Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കരാര്‍ നീട്ടിക്കൊടുത്തതില്‍ അഴിമതി; കൗണ്‍സിലില്‍ ഉന്നയിക്കാനൊരുങ്ങി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 10:53 am IST
in Thiruvananthapuram

തിരുവനന്തപുരം: പുജപ്പുര സരസ്വതി മണ്ഡപത്തില്‍ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് അമ്യൂസ്‌മെന്റ് പാര്‍ക്കിന് കരാര്‍ നീട്ടി നല്‍കിയതില്‍ ദുരൂഹതയും അഴിമതിയും. ഇക്കാര്യം ഇന്നലെ ജന്മഭൂമി പുറത്ത് കൊണ്ടു വന്നിരുന്നു. ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ നേതൃത്വത്തിലാണ് കരാര്‍ നീട്ടിക്കൊടുക്കുന്നതിനുള്ള നീക്കം നടത്തിയത്.

നഗരസഭയിലെ സിപിഎം അനുഭാവമുള്ള ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അഴിമതിക്ക് കളമൊരുക്കിയത്. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷനായ ഡെപ്യൂട്ടിമേയര്‍ പി.കെ രാജുവിന് കത്ത് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയാണ് പതിവ്. എന്നാല്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് മുന്നില്‍ അത്തരമൊരു കത്ത് വന്നിട്ടില്ല. പകരം 15 മുതല്‍ പുതിയതായി അമ്യൂസ്‌മെന്റ് പാര്‍ക്കും ഫുഡ്‌കോര്‍ട്ടും നടത്താന്‍ അനുമതി നല്‍കണമെന്ന അപേക്ഷ ലഭിച്ചിരുന്നു. ആ അപേക്ഷ സ്റ്റാന്‍ഡിംഗ് കമ്മറ്റി തള്ളുകയും ചെയ്തിരുന്നു. എന്നിട്ടും സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ പുകമറയില്‍ നിര്‍ത്തി പിന്‍ വാതിലിലൂടെ കരാറുകാന് ഒരാഴ്ച സമയം നീട്ടി നല്‍കുകയായിരുന്നു. ഇതിനെതിരം വരുന്ന കൗണ്‍സില്‍ യോഗത്തില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ബിജെപി.

കരാര്‍ നീട്ടിക്കൊടുത്തതിനു പിന്നില്‍ വന്‍ അഴിമതി: അഡ്വ.വി.വി. രാജേഷ്

പൂജപ്പുരയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നീട്ടിക്കൊടുത്തതില്‍ വന്‍ അഴിമതി നന്നിട്ടുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്റും പൂജപ്പുര വാര്‍ഡ് കൗണ്‍സിലറുമായ അഡ്വ.വി.വി രാജേഷ് പറഞ്ഞു. ജനകീയ സമിതിയിയെ മാറ്റി നിര്‍ത്തി സ്വകാര്യ വ്യക്തിക്ക് കരാര്‍ നല്‍കുകയും ഇക്കാര്യം തുടക്കത്തില്‍ മറച്ചു വയ്‌ക്കുകയുംചെയ്തു. ഒരു ചര്‍ച്ചയോ മുന്നറിയിപ്പോ കൂടാതെ രഹസ്യമായി നടത്തിയ ഈ നീക്കത്തിന് പിന്നില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. സരസ്വതി മണ്ഡപത്തെപ്പോലും അഴിമതിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയങ്ങള്‍ ബിജെപി ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അനുമതി നല്‍കിയിട്ടില്ല: അഡ്വ. വി.ജി. ഗിരികുമാര്‍

അമ്യൂസ്‌മെന്റ് പാര്‍ക്കിന് കരാര്‍ നിട്ടി നല്‍കാന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി തിരുമാനമെടുത്തിട്ടില്ലെന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം അഡ്വ. വി.ജി ഗിരികുമാര്‍. കഴിഞ്ഞ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തില്‍ പൂജപ്പുരയില്‍ 15 മുതല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കും ഫുഡ് കോര്‍ട്ടും നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് കത്ത് ലഭിച്ചിരുന്നു. അപേക്ഷ പരിഗണിച്ച ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അനുമതി നല്‍കേണ്ടതില്ല എന്ന് തീരുമാനമെടുത്തിരുന്നു. കരാര്‍ നീട്ടി നല്‍കി എന്ന വാര്‍ത്ത അറിഞ്ഞ് ഡെപ്യൂട്ടി മേയര്‍ പി.കെ രാജുവിനെയും റവന്യൂ ഓഫീസറെയും വിളിച്ചിരുന്നു. കരാര്‍ നീട്ടി നല്‍കിയിട്ടില്ല എന്ന് അവര്‍ പറഞ്ഞതായും വി.ജി ഗിരികുമാര്‍ പറഞ്ഞു.

