Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാര്‍ട്ടിയും സര്‍ക്കാരും വെട്ടില്‍: കൈയേറ്റം ഒഴിപ്പിക്കും; കരം അടയ്‌ക്കാന്‍ അനുമതി നല്കിയത് ജനങ്ങളെ പറ്റിക്കാന്‍: വഖഫ് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 07:00 am IST
in News

കൊച്ചി: മുനമ്പത്തെ ഭൂമി വഖഫിന്റെയാണെന്ന് ലീഗ് നേതാവ് കെപിഎ മജീദ് നിയമസഭയില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ, അവിടുത്തെ കൈയേറ്റം ഒഴിപ്പിക്കുമെന്ന് സിപിഎം നേതാവും വഖഫ് മന്ത്രിയുമായ വി. അബ്ദുള്‍ റഹ്മാന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതും പുറത്ത്. മുനമ്പത്തേത് കൈയേറ്റമാണെന്നും അവിടുത്തുകാരോട് കരം അടയ്‌ക്കാന്‍ നിര്‍ദേശിച്ചത് വെറും തട്ടിപ്പായിരുന്നുവെന്നുമാണ് നിയമസഭയില്‍ മന്ത്രി പറയുന്നത്.

മന്ത്രി നിയമസഭയില്‍ നല്കിയ മറുപടി: 20.07.2024ന് ചേര്‍ന്ന യോഗത്തില്‍, വഖഫ് ഭൂമി സംരക്ഷിക്കേണ്ട കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും എന്നാല്‍ ഈ ഭൂമി തിരിച്ചു പിടിക്കാന്‍ വളരെയധികം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലും നികുതിയടയ്‌ക്കേണ്ടത് കേവലം ഒരു നടപടി ക്രമം മാത്രം ആയതിനാലും പട്ടയം അവകാശവുമായി അതിന് ഒരു ബന്ധവും ഇല്ലാത്തതിനാലും സര്‍ക്കാരിന് നികുതി ഇനത്തില്‍ ലഭിക്കേണ്ട വരുമാനത്തില്‍ കുറവ് ഉണ്ടാകാതിരിക്കാനും വേണ്ടി താത്ക്കാലികമായി കരം അടയ്‌ക്കാന്‍ അനുവാദം നല്കുകയുണ്ടായി. എന്നാല്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകളൊന്നുമില്ല. അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്കുകയും ഹിയറിങ് പൂര്‍ത്തിയാക്കുന്ന മുറയ്‌ക്ക് കൈയേറ്റം പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടാല്‍, കളക്ടര്‍ക്ക് നിര്‍ദേശം നല്കി കൈയേറ്റം ഒഴിപ്പിക്കാനും നടപടി പൂര്‍ത്തിയാക്കുന്നതാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാത്രമാണ് കരമടയ്‌ക്കാന്‍ അനുമതി നല്കിയത്. ഇത്തരം നടപടികള്‍ നിരീക്ഷിക്കാന്‍ മന്ത്രി ഉള്‍പ്പെട്ട സമിതിയും നടപടി എടുക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യുന്നതല്ല. മുന്‍പ് ഫാറൂഖ് കോളജാണ് ഈ ഭൂമി വിറ്റിട്ടുള്ളത്. ഈ ഭൂമി തിരിച്ചു പിടിക്കുക തന്നെ ചെയ്യും.

നിയമസഭയില്‍ ഇത്രയും കര്‍ക്കശമായ നിലപാട് എടുക്കുകയും മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡിനു വേണ്ടി തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സിപിഎമ്മാണ്, ഇടതു സര്‍ക്കാരാണ് ഇപ്പോള്‍ ഒളിച്ചുകളിക്കുന്നതും ഭൂമി പിടിക്കില്ലെന്ന് പറയുന്നതും. കരം അടയ്‌ക്കുന്‍ അനുമതി നല്കിയതു പോലും നാട്ടുകാരെ പറ്റിക്കാനായിരുന്നുവെന്നും മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.

Tags: EncroachmentWaqf invasionMunambam eviction threatKerala Waqf Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം
Kerala

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

Kerala

വി.ഡി. സതീശന്‍ മുനമ്പം ജനതയെ വീണ്ടും വഞ്ചിച്ചു

India

200 ബംഗ്ലാദേശികളെ ഇന്ത്യയിലേക്ക് കടത്തിയ ബംഗ്ലാദേശി ട്രാൻസ്ജൻഡർ അറസ്റ്റിൽ : ‘ഗുരു മാ’ എന്ന ബാബു അയൻ ഖാൻ അനധികൃത കുടിയേറ്റത്തിന്റെ മുഖ്യ സൂത്രധാരൻ

Kerala

മുനമ്പം: ഇനി നടപടിയെടുക്കേണ്ടത് സര്‍ക്കാര്‍; മുഖ്യമന്ത്രിയുടെ യോഗം 17ന്

Kerala

സര്‍വകലാശാല ഭൂമിയിലെ സിപിഎം കയ്യേറ്റം കോണ്‍ഗ്രസ് സഹായത്തോടെ; 15 സെന്റ് വിട്ടുകൊടുത്തത് എ.കെ.ആന്റണി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.