Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാരാഷ്‌ട്രയില്‍ 36 ഇടങ്ങളില്‍ അജിത് പവാറും ശരത് പവാറും തമ്മില്‍ ഏറ്റുമുട്ടല്‍; പഞ്ചസാര മേഖലയില്‍ എന്‍സിപിയുടെ കുടുംബത്തില്‍ പോര്

മഹാരാഷ്‌ട്രയില്‍ ശരത് പവാറും മരുമകന്‍ അജിത് പവാറും തമ്മില്‍ 36 ഇടങ്ങളില്‍ ഏറ്റുമുട്ടുന്നു. നിയമസഭ തെരഞ്ഞെടു്പിലെ സീറ്റുകള്‍ക്ക് വേണ്ടി എന്‍സിപിയുടെ കുടുംബത്തിനുള്ളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പോരാട്ടം കടുക്കുന്നത്.

Janmabhumi Online by Janmabhumi Online
Nov 4, 2024, 11:46 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: മഹാരാഷ്‌ട്രയില്‍ ശരത് പവാറും മരുമകന്‍ അജിത് പവാറും തമ്മില്‍ 36 ഇടങ്ങളില്‍ ഏറ്റുമുട്ടുന്നു. നിയമസഭ തെരഞ്ഞെടു്പിലെ സീറ്റുകള്‍ക്ക് വേണ്ടി എന്‍സിപിയുടെ കുടുംബത്തിനുള്ളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പോരാട്ടം കടുക്കുന്നത്.

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ എന്‍സിപിയും, ശരത് പവാറിന്റെ എന്‍സിപിയും തമ്മില്‍ നേരിട്ട് പോരാട്ടം നടന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി അജിത് പവാര്‍ പക്ഷം നാല് സീറ്റില്‍ മത്സരിച്ചെങ്കിലും ഒന്നില്‍ മാത്രമാണ് വിജയിച്ചത്. പവാര്‍ പക്ഷം എട്ട് സീറ്റില്‍ വിജയിച്ചിരുന്നു. അന്ന് മേല്‍ക്കൈ നേടിയത് ശരത് പവാറിന്റെ എന്‍സിപിയാണ്. അതിന് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പകരം വീട്ടാനാണ് ഇക്കുറി അജിത് പവാറിന്റെ എന്‍സിപി ശ്രമിക്കുന്നത്.

അജിത് പവാര്‍ പോയിട്ടും ശരത് പവാറിന്റെ പാര്‍ട്ടിയുടെ കരുത്ത് ചോര്‍ന്നിട്ടില്ലെന്ന് തെളിഞ്ഞത് അജിത് പവാറിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ശരത് പവാര്‍ ഒപ്പമില്ലെങ്കില്‍ കരുത്തില്ല എന്ന ആരോപണം ശരിവെക്കുന്നതായിരുന്നു എന്‍സിപിയുടെ പ്രകടനം. ഒരു സീറ്റ് മാത്രമാണ് അജിത് പക്ഷത്തിന് ലോക് സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇത്തവണ പക്ഷേ സീറ്റുകള്‍ കൂടുതല്‍ ലഭിച്ചില്ലെങ്കില്‍ അജിത് പക്ഷത്തിന് എന്‍ഡിഎയിലുള്ള കരുത്ത് നഷ്ടമാകും.

വടക്കന്‍ മഹാരാഷ്‌ട്രയിലും എന്‍സിപി നേതാക്കളുടെ പോരാട്ടം ശക്തമാണ്. ഏഴ് മണ്ഡലങ്ങളിലാണ് മത്സരം. ബാരാമതിയില്‍ അജിത് പവാര്‍ സഹോദരന്റെ മകനായ യുഗേന്ദ്ര പവാറിനെതിരെയാണ് മത്സരിക്കുന്നത്. ശരത് പവാര്‍ വളര്‍ത്തിയെടുത്ത നേതാവാണ് അദ്ദേഹം.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബാരാമതി മണ്ഡലത്തില്‍ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലേയുടെ വിജയത്തില്‍ യുഗേന്ദ്രയ്‌ക്ക് വലിയ പങ്കുണ്ടായിരുന്നു. അന്ന് അജിത് പവാറിന്റെ ഭാര്യ സുനേത്രയാണ് അജിത് പവാര്‍ പക്ഷത്തിന്റെ സ്ഥാനാര്‍ത്തിയായത്. ഈ പോരാട്ടത്തില്‍ എളുപ്പത്തിലാണ് സുപ്രിയ സുലെ വിജയിച്ചത്.