മേയറുടെ നടപടി നിയമവിരുദ്ധം: എം.ആര്‍. ഗോപന്‍

മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭാ ഭരണകൂടം സിപിഎം നേതാവിന്റെ ഒത്താശയോടുകൂടി ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ക്ഷേത്രത്തിന് മുന്നിലുള്ള സ്ഥലത്തിന് വരെ തറ വാടക നിശ്ചയിച്ചപ്പോള്‍ അതിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിക്കുക വരെയുണ്ടായിട്ടുണ്ട്. നഗരസഭയ്‌ക്ക് നഷ്ടമാണ്, ഓഡിറ്റ് റിപ്പോര്‍ട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് ലേലം ചെയ്ത് നല്‍കാന്‍ തീരുമാനിച്ചത്. കരാറുകാരന്‍ മറ്റൊരാളുടെ ബിനാമിയാണ്. നടപടി ക്രമങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് നിയമ വിരുദ്ധമായി കരാര്‍ നിട്ടിക്കൊടുത്തിരിക്കുന്നത്. ഇതിന് മേയറുടെ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ നഗ്നമായ ലംഘനമാണിതെന്ന് എം.ആര്‍ ഗോപന്‍ പറഞ്ഞു. ഈ ചട്ട ലംഘനം വരാന്‍ പോകുന്ന കൗണ്‍സില്‍ യോഗത്തില്‍ ബിജെപി ഉന്നയിക്കും.

 

Tags: bjpCPM LeadercarnivalPujapura Saraswati MandapamCorruption in contract extension
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയെ വീണ്ടും ബംഗാളിന്റെ മുഖ്യമന്ത്രിയാക്കണം ; മോദിയ്‌ക്കും, ബിജെപിയ്‌ക്കുമെതിരെ ബംഗ്ലാദേശിൽ ജിഹാദികളുടെ പ്രതിഷേധ പ്രകടനങ്ങൾ

Kerala

കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ലീഗിന്റെ പച്ചക്കൊടി എന്തിന്? ബിജെപി

India

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള എസ്പി എംപിയുടെ പരാമർശങ്ങൾ നീചവും, മാപ്പർഹിക്കാത്തതുമാണ് ; ജനങ്ങൾ ചുട്ട മറുപടി നൽകുമെന്ന് യോഗി

Kerala

കെ സിയെ കേരളത്തില്‍ വേണമെന്ന് കേരള ബിജെപി, ദല്‍ഹിയില്‍ വേണമെന്ന് ദേശീയ ഘടകം, പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച; മുന്‍ വിദ്യാഭ്യാസ മന്ത്രി ഒന്നും ചെയ്തില്ല,വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വലയ്‌ക്കുന്ന അനാസ്ഥ- അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

പ്രസാര്‍ഭാരതിയോട് കോടതി; ലോകകപ്പ് സംപ്രേഷണം സാധ്യമോ ?

ഭാരതത്തിന്റെ കായിക ഭാവി രൂപപ്പെടുത്തിയ ചിന്താശിബിരം

ഭാരത പുരുഷ ഡബിള്‍സ് ടെന്നിസ് താരങ്ങളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്

പാകിസ്ഥാനെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് ടീമിന്റെ ആഹ്ലാദം

ടെസ്റ്റില്‍ ചരിത്രം: പാകിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്

സച്ചിന്‍ യാദവ്, നീരജ് ചോപ്ര

റോം ഡയമണ്ട് ലീഗ്: നീരജ് ഇല്ല, സച്ചിന്‍ ഇറങ്ങും

ഇഎംഇഎ കോളേജിനെതിരായ കെപിഎല്‍ മത്സരത്തില്‍ കാലിക്കറ്റ് താരം ആന്റണി പൗലോസിന്റെ മുന്നേറ്റം.

അപരാജിതം കാലിക്കറ്റ് എഫ്സി 

പാകിസ്ഥാന്‍, ബംഗ്ലാദേശ് പര്യടനം: ഓസീസ് ടീമായി

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

തമിഴ്‌നാട് സർക്കാരിൽ ഇതിനകം തന്നെ ഭിന്നത ? ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിച്ചതിന് വിജയ്‌ക്കെതിരെ സഖ്യകക്ഷികളുടെ വിമർശനം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.