Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പതിനെട്ട് പുരാണങ്ങളും പൂജിക്കുന്ന ക്ഷേത്രം

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Sep 22, 2024, 06:30 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പതിനെട്ടുപുരാണങ്ങളും പതിവായി പൂജിച്ചാരാധിക്കുന്ന ഭാരതത്തിലെത്തന്നെ അപൂര്‍വ്വ ക്ഷേത്രമാണ് ചീക്കാമുണ്ടി മഹാവിഷ്ണുക്ഷേത്രം. തൃശൂര്‍ ജില്ലയിലെ കൊടകരക്കടുത്ത് തേശ്ശേരിയിലാണ് കിഴക്കോട്ട് അഭിമുഖമായി പരിലസിക്കുന്ന ഈ ക്ഷേത്രമുള്ളത്.

അമൂല്യങ്ങളായ ചതുര്‍വേദങ്ങളും 18 പുരാണങ്ങളും ഇതിഹാസങ്ങളും നിത്യവും പൂജിച്ച് ആരാധിക്കാനായി ഇവിടത്തെ വലിയമ്പലത്തില്‍ പുരാണമണ്ഡപം ഒരുക്കിയിരിക്കുന്നു. പതിനെട്ടുപുരാണങ്ങളിലെ ഏതെങ്കിലും ഗ്രന്ഥത്തിലെ ഒരു അധ്യായം നിത്യവും ഇവിടെ പരായണം ചെയ്യുമെന്ന പ്രത്യേകതയുമുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്ന ക്ഷേത്രം അനവധികാലം അന്യാധീനപ്പെട്ടു തകര്‍ന്നനിലയിലായിരുന്നു. 42 വര്‍ഷംമുന്‍പ് ശ്രീകോവിലില്‍നിന്നും തലയില്ലാത്ത മഹാവിഷ്ണുവിന്റെ വിഗ്രഹം മാത്രമാണ് കണ്ടുകിട്ടിയത്. കേരള ക്ഷേത്ര സംരക്ഷണ സമിതിയാണ് 1982-ല്‍ ക്ഷേത്രം പുനരുദ്ധരിക്കാന്‍ മുന്നിട്ടിറങ്ങിയത്. എന്നാല്‍ ക്ഷേത്രമിരിക്കുന്ന 38 സെന്റ് സ്ഥലം അന്ന് അഞ്ച് ക്രിസ്ത്യന്‍ കുടുംബങ്ങളുടെ കൈയിലായിരുന്നു. അവര്‍ ഏറെ സന്തോഷത്തോടെയാണ് ക്ഷേത്ര സംരക്ഷണ സമിതിക്ക് ഈ ഭൂമി വിട്ടുനല്‍കിയത്.

ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് ഭക്തര്‍ക്കായി തുറന്നു കൊടുത്തതോടെ കാടുമൂടിക്കിടന്നിരുന്ന ദേവസന്നിധി ഭാരതത്തിലെതന്നെ അപൂര്‍വ്വതകളുള്ള ക്ഷേത്രമാക്കിമാറ്റാന്‍ ക്ഷേത്ര സംരക്ഷണ സമിതിക്കായി. ഒന്നരപ്പതിറ്റാണ്ടുമുമ്പ് ഈ പരമപവിത്രമായ ക്ഷേത്രസന്നിധിയില്‍ ക്ഷേത്രം തന്ത്രി കാരുമാത്ര വിജയന്റെ കാര്‍മ്മികത്വത്തില്‍ 18 വേദികളിലായി 35 ആചാര്യന്മാരാല്‍ സമ്പൂര്‍ണ്ണ പുരാണപാരായണത്തോടെ അഷ്ടാദശ പുരാണ മഹായജ്ഞം നടന്നു. അങ്ങനെ വൈകുണ്ഠ സമാനമായി ഈ പുണ്യ ക്ഷേത്രം മാറി. 18 ദിവസം കൊണ്ട് 18 പുരാണങ്ങളെ കുറിച്ച് പ്രഭാഷണവും നടന്നു. വര്‍ഷാവര്‍ഷം നിരവധി ജ്ഞാന യജ്ഞങ്ങള്‍ ഈ ക്ഷേത്രത്തില്‍ നടക്കുന്നു. ഒരു പതിറ്റാണ്ടു മുമ്പാണ് ഇവിടെ വിവിധ ക്ഷേത്ര സമിതികളെ പങ്കെടുപ്പിച്ചുകൊണ്ട് വൈഷ്ണവ സാധന മഹായജ്ഞം നടന്നത്. ക്ഷേത്രസമിതി പ്രവര്‍ത്തകര്‍ 101 വിഷ്ണു സഹസ്രനാമ സമൂഹാര്‍ച്ചന നടത്തി. ഇതിന്റെ സമാപനത്തിലാണ് വൈഷ്ണവ സാധന മഹാ യജ്ഞത്തിന് ചീക്കാമുണ്ടിത്തേവരുടെ സന്നിധി വേദിയായത്.
അശ്വതി നാളില്‍ മുടങ്ങാതെ നിരവധി ഭക്തര്‍ പങ്കെടുക്കുന്ന വിഷ്ണു സഹസ്രനാമ സമൂഹാര്‍ച്ചന ഇവിടെ നടന്നുവരുന്നു. എല്ലാ മാസവും ആദ്യ ശനിയാഴ്ച ശനീശ്വര പൂജയും അര്‍ച്ചനയും രണ്ടാം വെള്ളിയില്‍ ലളിതസഹസ്രനാമ സമൂഹാര്‍ച്ചയും മൂന്നാം വ്യാഴാഴ്ച സമ്പൂര്‍ണ്ണ നാരായണീയ പാരായണവും നടക്കുന്നു.

