Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹെസ്ബുള്ളയുടെ ഹസ്സന്‍ നസ്റുള്ള, ഹമാസിന്റെ യാഹിയ സിന്‍വാര്‍….നെതന്യാഹുവിന്റെ അടുത്ത ലക്ഷ്യം ആയത്തൊള്ള അലി ഖമനേയ്?

ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റുള്ളയ്‌ക്ക് പിന്നാലെ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെയുള്ള ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഹമാസിന്റെ നേതാവ് യാഹിയ സിന്‍വാറും വധിക്കപ്പെട്ടതോടെ ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമനേയ് ആയിരിക്കാമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2024, 11:41 pm IST
inWorld
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റുള്ളയും (ഇടത്ത്) യാഹിയ സിന്‍വാറും (നടുവില്‍) ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ് (വലത്ത്)

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റുള്ളയും (ഇടത്ത്) യാഹിയ സിന്‍വാറും (നടുവില്‍) ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ് (വലത്ത്)

ടെഹ് റാന്‍ :ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റുള്ളയ്‌ക്ക് പിന്നാലെ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെയുള്ള ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഹമാസിന്റെ നേതാവ് യാഹിയ സിന്‍വാറും വധിക്കപ്പെട്ടതോടെ ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമനേയ് ആയിരിക്കാമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍. ഇസ്രയേല്‍ രഹസ്യസംഘടനയായ മൊസ്സാദും ആഭ്യന്തര ഇന്‍റലിജന്‍സ് ഏജന്‍സിയായ ഷിന്‍ ബെറ്റും ഹമാസ്, ഹെസ്ബുള്ള നേതാക്കളെക്കുറിച്ച് കൃത്യമായ വിവരങ്ങളാണ് ശേഖരിക്കുന്നത്. അതിന് ശേഷം ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉന്നം തെറ്റാതെ ശത്രുവിനെ വധിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമനേയുടെ ഇടംകൈയും വലംകൈയും നിന്ന തീവ്രവാദസംഘടനകളുടെ നേതാക്കള്‍ മണ്ണിടിഞ്ഞിരിക്കുന്നു. ലോകത്ത് ഒരു രാജ്യവും തൊടാന്‍ ധൈര്യപ്പെടാത്ത ഹമാസ്, ഹെസ്ബുള്ള സംഘടനകളുടെ നേതാക്കളെയാണ് ഇസ്രയേല്‍ കൊന്നു തള്ളിയത്.

ഇസ്രയേല്‍ ഇറാന്റെ വലം കൈയായ ഹെസ്ബുള്ള തീവ്രവാദസംഘടനയ്‌ക്കെതിരെ ലെബനനില്‍ ബോംബാക്രമണം ആരംഭിച്ചതോടെയാണ് ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചത്. ഏകദേശം 180 മിസൈലുകള്‍ ഇറാന്‍ അയച്ചിരുന്നു. ഇതെല്ലാം വെടിവെച്ചിട്ടതായാണ് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നത്. ഈ ആക്രമണത്തിന് ശേഷം 18 ദിവസത്തോളം പിന്നിട്ടുകഴിഞ്ഞു. എന്നിട്ടും ഇതുവരെയും ഇസ്രയേല്‍ തിരിച്ചടിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. എന്നാല്‍ രഹസ്യമായി പ്രചരിക്കുന്ന വിവരമനുസരിച്ച് ആയത്തൊള്ള അലി ഖമനേയ് എന്ന ആത്മീയ നേതാവിനെ വധിക്കാനാണ് ഇസ്രയേല്‍ പദ്ധതിയിടുന്നത് എന്നാണ്. അങ്ങിനെ സംഭവിച്ചാല്‍ അത് ഹമാസിനും ഹെസ്ബുള്ളയ്‌ക്കും ഇസ്ലാമിക തീവ്രവാദത്തിനും ലഭിക്കുന്ന ഇരുട്ടടിയായിരിക്കും. ഇതുവഴി യുദ്ധം ജയിക്കാനാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നറിയുന്നത്. മാനസികമായി യുദ്ധം ജയിക്കുന്നതാണ് പ്രധാനം എന്നാണ് ഇസ്രയേല്‍ കരുതുന്നത് എന്നറിയുന്നു.

പാശ്ചാത്യ ശക്തികള്‍ക്കെതിരെ നിഴല്‍ യുദ്ധം നടത്തുന്നതിന് ഇറാന് ധാരാളം തീവ്രവാദസംഘടനകളുണ്ട്. പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബൊള്ള, യെമനിലെ ഹൂതികള്‍, സിറിയയിലെ തീവ്രവാദ സംഘടനകള്‍, ഇറാഖിനെ തീവ്രവാദസംഘടനകള്‍ എന്നിവ ഇറാന്റെ അജണ്ടകള്‍ നടപ്പാക്കുന്ന തീവ്രവാദസംഘടനകളാണ്. അതുകൊണ്ട് ഇസ്ലാമിക തീവ്രവാദത്തിനെതിരായ യുദ്ധം ജയിക്കണമെങ്കില്‍ ഈ ഇറാന്‍ പിന്തുണയുള്ള തീവ്രവാദസംഘടനകളെ തോല്‍പിക്കുന്നതോടൊപ്പം ഇറാന്‍ ആത്മീയ നേതാവിനെ വധിക്കുകയും വേണം. ഇതുവഴി കൃത്യമായ സന്ദേശം തീവ്രവാദസംഘടനകള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന് ഇസ്രയേല്‍ കരുതുന്നു.

 

Tags: iranIsraelIranIsraelwarhassannasrallahAyatollahKhameneiYahyaSinwar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

World

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.