Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കടന്നലു’കളുടെ ആക്രമണത്തില്‍ വലഞ്ഞ് സിപിഎം നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 09:48 am IST
in Kerala

ആലപ്പുഴ: എതിരാളികളെ കടന്നാക്രമിക്കാനും, അധിക്ഷേപിക്കാനും സിപിഎം പ്രോത്സാഹനം നല്‍കിയ സമൂഹമാദ്ധ്യമ ഗ്രൂപ്പുകളും, സൈബര്‍ പോരാളികളും പാര്‍ട്ടി നേതാക്കള്‍ക്ക് തലവേദനയായി. പി.വി. അന്‍വറിനൊപ്പമാണ്, നേരത്തെ കടന്നലുകള്‍ എന്ന് സിപിഎമ്മിലെ ഒരു വിഭാഗം വാഴ്‌ത്തിപാടിയിരുന്ന സൈബര്‍ പോരാളികള്‍. അന്‍വറിനെ തള്ളിപ്പറഞ്ഞും, പിണറായി വിജയനെ പിന്തുണച്ചും സമുഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്ന പാര്‍ട്ടി നേതാക്കളെ കടന്നലുകള്‍ കൂട്ടത്തോടെ അക്രമിക്കുകകയാണ്. വ്യക്തിപരമായി പോലും നേതാക്കളെ കടന്നല്‍ക്കൂട്ടങ്ങള്‍ തേജോവധം ചെയ്യുന്നു.

ഇതരരാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലെയും സംഘടനകളിലെയും നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടാന്‍ സിപിഎമ്മിലെ ഒരു വിഭാഗം ചെല്ലും ചെലവും കൊടുത്തു വളര്‍ത്തിരുന്ന പോരാളികള്‍ തിരിഞ്ഞുകൊത്തുന്ന സ്ഥിതി. മന്ത്രിമാര്‍ മുതല്‍ പാര്‍ട്ടിയിലെ വിവിധ ഘടകങ്ങളിലെ നേതാക്കള്‍ വരെ ഇവരുടെ ആക്രമണത്തിന് ഇപ്പോള്‍ ഇരയാകുകയാണ്. പോരാളി ഷാജി, റെഡ് ആര്‍മി തുടങ്ങിയ സമൂഹമാദ്ധ്യമ ഗ്രൂപ്പുകള്‍ നേരത്തെ തന്നെ പാര്‍ട്ടിക്ക് തലവേദനയായി മാറിയിരുന്നു. ഈ ഗ്രൂപ്പുകളുടെ അഡ്മിനുകളെ കണ്ടുപിടിക്കാന്‍ പോലും ഇതുവരെ സിപിഎമ്മിനോ, പോലീസിനോ കഴിഞ്ഞിട്ടില്ല.

അന്‍വറിന് വേണ്ടി സമുഹമാധ്യമങ്ങളില്‍ പണിയെടുക്കുന്നവര്‍ തന്നെയാണ് ഇത്തരം സമൂഹമാധ്യമ ഗ്രൂപ്പുകള്‍ക്ക് പിന്നിലെന്നാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുള്ള വിമര്‍ശനം. അന്‍വറിനെയും ഇത്തരം ഗ്രൂപ്പുകളെയും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി വളര്‍ത്തികൊണ്ടു വന്നവര്‍ തന്നെ ഇപ്പോള്‍ ഇരകളാക്കപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. പിണറായി വിജയന്റെ ആധിപത്യത്തില്‍ ഒതുക്കപ്പെട്ട പല നേതാക്കളും ഇക്കാര്യം തുറന്നു സമ്മതിക്കുന്നു.

പിണറായി വിജയനെ പിന്തുണയ്‌ക്കുന്ന നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ആക്ഷേപവുമായി എത്തുന്നവരില്‍ ബഹുഭൂരിപക്ഷവും ഇസ്ലാമിസ്റ്റുകളാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അടിസ്ഥാന ജനവിഭാഗത്തെ മറന്ന് ന്യൂനപക്ഷ പ്രീണനത്തിനായി പാര്‍ട്ടിയില്‍ അമിതപ്രാധാന്യം നല്‍കി വളര്‍ത്തികൊണ്ടുവന്നവരാണ് അന്‍വറിന് പിന്നില്‍ അണിനിരക്കുന്നത്. നേതാക്കള്‍ പിണറായി വിജയനൊപ്പം, അണികള്‍ അന്‍വറിനൊപ്പം എന്നതാണ് സമുഹമാദ്ധ്യമ യുദ്ധത്തിലെ അവസ്ഥ. സോഷ്യല്‍ മീഡിയയില്‍ കടന്നലുകളുടെ കുത്തേല്‍ക്കാത്ത നേതാക്കളില്ല. പോപ്പുലര്‍ഫ്രണ്ട് നിരോധനത്തോടെ കൂട്ടത്തോടെ ചേക്കേറിയവര്‍ പാര്‍ട്ടിയൊന്നാകെ പിടിച്ചെടുക്കുന്ന സ്ഥിതിയാണുള്ളതെന്നും, പാര്‍ട്ടിയുടെ ബ്രാഞ്ച് തലം മുതല്‍ ഇത്തരത്തിലുള്ള അന്‍വര്‍മാരാണ് വളര്‍ന്നു വരുന്നതെന്നും കാലങ്ങളായി സിപിഎമ്മിന് വേണ്ടി ചോരയും നീരും നല്‍കിയവര്‍ പരിതപിക്കുന്നു.

Tags: Social MediaCPM leadershipCPM cyber warAnwar's allegations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

Kerala

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

Article

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

Kerala

മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ലഹള നടന്ന വര്‍ഷം?…മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി കോണ്‍ഗ്രസിലെ യുദ്ധം ട്രോളുകളായി നിറയുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ട്വിഷ ശർമ്മ കേസ് സിബിഐക്ക് കൈമാറി : അന്വേഷണം ഏറ്റെടുക്കാൻ സംഘം ഭോപ്പാലിലെത്തി

ജീവന്റെ വിലയോ ഒരു പിടി അരി?

ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈൻ സ്ഥാപിക്കുന്ന ബോട്ടുകളും ബോംബിട്ട് തകർത്ത് അമേരിക്ക : മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്നു

ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം! ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ശാസ്ത്ര, സാങ്കേതിക മുന്നേറ്റം അപാരം

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഭാരതത്തിന്റെ ആത്മവിശ്വാസം ആകാശത്തോളം

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

പ്രതിരോധമില്ലാത്തവരുടെ മേല്‍ സംഘടിത ശക്തിയുടെ ആക്രമണം: കോടതി

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.