മീനമാസത്തില്‍ കൊടിയേറ്റും ആറാട്ടുമടക്കം എട്ടു ദിവസത്തെ ഉത്സവമാണ് ഇവിടെ പ്രധാനം. ഉത്സവനാളുകളില്‍ അഷ്ടാദശ പുരാണങ്ങളില്‍ ഒന്ന് സമ്പൂര്‍ണ്ണ പാരായണം നടത്തും. ഭഗവാന്‍ വ്യാസന്റെ സാന്നിധ്യമുള്ള പുരാണ മണ്ഡപത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വ്യാസപൂജയും നടത്തിവരുന്നു. അറിവിന്റെ ഹരിശ്രീ കുറിക്കുന്ന വിജയദശമി നാളില്‍ നിരവധി കുട്ടികളെ പുരാണമണ്ഡപത്തിനുമുന്‍പില്‍ എഴുത്തിനിരുത്താറുണ്ട്.

നാലുപതിറ്റാണ്ടായി കേരളക്ഷേത്രസംരക്ഷണസമിതിയുടെ കീഴിലുള്ള ഈ ദേവാലയം ആധ്യാത്മികതയുടെ ഔന്നത്യത്തില്‍ ശോഭിക്കുമ്പോഴും നിര്‍ധനരായ നിരവധിപേര്‍ക്ക് ആശ്വാസമേകുന്നു.

ഭഗവാന്റെ കാരുണ്യപദ്ധതി പ്രകാരം 52 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു.

കൃഷിക്കും ശുചിത്വത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന ഈ സന്നിധിയില്‍നിന്നും വര്‍ഷത്തില്‍ രണ്ടുതവണ ഭക്തര്‍ക്ക് വിത്തുകളും ചെടികളും വിതരണം ചെയ്യുന്നുമുണ്ട്. പുരാണപാരായണത്തിലൂടെ ശ്രദ്ധേയമാകുന്ന ക്ഷേത്രം കലകളുടേയും സംഗമഭൂമിയാണ്. മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയില്‍ പരിശീലനം നേടിയ 11 വിദ്യാര്‍ഥികള്‍ ഇന്ന് വൈകീട്ട് ക്ഷേത്രനടപ്പുരയില്‍ കൊട്ടിക്കയറുകയാണ്.

 

Tags: Thrissurtemple worshipseighteen PuranasCheekamundi Maha Vishnu Temple
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജി ശിവാനന്ദന്‍ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

Kerala

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

Kerala

തൃശൂരിൽ ലഹരിപാർട്ടിയിൽ തമ്മിൽത്തല്ല്: വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനെതിരെ ആക്രമണം, 3 ജീപ്പുകൾ തകർത്തു

Kerala

കെട്ടിടത്തിൽ കുടുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു, തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കത്തെ കുറിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി കെ രാജൻ

Kerala

തൃശൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇരുനില കെട്ടിടം തകർന്നു വീണു: മൂന്ന് പേർ കുടുങ്ങി, പുറത്തെടുത്ത രണ്ടുപേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies