Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂപരിഷ്കരണം പല കുടുംബങ്ങളേയും തകര്‍ത്തു, കൃഷി ഇല്ലാതായി; ഭൂപരിഷ്കരണം കൊണ്ട് എന്ത് നേടി എന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിലയിരുത്തണം: ശ്രീകുമാരന്‍തമ്പി

ഭൂപരിഷ്കരണം പല കുടുംബങ്ങളേയും തകര്‍ത്തെന്നും കേരളത്തില്‍ കൃഷി ഇല്ലാതായെന്നും ഭൂപരിഷ്കരണം മൂലം കൃഷിക്കുണ്ടായ തിരിച്ചടി അതിന് നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തണമെന്നും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍തമ്പി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 04:32 pm IST
in Kerala

തിരുവനന്തപുരം: ഭൂപരിഷ്കരണം പല കുടുംബങ്ങളേയും തകര്‍ത്തെന്നും കേരളത്തില്‍ കൃഷി ഇല്ലാതായെന്നും ഭൂപരിഷ്കരണം മൂലം കൃഷിക്കുണ്ടായ തിരിച്ചടി അതിന് നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തണമെന്നും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍തമ്പി. ഒരു പ്രമുഖ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരന്‍ തമ്പി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിയ ഭൂപരിഷ്കരണത്തെ വിമര്‍ശിക്കുന്നത്.

ഭൂപരിഷ്കരണം മൂലം യഥാര്‍ത്ഥ ജന്മിമാരില്‍ നിന്നും യഥാര്‍ത്ഥ കര്‍ഷകരിലേക്ക് കൃഷിഭൂമി എത്തിയെങ്കിലും അവര്‍ അത് നിലനിര്‍ത്തിയില്ല. പിന്നാലെ എത്തിയ ഗള്‍ഫ് പണത്തിന് പിറകെ അവരും പോയി. തുടര്‍ച്ചയായ തൊഴിലാളിസമരങ്ങളും കൂലിവര്‍ധനയും മൂലം ആദായം കുറഞ്ഞതാകാം ഇതിന് ഒരു കാരണം. കൃഷി ഭൂമി തുണ്ടുകളായതോടെ ഉപജീവനത്തിന് മറ്റുമാര്‍ഗ്ഗങ്ങള്‍ തേടാന്‍ അവരും നിര്‍ബന്ധിതരായി. അതായത് ഭൂപരിഷ്കരണം നടത്തിയിട്ടും കൃഷി കേരളത്തില്‍ വളര്‍ന്നില്ല. അതാത് ജന്മിത്വം മാറി യഥാര്‍ത്ഥ കര്‍ഷകരിലേക്ക് കൃഷി ഭൂമി എത്തിയിട്ടും അത് കൃഷിയ്‌ക്ക് സഹായകരമായില്ല. – ഭൂപരിഷ്കരണത്തിനെതിരെ വിമര്‍ശനമുയര്‍ത്തി ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെടുന്നു.

3000 പറ നെല്ല് പാട്ടം കിട്ടുന്ന നിലം അമ്മയ്‌ക്കുണ്ടായിരുന്നു. അച്ഛന്‍ ജന്മിയായിരുന്നു. കൃഷി ചെയ്ത് ജന്മിയാകാനാണ് അച്ഛന്‍ ശ്രീകുമാരന്‍തമ്പിയെ ഉപദേശിച്ചിരുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്കരണം നടപ്പാക്കിയതോടെ ചിത്രം മാറി. തറവാട്ടുവക സ്ഥലം നഷ്ടമായി. തറവാട്ടുവകയുണ്ടായിരുന്ന അല്‍പം വിരിപ്പുസ്ഥലം നഷ്ടമായി. തറവാട് ഉള്‍പ്പെടെ ബാക്കിയുണ്ടായിരുന്ന വസ്തുക്കളും അന്യാധീനമായി. അങ്ങിനെ ശ്രീകുമാരന്‍ തമ്പി ഭൂപരിഷ്കരണത്തിന് ശേഷം വെറും അഞ്ച് സെന്‍റുള്ള ജന്മിയായി മാറി.

കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കളാകാന്‍ ഹിന്ദുക്കള്‍ക്ക് കഴിഞ്ഞില്ലെന്നതിന്റെ വിളംബരം തന്നെയാണ് ശ്രീകുമാരന്‍തമ്പിയുടെ ഈ വാക്കുകള്‍. ഹിന്ദുവിന് മേല്‍ക്കോയ്‌മ ഉണ്ടായിരുന്ന പരമ്പരാഗത കാര്‍ഷിക മേഖല ഭൂപരിഷ്കരണത്തോടെ തകരുകയായിരുന്നു. തോട്ടവിള കൃഷി ചെയ്തിരുന്ന ഭൂമിയെ ഭൂപരിഷ്കരണത്തിന്റെ പരിധിയില്‍ നിന്നും മാറ്റിയതോടെ ന്യൂനപക്ഷങ്ങള്‍ക്ക് അത് ഗുണമായി.

 

 

 

Tags: shreekumaranThampicpimAgricultureLandreformsKeralalandremformscommunistParty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Main Article

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.