാൽ സുരക്ഷിതരായി തുടരാമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

കൂടാതെ ജാർഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള സർക്കാർ അഴിമതിക്കും അരാജകത്വത്തിനും പ്രകൃതിവിഭവങ്ങളുടെ കൊള്ളയ്‌ക്കും ആക്കം കൂട്ടിയെന്നും ആദിത്യനാഥ് ആരോപിച്ചു. റാഞ്ചിയിലും പട്‌നയിലും ദൽഹിയിലുമായി മൂന്ന് കുടുംബങ്ങൾ വ്യക്തിപരമായ വളർച്ചയ്‌ക്കായി കൊള്ളയും അഴിമതിയും നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. സോറൻ കുടുംബത്തെയും ലാലു പ്രസാദിന്റെ കുടുംബത്തെയും ഗാന്ധി കുടുംബത്തെയും പരാമർശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

ഇതിനു പുറമെ ജെഎംഎം നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ പ്രകൃതി സമ്പത്ത് കൊള്ളയടിക്കപ്പെടുകയാണ് , തൊഴിലാളികൾ ജാർഖണ്ഡിൽ നിന്ന് കുടിയേറാൻ നിർബന്ധിതരാകുന്നു, കർഷകർ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ അവസരത്തിൽ യുപിയുടെ മാതൃകയിൽ കല്ലേറ് നടത്തുന്നവർക്കും മാഫിയകൾക്കും യമരാജിന്റെ വീട്ടിലേക്ക് ടിക്കറ്റ് നൽകുന്നതിന് ജാർഖണ്ഡിൽ ഇരട്ട എഞ്ചിൻ സർക്കാർ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ജാർഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ സമാധാനപരമായി ഉത്സവങ്ങൾ ആഘോഷിക്കാൻ ആളുകളെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ലവ് ജിഹാദ് കാരണം ജാർഖണ്ഡിലെ പെൺമക്കൾക്ക് ഭീഷണിയുണ്ടെന്നും അതിന് തക്ക മറുപടി നൽകാൻ ബിജെപിക്ക് മാത്രമേ കഴിയൂവെന്നും യോഗി പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയും അഭിമാനവും സ്ത്രീശാക്തീകരണവും യുവാക്കൾക്ക് തൊഴിലവസരവും ഉറപ്പുനൽകാൻ കഴിയുന്ന ഒരേയൊരു പാർട്ടി ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Yogi AdityanathJharkhandJMMbengladeshisbjpcongressPunishment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

പുതിയ വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.