Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനിൽ മതനിന്ദ കേസില്‍ ക്രിസ്ത്യന്‍ സ്ത്രീയെ വധശിക്ഷയ്‌ക്ക് വിധിച്ചു; . നാല് കുട്ടികളുടെ അമ്മ

പാകിസ്ഥാനിൽ മതനിന്ദ കേസില്‍ ക്രിസ്ത്യന്‍ സ്ത്രീയെ വധശിക്ഷയ്‌ക്ക് വിധിച്ചു; . നാല് കുട്ടികളുടെ അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 10:31 am IST
in World

കറാച്ചി: പാകിസ്ഥാനിലെ കോടതി മതനിന്ദ കേസില്‍ ഒരു ക്രിസ്ത്യന്‍ സ്ത്രീയെ വധശിക്ഷയ്‌ക്ക് വിധിച്ചു.2020 സെപ്റ്റംബറില്‍ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇസ്‌ലാമിന്റെ പ്രവാചകനെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ പങ്കുവെച്ചതിന് ഷൗട്ട കരണിനെയാണ് കൊല്ലാന്‍ കോടതി ഉത്തരവിട്ടത്. ഇതിന് പുറമെ ഏഴ് വര്‍ഷം തടവും ആയിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

നാല് കുട്ടികളുടെ അമ്മയായ കരണ്‍ ജാമ്യം തേടിയിരുന്നു. എന്നാല്‍ വിചാരണ കോടതിയിലും ഇസ്ലാമാബാദ് ഹൈക്കോടതിയിലും അവരുടെ അപേക്ഷ നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് കോടതി വധശിക്ഷ വിധിച്ചത്.
വിധി വന്ന് 30 ദിവസത്തിനകം ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ജഡ്ജി ഉത്തരവില്‍ പറഞ്ഞു. പ്രവാചകനെയും ഇസ്ലാം മതത്തെയും അപമാനിച്ച കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ ക്രിസ്ത്യന്‍ വനിതയാണ് കരണ്‍.
നേരത്തെ, മതനിന്ദ കുറ്റത്തിന് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ആസിയ ബീബിയെ എട്ട് വര്‍ഷത്തോളം ജയിലില്‍ അടച്ചിരുന്നു, എന്നാല്‍ പാകിസ്ഥാന്‍ സുപ്രീം കോടതി 2018 ഒക്ടോബറില്‍ അവരെ കുറ്റവിമുക്തയാക്കി.കുറ്റവിമുക്തയായതിന് ശേഷം ബീബി കുടുംബത്തോടൊപ്പം കാനഡയിലേക്ക് താമസം മാറി.

സിന്ധ് പ്രവിശ്യയില്‍ മതനിന്ദ ആരോപിച്ച് ഒരു ഡോക്ടറെ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പൊലീസ് വെടിവെച്ചുകൊന്നു. ഒരാഴ്ചയ്‌ക്കിടെ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇതിനെതിരെ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ കടുത്ത വിമര്‍ശനമുയര്‍ത്തി.സിന്ധിലെ ഉമര്‍കോട്ട് ജില്ലയില്‍ ഡോ. ഷാനവാസ് കന്‍ഭറാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിന്റെ പ്രവാചകന്‍ മുഹമ്മദിനെ അപമാനിച്ചതിനും മതനിന്ദാപരമായ ഉള്ളടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനും ആക്ഷേപം നേരിട്ട കന്‍ഭര്‍ ഒളിവില്‍ പോയിരുന്നു. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ പോലീസ് വെടിവെയ്‌ക്കുകയായിരുന്നു.
1980 കളില്‍ മുന്‍ സൈനിക ഭരണാധികാരി സിയാ വുള്‍ ഹഖാണ് മതനിന്ദ നിയമം കൊണ്ടുവന്നത്. മതനിന്ദ കുറ്റം ചുമത്തപ്പെട്ടവരെ പലപ്പോഴും തീവ്രവാദികള്‍ ലക്ഷ്യമിടുന്നു. 1994 നും 2023 നും ഇടയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മതനിന്ദ ആരോപിച്ച് 94 പേര്‍ കൊല്ലപ്പെട്ടു. ഈ വർഷം ജനുവരി മുതൽ പാക്കിസ്ഥാനിലുടനീളം മതനിന്ദ ആരോപിച്ച് ഏഴുപേരെങ്കിലും വ്യക്തികളോ ജനക്കൂട്ടമോ കൊലപ്പെടുത്തിയിട്ടുണ്ട്.

Tags: pakistanDeath sentencewomanislamHuman rightsprophetblasphemy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

World

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

India

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്ക്കരിച്ചിരുന്നുവെന്ന പ്രസ്താവന ; ഹിന്ദുസംഘടനകളുടെ പരാതിയിൽ മൗലാന സർജിസ് അൻസാരിയ്‌ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.