Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദളിത്, ആദിവാസി, ഒബിസിക്കാര്‍ക്ക് സുന്ദരിപ്പട്ടം കിട്ടിയില്ലെന്ന് രാഹുല്‍ ഗാന്ധി; വീണ്ടും പിന്നാക്കക്കാരുടെ രക്ഷകനാകാന്‍ രാഹുല്‍ ഗാന്ധിതന്ത്രം

ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളില്‍ നിന്നും സുന്ദരിപ്പട്ടം ആര്‍ക്കും കിട്ടിയിട്ടില്ലെന്നും ഇത് അവഗണനയാണെന്നും രാഹുല്‍ ഗാന്ധി. വ്യക്തിപരമായി തന്നെ ഇന്ത്യന്‍ സുന്ദരിമാരുടെ പട്ടിക ജാതിയടിസ്ഥാനത്തില്‍ പരിശോധിച്ച് നോക്കിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 01:48 pm IST
in India
ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന്‍റെ നേതൃത്വത്തില്‍ പണ്ട് നടന്ന ജാതിക്കലാപം (ഇടത്ത്) ഇതുപോലുള്ള കലാപം കുത്തിപ്പൊക്കാനാണ് രാഹുല്‍ ഗാന്ധിക്ക് എന്‍ജിഒകളും ഇടത് ബുദ്ധിജീവികളും ജോര്‍ജ്ജോ സോറോസ് ഗവേഷണസംഘങ്ങളും നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന്‍റെ നേതൃത്വത്തില്‍ പണ്ട് നടന്ന ജാതിക്കലാപം (ഇടത്ത്) ഇതുപോലുള്ള കലാപം കുത്തിപ്പൊക്കാനാണ് രാഹുല്‍ ഗാന്ധിക്ക് എന്‍ജിഒകളും ഇടത് ബുദ്ധിജീവികളും ജോര്‍ജ്ജോ സോറോസ് ഗവേഷണസംഘങ്ങളും നല്‍കിയിരിക്കുന്ന നിര്‍ദേശം.

ന്യൂദല്‍ഹി: ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളില്‍പ്പെട്ട ആര്‍ക്കും  മിസ് ഇന്ത്യ സുന്ദരിപ്പട്ടം  കിട്ടിയിട്ടില്ലെന്നും ഇത് അവഗണനയാണെന്നും രാഹുല്‍ ഗാന്ധി. വ്യക്തിപരമായി തന്നെ ഇന്ത്യന്‍ സുന്ദരിമാരുടെ പട്ടിക ജാതിയടിസ്ഥാനത്തില്‍ പരിശോധിച്ച് നോക്കിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞു. ഈ പ്രസ്താവനയിലൂടെ വീണ്ടും ജാതി ഇന്ത്യയില്‍ ആളിക്കത്തിക്കാനുള്ള തന്ത്രം തന്നെയാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.

ജാതിക്കലാപത്തിലൂടെ മാത്രമേ ബിജെപിയെയും ഹിന്ദുത്വത്തേയും തകര്‍ക്കാനാവൂ എന്ന ഇടത് ബുദ്ധിജീവികളുടെ നിര്‍ദേശപ്രകാരം മുന്നോട്ട് നീങ്ങുകയാണ് രാഹുല്‍ഗാന്ധി. മുസ്ലിം, ക്രിസ്ത്യന്‍ വോട്ടിന് പുറമേ ഹിന്ദുസമുദായത്തെ നെടുകെ പിളര്‍ന്ന് അതില്‍ ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ കൂടി കീശയിലാക്കി അധികാരത്തില്‍ കയറാമെന്ന് 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പേ പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിലും അത് വിലപ്പോയില്ല.

90 ശതമാനം വരുന്ന ദളിത്, ആദിവാസി, ഒബിസി വിഭാഗത്തിന്റെ പിന്തുണയില്ലാതെ ഇന്ത്യയ്‌ക്ക് മുന്നോട്ട് പോകാനാവില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ പ്രസ്താവന നടത്തുമ്പോഴും മോദി സര്‍ക്കാരില്‍ ഒബിസി വിഭാഗം ആണ് നല്ലൊരു പങ്കെന്ന കാര്യം രാഹുല്‍ ഗാന്ധി വിസ്മരിക്കുന്നു. രാം നാഥ് കോവിന്ദ് എന്ന ദളിതനെയും ദ്രൗപദി മുര്‍മു എന്ന ആദിവാസി ഗോത്രവിഭാഗക്കാരിയെയും രാഷ്‌ട്രപതിയാക്കിയത് ബിജെപിയും മോദിസര്‍ക്കാരും ആണെന്ന കാര്യവും രാഹുല്‍ ഗാന്ധി മറക്കുന്നു. മാത്രമല്ല, രാം നാഥ് കോവിന്ദിനെയും ദ്രൗപദി മുര്‍മുവിനെയും പരാജയപ്പെടുത്താന്‍ രാഷ്‌ട്രപതി സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയവരാണ് ഇവരെന്ന കാര്യവും രാഹുല്‍ ഗാന്ധി മറക്കുന്നു.

Tags: RahulGandhiOBCCasteDalitCastewaradivasiMissIndia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.
India

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

പീഡനക്കേസ് : പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പുതിയ വാര്‍ത്തകള്‍

ഭാസ്‌കര്‍ റാവു: കേരളത്തിന്റെ ഡോക്ടര്‍ജി

രത്തന്‍ ഖേല്‍ക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനോ?; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ നേര്‍സാക്ഷ്യം: വി.മുരളീധരന്‍

പുതുമഴയിലെ മഴമണം

ബംഗ്ലാദേശിൽ ബക്രീദിന് ”ഡൊണാൾഡ് ട്രംപിനെ” ബലി നൽകും ; ഉടമ വിറ്റത് കിലോയ്‌ക്ക് 550 രൂപയ്‌ക്ക്

കോഴിക്കോട് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; 10 ജില്ലകളിൽ മഞ്ഞ അലർട്ട്

ഭാരതത്തിന്റെ ശിലാഹൃദയം

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ ചില്ലിക്കൊമ്പൻ ചരിഞ്ഞു; അന്ത്യം ആളിയാർ ഡാമിലെ കനാലിൽ മുങ്ങിതാഴ്ന്ന്

കുറച്ച് മണിക്കൂറുകൾക്കുള്ളിൽ സന്തോഷവാർത്ത ലഭിച്ചേക്കാം; ഇറാൻ യുദ്ധത്തിൽ ദൽഹിയിൽ വഴിത്തിരിവുണ്ടാകുമെന്ന് മാർക്കോ റൂബിയോ

കൊച്ചിക്ക് പടിഞ്ഞാറ് മുങ്ങിത്താഴ്ന്ന എംഎസ്‌സി എല്‍സ-3
ചരക്ക് കപ്പല്‍ (ഫയല്‍)

കൊച്ചി കപ്പല്‍ ദുരന്തം: ഒന്നാം വര്‍ഷത്തിലും നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നു; രാജ്യം വിടാന്‍ അനുവദിക്കണമെന്ന് കപ്പല്‍ ജീവനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.