Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശിലെ ഹിന്ദുമുന്നേറ്റം ചര്‍ച്ചയാക്കി മാധ്യമങ്ങള്‍; ചിന്മയ് കൃഷ്ണദാസിന്റെ ആഹ്വാനത്തില്‍ അമ്പരന്ന് യൂനിസ് ഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 04:06 pm IST
in World

ഢാക്ക: ചിന്മയ് കൃഷ്ണദാസ് എന്ന യുവസംന്യാസിയുടെ ആഹ്വാനത്തില്‍ വിറച്ച് ബംഗ്ലാദേശിലെ ഇസ്ലാമിക മതമൗലിക വാദ സര്‍ക്കാര്‍. ഇസ്‌കോണ്‍ പൂജാരിയും ബ്രഹ്മചാരിയുമായ ചിന്മയ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ബംഗ്ലാദേശി ഭരണകൂടത്തിനെതിരെ പതിനായിരക്കണക്കിന് ജനങ്ങള്‍ നിരത്തിലിറങ്ങിയത് സര്‍ക്കാരിനെ അമ്പരപ്പിക്കുകയാണെന്ന് ബംഗ്ലാദേശി മാധ്യമങ്ങള്‍. മുഹമ്മദ് യൂനിസിന്റെ മതമൗലികവാദ സര്‍ക്കാരിനെതിരായ ജനമുന്നേറ്റത്തില്‍ ഷേഖ് ഹസീനയുടെ അനുകൂലികളും പങ്കുചേരുന്നതോടെ അട്ടിമറിയിലൂടെ അധികാരത്തിലേറിയ ഭരണകൂടത്തിന് കാലിടറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

ദശലക്ഷക്കണക്കിന് ഹിന്ദുക്കളെയാണ് ഉറക്കത്തില്‍നിന്ന് ചിന്മോയ് ഉണര്‍ത്തിയത്. ഹിന്ദുഐക്യനിരയുടെ ശക്തിപ്രകടനമാണ് ഇപ്പോള്‍ ബംഗ്ലാദേശിലാകെ ചര്‍ച്ചയാകുന്നത്. ബംഗ്ലാദേശിലെ ചന്ദ്ഗാവ് ഇസ്‌കോണ്‍ ക്ഷേത്രത്തിലെ പൂജാരിയാണ് ചിന്മയ് കൃഷ്ണ ദാസ്. ബംഗ്ലാദേശ് പതാകയോടൊപ്പം കാവി പതാക ഉയര്‍ത്തി വീശിയെന്ന് ആരോപിച്ചാണ് ചിന്മയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്. ഖാലിദ സിയയുടെ പാര്‍ട്ടിയായ ബിഎന്‍പി നേതാവാണ് കേസ് ഫയല്‍ ചെയ്തത്. ചിന്മയ് കൃഷ്ണ ദാസിനും 19 ഹിന്ദുനേതാക്കള്‍ക്കുമെതിരെയാണ് കേസെടുത്തത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് ബംഗ്ലാ നിയമപ്രകാരം ഇവര്‍ക്കെതിരെ ചുമത്തിയത്.

എന്നാല്‍ ചിന്മയ് കൃഷ്ണദാസിനെതിരെ കേസെടുത്തതോടെ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി തെരുവിലിറങ്ങി. ജയ് ശ്രീറാം, ഹര്‍ഹര്‍ മഹാദേവ് വിളികളുമായി അവര്‍ ചതോഗ്രാമിലെയും ഢാക്കയിലെയും നിരത്തുകള്‍ സ്തംഭിപ്പിച്ചു. കാവിയണിഞ്ഞാണ് കുട്ടികളും സ്ത്രീകളുമടങ്ങുന്ന ബംഗ്ലാദേശി ജനത പ്രക്ഷോഭത്തിനിറങ്ങിയതെന്നത് ഭരണകൂടത്തെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു.

ചിറ്റഗോങ്ങില്‍ ഒക്‌ടോബര്‍ 17ന് ചേര്‍ന്ന മഹാസമ്മേളനത്തിലാണ് ബംഗ്ലാ പതാകയ്‌ക്കൊപ്പം കാവിക്കൊടി വീശി ചിന്മയ് കൃഷ്ണദാസ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. 1971ലെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ സംഘടിക്കുകയല്ലാതെ വഴിയില്ലെന്നും ഒരുമിച്ച് നിന്നാല്‍ പിറന്ന നാട്ടിലുറച്ചുനില്‍ക്കാന്‍ കഴിയുമെന്നും ചിന്മയ് കൃഷ്ണദാസ് ജനങ്ങളെ ആഹ്വാനം ചെയ്തു.

ആഗസ്ത് അഞ്ചിന് ഷെയ്ഖ് ഹസീനയെ അട്ടിമറിക്കുകയും തുടര്‍ന്ന് ഹിന്ദുക്കള്‍ക്കെതിരെ ആക്രമണങ്ങള്‍ അരങ്ങേറുകയും ചെയ്തതു മുതല്‍ ചിന്മയ് കൃഷ്ണ ദാസ് രംഗത്തുണ്ട്. സംന്യാസിമാരെ സംഘടിപ്പിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് ഢാക്കയില്‍ മത പാര്‍ലമെന്റ് സംഘടിപ്പിക്കുകയും ബംഗ്ലാദേശ് സനാതന്‍ ജാഗരണ്‍ മഞ്ച് ആരംഭിക്കുകയും ചെയ്താണ് പോരാട്ടം പ്രഖ്യാപിച്ചത്.

Tags: chinmay krishnadasBengladeshMediaBangladeshiHindus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

Cricket

ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു

Kerala

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

Kerala

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

Kerala

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.