Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെക്രട്ടറിയേറ്റില്‍ രഹസ്യ നിലവറ; വിലപ്പെട്ട രേഖകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയതായി ദേശാഭിമാനി എഡിറ്ററുടെ വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2024, 02:43 pm IST
in Kerala

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ അടിത്തട്ടില്‍ ദശാബ്ദങ്ങള്‍ പഴക്കമുള്ള സര്‍ക്കാര്‍ രേഖകള്‍ സൂക്ഷിക്കുന്ന സെല്ലാര്‍ ഉണ്ടന്നും അവിടെനിന്ന് ശേഖരിച്ച പഴയ വിലപ്പെട്ട രേഖകളും മറ്റ് സംസ്ഥാനങ്ങളിലെ പുരാവസ്തു ശേഖരങ്ങളിലേക്ക് കൊണ്ടുപോയന്നും ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ വെളിപ്പെടുത്തല്‍.

ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 1988 ല്‍ താന്‍ സെല്ലാറിനുള്ളില്‍ കടന്നു കൂടിയെന്നും പുറം ലോകം അറിയാതെ താമസിച്ചു എന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.
‘മലയാള മനോരമയുടെ നൂറ് വര്‍ഷത്തെ വ്യാജചരിത്രം തുറന്നുകാട്ടുന്ന രചന ഞാന്‍ നീര്‍വഹിച്ചത് ഇതേ സെല്ലാറില്‍ ഇരുന്നാണ്. അവിടെനിന്ന് ശേഖരിച്ച പഴയ വിലപ്പെട്ട രേഖകളും കൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിലെ പുരാവസ്തു ശേഖരങ്ങളിലേക്ക് നീങ്ങിയത് . അതെല്ലാം മറ്റൊരു ചരിത്രമായതുകൊണ്ടു അതിലേക്ക് കടക്കുന്നില്ല.’ എന്നാണ് ശക്തിധരന്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

മുല്ലപ്പെരിയാര്‍ പ്രശ്‌നം വീണ്ടും സജീവമാകുന്നതും സെക്രട്ടറിയേറ്റിലെ പുരാതന രേഖകള്‍ മറ്റ് സംസ്ഥാനങ്ങളിലെ പുരാവസ്തു ശേഖരങ്ങളിലേക്ക് നീക്കി എന്ന വെളിപ്പെടുത്തലും കൂട്ടിവായിക്കാവുന്നതാണ്.

”എന്റെ വാസം സെക്രട്ടറിയറ്റിന്റെ അടിത്തട്ടിലുള്ള വിശാലമായ സെല്ലാറില്‍ ആയിരുന്നു. നിയമപരമായ എല്ലാ നപടിക്രമങ്ങളും പൂര്‍ത്തിയാക്കിയായിരുന്നു അതിനുള്ളില്‍ കടന്നുകൂടിയത്. ആര്‍ക്കും എളുപ്പം കണ്ടെത്താവുന്ന ഇടമായിരുന്നില്ല വിശാലമായ സെല്ലാര്‍? ദശാബ്ദങ്ങള്‍ പഴക്കമുള്ള സര്‍ക്കാര്‍ രേഖകള്‍ സൂക്ഷിക്കുന്നത് അവിടെയാണ്. പുറം ലോകം അതൊന്നും അറിയുന്നില്ല. സെക്രട്ടയറ്റിന്റെ ഉള്ളില്‍ ചവിട്ടി നടക്കുന്നവര്‍ക്കും അറിയില്ല തങ്ങള്‍ നില്‍ക്കുന്നതിനിടയില്‍ ഒരു പതാളമുണ്ട് എന്ന് ” എന്നും ശക്തിധരന്‍ എഴുതി..

സി.പി.എമ്മിന്റെ ഉന്നത നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫിസില്‍വെച്ച് 2.35 കോടി രൂപ കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞ് കൊണ്ടുപോയെന്ന ജി ശക്തിധരന്റേ ഫേസ് ബുക്ക് പോസ്റ്റ് നേരത്തെ വിവാദമായിരുന്നു. സംഭവത്തില്‍ പരാമര്‍ശിച്ച വ്യക്തികള്‍ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായമന്ത്രി പി. രാജീവും ആണെന്ന് വ്യകതമായ സൂചന നല്‍കുന്ന ഫേസ്ബുക് കുറിപ്പ് ശക്തിധരന്‍ വീണ്ടും ഇടുകയും ചെയ്തിരുന്നു

Tags: G.Sakthidharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശാഭിമാനിയുടെ ആസ്തികൾ മുഴുവനും ഇ.പി ജയരാജൻ സ്വകാര്യ വ്യക്തിക്ക് കൈമാറാൻ ശ്രമിച്ചു: ഗുരുതര വെളിപ്പെടുത്തലുമായി വീണ്ടും ജി. ശക്തിധരൻ

Kerala

കൈതോലപ്പായില്‍ കര്‍ത്തയുടെ പണവും; വോട്ടു പിടിക്കാനും ബലാത്സംഗക്കഥ പൊട്ടിക്കാനും പി.രാജീവിന് വൈഭവം; വീണ്ടും ആരോപണവുമായി ശക്തിധരന്‍

News

കൈതോല പായയ്‌ക്ക് അമിത പ്രാധാന്യം കണ്ടെത്തിയ മാധ്യമ പ്രതിഭകള്‍ക്ക് നല്ലനമസ്‌ക്കാരം: ശക്തിധരന്‍

പുതിയ വാര്‍ത്തകള്‍

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.