ഇക്കുറി നിയമസഭയില്‍ മറാത്ത് വാഡയിലെ അഞ്ച് സീറ്റിലും, വിദര്‍ഭയിലെ നാല് സീറ്റിലും, മുംബൈയിലെ ഒരു സീറ്റിലുംശരദ് പവാര്‍ എന്‍സിപിയും അജിത് പവാര്‍ എന്‍സിപിയും തമ്മില്‍ മത്സരമുണ്ട്.

ലാര്‍ജര്‍ മുംബൈ മെട്രോപൊളിറ്റന്‍ റീജ്യന്‍, കൊങ്കണ്‍ എന്നിവിടങ്ങളിലെ രണ്ട് വീതം സീറ്റുകളിലും അജിത് പക്ഷവും ശരത്പവാര്‍ പക്ഷവും ഏറ്റുമുട്ടും. ബാരാമതി, അംബേഗാവ്, ഇന്ദാപൂര്‍, കാഗല്‍, ഹദപ്‌സര്‍, വാദ്ഗാവ് ഷേരി, ഇസ്ലാംപൂര്‍, താസ്ഗാവ് കവാതെ-മഹങ്കാല്‍, ഷിരൂര്‍, ഫാല്‍ട്ടാന്‍, മൊഹോള്‍, പിംപ്രി, ജുന്നാര്‍, വായ് ആന്‍ഡ് ചാന്ദ്ഗഡ് എന്നിവയാണ് പശ്ചിമ മഹാരാഷ്‌ട്രയില്‍ എന്‍സിപികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന മറ്റു മണ്ഡലങ്ങള്‍.

പശ്ചിമ മഹാരാഷ്‌ട്രയില്‍ എന്‍സിപി രൂപീകരിച്ചത് മുതല്‍ ശരത് പവാറിന് ആധിപത്യമുണ്ട്. ഇക്കുറി മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും അത് മാറില്ലെന്ന വിശ്വാസത്തിലാണ് ശരത് പവാര്‍. എന്നാല്‍ ശരത് പവാറിന്റെ ആധിപത്യത്തെ ചെറുക്കുമെന്ന് അജിത് പവാര്‍ പറയുന്നു.

 

Tags: Ncp2024loksabhaelections#Sharadpawar#MaharashtraAssemblyelection2024#Ajithpawar#AjitPawar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ് താക്കറെ-ഉദ്ധവ് താക്കറെ കൈകോര്‍ക്കല്‍; പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും

India

ആരാണ് യഥാര്‍ത്ഥ വഞ്ചകന്‍? ബിജെപിയെ വഞ്ചിച്ച ഉദ്ധവ് താക്കറെയോ ഉദ്ധവിന്റെ കുടുംബഭരണത്തില്‍ ശ്വാസംമുട്ടി പുറത്തുപോയ ഏക് നാഥ് ഷിന്‍ഡെയോ?

യുഎസ് എയ്ഡിന്‍റെ ഇന്ത്യാമിഷന്‍ ഡയറക്ടറായ വീണ റെഡ്ഡി (ഇടത്ത്) മോദി (നടുവില്‍) രാഹുല്‍ ഗാന്ധി (വലത്ത്)
India

മോദി സര്‍ക്കാരിനെ 2024ലെ തെരഞ്ഞെടുപ്പില്‍ മറിച്ചിടാന്‍ പദ്ധതിയുണ്ടായിരുന്നു; 2.1കോടി ഡോളര്‍ ഇന്ത്യയില്‍ എത്തിയത് ഈ ലക്ഷ്യത്തോടെ

Kerala

എന്‍സിപി പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് തോമസ് കെ തോമസ്, ചാക്കോയുടെ കളി കാര്യമായോ?

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ (ഇടത്ത്)
India

മോദി സര്‍ക്കാര്‍ അറിയാതെ 2024ലെ ഇലക്ഷന്‍ കാലത്ത് ഇന്ത്യയില്‍ വോട്ടിംഗ് ശതമാനം കൂട്ടാന്‍ ബൈഡന്‍ സര്‍ക്കാര്‍ നല്‍കിയ 2.1 കോടി ഡോളര്‍ കൈപ്പറിയതാര്?

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies