Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ രാഷ്‌ട്രീയ ചിന്താഗതിയിലേയക്ക് നയിച്ചത് ‘കുരുമുളക്’: ജന്മഭൂമിയുടെ കേസ് വാദിച്ചു ജയിച്ചു: ജോര്‍ജ്ജ് കുര്യന്‍

ഓമനക്കുട്ടന്‍ എന്ന സംഘപ്രവര്‍ത്തകനിലൂടെ ഞാന്‍ സംഘ പരിവാറിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2024, 08:44 pm IST
in Kerala, Kozhikode

കോഴിക്കോട്: കേരളത്തിന്റെ സാമൂഹ്യ അജണ്ട തീരുമാനിക്കുന്ന പത്രമായി ജന്മഭൂമി മാറിയതായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍. ജന്മഭൂമിയില്‍ വന്ന വാര്‍ത്തകള്‍ പിന്നീട് രാഷ്‌ട്രീയ അജണ്ടയായി മാറുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്തി. അസ്വാതന്ത്രത്തിന്റെ കാലഘട്ടത്തിലും സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളിലും ജന്മഭൂമിയെ മുന്നോട്ടു നയിച്ചത് ആദര്‍ശമായിരുന്നു. സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനും ഭരണഘടനയ്‌ക്കും വേണ്ടിയാണ് ജന്മഭൂമി നിലകൊണ്ടത്- ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

പത്രവാര്‍ത്തയാണ് തന്നെ ദേശീയ രാഷ്‌ട്രീയ ചിന്താഗതിയിലേയക്ക് നയിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കുട്ടിയായിരിക്കുമ്പോള്‍ വീട്ടില്‍ വരുത്തുന്ന പത്രം ദീപികയായിരുന്നു. കുട്ടിക്കാലത്തു തന്നെ പത്രത്തിലെ കോമിക്കുകള്‍ വായിച്ചു തുടങ്ങി. മുട്ടത്തു വര്‍ക്കിയുടെ നോവലിലേയക്ക് വായന വളര്‍ന്നു. 9ാം ക്ലാസില്‍പഠിക്കുമ്പോഴാണ് എസ് കെ പൊറ്റക്കാടിന്റെ ‘കുരുമുളക്’ നോവല്‍ പത്രത്തില്‍ പരമ്പരയായി വന്നത്. ഒരു ഞായറാഴ്ച ‘കുരുമുളക്’ വോയിക്കാനായി പത്രം ആവേശത്തോടെ എടുത്തപ്പോള്‍ നോവല്‍ ഇല്ല. ചില കാരണങ്ങളാല്‍ നോവല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ലാത്തതിനാല്‍ ഖേദം പ്രകടിപ്പിച്ചുള്ള പത്രാധിപരുടെ കുറിപ്പാണ് കണ്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാലാണതെന്ന് വീട്ടുകാര്‍ പറഞ്ഞു. കൂട്ടൂകാര്‍ക്കൊപ്പം പുറത്ത് ഒന്നിച്ചിരുന്നാല്‍ പൊലീസ് പിടിച്ചുകൊണ്ടു പോകുമെന്നു പേടിപ്പിച്ചു. എന്റെ രാഷ്‌ട്രീയ ചിന്ത തുടങ്ങുന്നതവിടെയായിരുന്നു. ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടുന്ന ജയപ്രകാശ് നാരായണനെക്കുറിച്ച് കേള്‍ക്കുന്നതും അന്നാണ്. സ്‌കൂളില്‍ വെച്ച് ജയപ്രകാശ് നാരായണന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയെക്കതിരെ ഒളിപ്രവര്‍ത്തനം നടത്തുന്ന ചിലര്‍ വീട്ടില്‍ കാണാന്‍ വന്നു. തുടര്‍ന്ന് ഓമനക്കുട്ടന്‍ എന്ന സംഘപ്രവര്‍ത്തകനിലൂടെ ഞാന്‍ സംഘ പരിവാറിലെത്തി- ജോര്‍ജ്ജു കുര്യന്‍ പറഞ്ഞു.

അഭിഭാഷകന്‍ എന്ന നിലയില്‍ ജന്മഭൂമിയുടെ കേസ് വാദിച്ചു ജയിച്ച കാര്യവും കേന്ദ്രമന്ത്രി അനുസ്മരിച്ചു. ജന്മഭൂമിക്ക് വലിയൊരു തുക പി എഫ് കുടിശിക വന്നു. ഒരു തരത്തിലും ജന്മഭൂമിക്ക് അടച്ചു തീര്‍ക്കാന്‍ പറ്റാത്ത തുകയായിരുന്നു.ജന്മഭൂമിയുടെ ചുമതല വഹിച്ചിരുന്ന കുമ്മനം രാജശേഖരന്‍, ദല്‍ഹിയില്‍ ട്രൈബ്യൂണലില്‍ കേസ് വാദിക്കണമെന്ന് എന്നോടു പറഞ്ഞു. ‘സാമ്പത്തിക നേട്ടത്തിന് ഇറക്കുന്ന പത്രമല്ല, ആശയ പ്രചാരണം മാത്രമാണ് ലക്ഷ്യം. ഇത്രയും വലിയ തുക അടച്ചാല്‍ പത്രം പൂട്ടിപ്പോകും. എന്നു ഞാന്‍ വാദിച്ചു. ഏതായാലും കേസ് ജയിച്ചു. കുമ്മനം വിളിച്ച് സന്തോഷം പ്രകടിപ്പിച്ചു’ ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

Tags: ministerPoliticsJanmabhoomiGeorge KurienSangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

Kerala

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.