Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂപരിഷ്കരണം പല കുടുംബങ്ങളേയും തകര്‍ത്തു, കൃഷി ഇല്ലാതായി; ഭൂപരിഷ്കരണം കൊണ്ട് എന്ത് നേടി എന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിലയിരുത്തണം: ശ്രീകുമാരന്‍തമ്പി

ഭൂപരിഷ്കരണം പല കുടുംബങ്ങളേയും തകര്‍ത്തെന്നും കേരളത്തില്‍ കൃഷി ഇല്ലാതായെന്നും ഭൂപരിഷ്കരണം മൂലം കൃഷിക്കുണ്ടായ തിരിച്ചടി അതിന് നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തണമെന്നും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍തമ്പി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 04:32 pm IST
in Kerala

തിരുവനന്തപുരം: ഭൂപരിഷ്കരണം പല കുടുംബങ്ങളേയും തകര്‍ത്തെന്നും കേരളത്തില്‍ കൃഷി ഇല്ലാതായെന്നും ഭൂപരിഷ്കരണം മൂലം കൃഷിക്കുണ്ടായ തിരിച്ചടി അതിന് നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തണമെന്നും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍തമ്പി. ഒരു പ്രമുഖ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരന്‍ തമ്പി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിയ ഭൂപരിഷ്കരണത്തെ വിമര്‍ശിക്കുന്നത്.

ഭൂപരിഷ്കരണം മൂലം യഥാര്‍ത്ഥ ജന്മിമാരില്‍ നിന്നും യഥാര്‍ത്ഥ കര്‍ഷകരിലേക്ക് കൃഷിഭൂമി എത്തിയെങ്കിലും അവര്‍ അത് നിലനിര്‍ത്തിയില്ല. പിന്നാലെ എത്തിയ ഗള്‍ഫ് പണത്തിന് പിറകെ അവരും പോയി. തുടര്‍ച്ചയായ തൊഴിലാളിസമരങ്ങളും കൂലിവര്‍ധനയും മൂലം ആദായം കുറഞ്ഞതാകാം ഇതിന് ഒരു കാരണം. കൃഷി ഭൂമി തുണ്ടുകളായതോടെ ഉപജീവനത്തിന് മറ്റുമാര്‍ഗ്ഗങ്ങള്‍ തേടാന്‍ അവരും നിര്‍ബന്ധിതരായി. അതായത് ഭൂപരിഷ്കരണം നടത്തിയിട്ടും കൃഷി കേരളത്തില്‍ വളര്‍ന്നില്ല. അതാത് ജന്മിത്വം മാറി യഥാര്‍ത്ഥ കര്‍ഷകരിലേക്ക് കൃഷി ഭൂമി എത്തിയിട്ടും അത് കൃഷിയ്‌ക്ക് സഹായകരമായില്ല. – ഭൂപരിഷ്കരണത്തിനെതിരെ വിമര്‍ശനമുയര്‍ത്തി ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെടുന്നു.

3000 പറ നെല്ല് പാട്ടം കിട്ടുന്ന നിലം അമ്മയ്‌ക്കുണ്ടായിരുന്നു. അച്ഛന്‍ ജന്മിയായിരുന്നു. കൃഷി ചെയ്ത് ജന്മിയാകാനാണ് അച്ഛന്‍ ശ്രീകുമാരന്‍തമ്പിയെ ഉപദേശിച്ചിരുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്കരണം നടപ്പാക്കിയതോടെ ചിത്രം മാറി. തറവാട്ടുവക സ്ഥലം നഷ്ടമായി. തറവാട്ടുവകയുണ്ടായിരുന്ന അല്‍പം വിരിപ്പുസ്ഥലം നഷ്ടമായി. തറവാട് ഉള്‍പ്പെടെ ബാക്കിയുണ്ടായിരുന്ന വസ്തുക്കളും അന്യാധീനമായി. അങ്ങിനെ ശ്രീകുമാരന്‍ തമ്പി ഭൂപരിഷ്കരണത്തിന് ശേഷം വെറും അഞ്ച് സെന്‍റുള്ള ജന്മിയായി മാറി.

കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കളാകാന്‍ ഹിന്ദുക്കള്‍ക്ക് കഴിഞ്ഞില്ലെന്നതിന്റെ വിളംബരം തന്നെയാണ് ശ്രീകുമാരന്‍തമ്പിയുടെ ഈ വാക്കുകള്‍. ഹിന്ദുവിന് മേല്‍ക്കോയ്‌മ ഉണ്ടായിരുന്ന പരമ്പരാഗത കാര്‍ഷിക മേഖല ഭൂപരിഷ്കരണത്തോടെ തകരുകയായിരുന്നു. തോട്ടവിള കൃഷി ചെയ്തിരുന്ന ഭൂമിയെ ഭൂപരിഷ്കരണത്തിന്റെ പരിധിയില്‍ നിന്നും മാറ്റിയതോടെ ന്യൂനപക്ഷങ്ങള്‍ക്ക് അത് ഗുണമായി.

 

 

 

Tags: AgricultureLandreformsKeralalandremformscommunistPartyshreekumaranThampicpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

News

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

Kerala

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

Kerala

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.