Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഏത് സ്ത്രീയ്‌ക്കാണ് പേര് പറഞ്ഞിട്ട് നീതി ലഭിച്ചിട്ടുള്ളത്.. ചര്‍ച്ചകളില്‍ വരുന്ന ഓരോരുത്തരും ഞങ്ങളെ നാണം കെടുത്തും; പാര്‍വതി

Janmabhumi Online by Janmabhumi Online
Aug 22, 2024, 12:01 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇരകള്‍ പരാതി നല്‍കാത്തത് എന്താണ് എന്ന ചര്‍ച്ചകളോട് പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. സര്‍ക്കാര്‍ തന്നെ ചോദിക്കുകയാണ് നിങ്ങള്‍ എന്തുകൊണ്ട് പൊലീസില്‍ പോയില്ല. അപ്പോള്‍ തിരിച്ചു ചോദിക്കേണ്ടി വരും. ഇനി ആ പണിയും നമ്മളാണോ ചേയ്യേണ്ടത്. ഇതിന് മുമ്പ് പരാതി നല്‍കിയവരില്‍ എത്ര പേര്‍ക്കാണ് നീതി ലഭിച്ചത് എന്നാണ് പാര്‍വതി ചോദിക്കുന്നത്.

 

സര്‍ക്കാര്‍ തന്നെ ചോദിക്കുകയാണ് നിങ്ങള്‍ എന്തുകൊണ്ട് പൊലീസില്‍ പോയില്ല. അപ്പോള്‍ തിരിച്ചു ചോദിക്കേണ്ടി വരും. ഇനി ആ പണിയും നമ്മളാണോ ചേയ്യേണ്ടത്. ഇതിന് മുമ്പ് പരാതി നല്‍കിയവരില്‍ എത്രപേര്‍ക്കാണ് നീതി ലഭിച്ചത്. അപ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് നമ്മളില്‍ നിന്ന് ആ വിശ്വാസം ആവശ്യപ്പെടുന്നത്. മുന്നോട്ട് വെച്ച ഓരോ ചുവടിനും പ്രതീക്ഷ ഉണ്ടായിരുന്നു.

 

എന്നാല്‍, പലയിടത്തും നടപടിയില്‍ അഭാവമുണ്ടായി. മോശമായി പെരുമാറിയവരുടെ പേരുകള്‍ പുറത്തുവന്നാല്‍ ഇരയാക്കപ്പെട്ടവര്‍ വീണ്ടും ഒറ്റപ്പെടും. ഹിറ്റ് സിനിമകള്‍ ചെയ്തിട്ട് പോലും തനിക്ക് അവസരങ്ങള്‍ നഷ്ടമായി എന്നാണ് പാര്‍വതി പറയുന്നത്. അതിജീവിക്കുക എന്നത് അത്ര സുഖകരമായ അവസ്ഥയല്ല എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പാര്‍വതി തിരുവോത്ത് പ്രതികരിച്ചിരിക്കുന്നത്.

 

ഇത്രയും സ്ത്രീകള്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ കാരണം രഹസ്യസ്വഭാവം ഉള്ളത് കൊണ്ടാണ്. അതില്ലായിരുന്നെങ്കില്‍ അന്‍പത് പേരില്‍ പത്ത് പേര്‍ പോകുമായിരിക്കും. ഇല്ലെങ്കില്‍ അഞ്ച് പേരുണ്ടാകും. അതില്‍ ചുരുക്കം ചില ആളുകളാണ് പ്രിവിലേജ് ഉള്ളത് കൊണ്ടും കുറച്ച് പേടി കുറവുള്ളത് കൊണ്ടും മുന്നോട്ട് പോയത്. പക്ഷേ ചിലര്‍ വന്നത് രഹസ്യസ്വഭാവത്തിന്റെ അടിസ്ഥാനത്തിലും.

ഇതിന് മുമ്പ് ഏത് സ്ത്രീയ്‌ക്കാണ് പേര് പറഞ്ഞിട്ട് നീതി ലഭിച്ചിട്ടുള്ളത്. പേരുകള്‍ വന്നു കഴിഞ്ഞാല്‍ ഒരുപാട് യൂട്യൂബ് സംവാദങ്ങള്‍ നടക്കും ചാനല്‍ ചര്‍ച്ചകള്‍ നടക്കും അതില്‍ വരുന്ന ഓരോരുത്തരും ഞങ്ങളെ നാണം കെടുത്തും നമ്മളെ തള്ളിമാറ്റും. ഇതിന്റെ ഒക്കെ ആകെ തുകയെന്നവണ്ണം സിനിമയില്‍ നിന്നും പിന്നെയും നമ്മളെ പുറത്താക്കും.

 

ഒടുവില്‍ നമുക്ക് ആര് ജോലി കൊണ്ട് തരും? ഞങ്ങളുടെ വക്കീല്‍ ഫീസ് ആര് കൊടുക്കും? ഞങ്ങളുടെ മാനസികാരോഗ്യം ആര് ഏറ്റെടുക്കും? അതിജീവിക്കുക എന്നത് അത്ര സുഖകരമായ അവസ്ഥയല്ല. ലോ ആന്‍ഡ് ഓര്‍ഡറില്‍ വിശ്വാസം ഉള്ളത് കൊണ്ടാണ് വീണ്ടും അതിന് പുറകെ പോകുന്നത് എന്നാണ് പാര്‍വതി പറയുന്നത്.

Tags: Parvathy ThiruvothuMalayalam MovieCasting CouchLatest newsHema Committee report
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

പുഷ്പയിലെ വൈറൽ പാട്ട് പാടിയ ഇന്ദ്രവതി ചൗഹാൻ മലയാളത്തിൽ പിന്നണി പാടുന്നു.

Entertainment

പിതാവ് ഹിന്ദുവും മാതാവ് മുസ്ലിമും ,വിവാഹിതനായ ഇന്ത്യൻ ക്രിക്കറ്റ് താരവുമായി പ്രണയം :.50-ാം വയസ്സിലും അവിവാഹിതയായി തുടരുന്ന നടി!

New Release

ജോയ് കെ.മാത്യുവിന്റെ കങ്കാരു ഡോക്യൂഫിക്ഷൻ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിച്ചു.

Entertainment

പ്രസവം എന്ന പ്രക്രിയയെ വിൽപന ചരക്കാക്കി മാറ്റി അന്ന് ശ്വേതക്ക് വിമർശനം ;ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

Entertainment

ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും.:ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’മണിയൻപിളള രാജു

പുതിയ വാര്‍ത്തകള്‍

അദ്ധ്യാത്മരാമായണം – രാമായണ മാസം; ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies