Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപരിചിത നമ്പറുകളില്‍ നിന്ന് വീഡിയോ കോള്‍; പണം തട്ടാന്‍ പുതിയ തട്ടിപ്പുമായി സൈബര്‍ സംഘങ്ങള്‍, തട്ടിപ്പിനിരയായത് നിരവധി പേരെന്ന് പോലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 10:50 am IST
in Kerala, Thrissur

തൃശൂര്‍: അപരിചിതമായ നമ്പറുകളില്‍ നിന്ന് വീഡിയോ ഓഡിയോ കോളുകള്‍ വിളിച്ച് പണം തട്ടുന്ന പുതിയ തട്ടിപ്പുമായി സൈബര്‍ സംഘം. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സമ്പാദ്യം മുഴുവന്‍ നഷ്ടമാകുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ നിരവധി പേരാണ് കോള്‍ അറ്റന്റ് ചെയ്ത് തട്ടിപ്പിന് ഇരയായത്. +92 ല്‍ തുടങ്ങുന്ന നമ്പറുകളില്‍ നിന്നാണ് മിക്കവാറും വിളിവരുന്നത്. ആപ്പു വഴി ക്രിയേറ്റ് ചെയ്ത നമ്പറുകളായിരിക്കും ഇത്. ഡിപി ഇട്ടിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന തരത്തില്‍ യൂണിഫോം ധരിച്ച ഒരാളുടേതായിരിക്കും. പരമാവധി അസ്വസ്ഥതയും ടെന്‍ഷനും ജനിപ്പിച്ച് പണം കൈപ്പറ്റുകയാണ് ഇവരുടെ ലക്ഷ്യം.

പോലീസിന്റെ പേരിലും തട്ടിപ്പ്
ഉദാഹരണമായി, എംബിബിഎസിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ പിതാവിനെ പോലീസിലെ ഉയര്‍ന്ന അന്വേഷണ സംഘമാണെന്ന് പറഞ്ഞാണ് ഒരു സംഘം വിളിച്ചത്. മയക്കുമരുന്ന് പിടികൂടിയെന്നും മകള്‍ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും ഇവര്‍ പറഞ്ഞു. മകള്‍ക്ക് ഫോണ്‍ കൈമാറാമെന്ന് പറഞ്ഞ് വേറൊരാള്‍ക്ക് കൊടുക്കും. ഫോണില്‍ പെണ്‍കുട്ടിയുടേത് എന്ന് തോന്നിപ്പിക്കുന്ന കരച്ചില്‍ ശബ്ദം മാത്രം. പ്രതീതി ജനിപ്പിക്കാന്‍ വയര്‍ലസ് ശബ്ദം.

നിയമപരമായ നടപടി ക്രമങ്ങള്‍ തുടങ്ങിയട്ടില്ലെന്നും, വലിയൊരു തുക തന്നാല്‍ പെണ്‍കുട്ടിയെ ഒഴിവാക്കാമെന്നും സംഘം പറയും. മറ്റൊന്നും ആലോചിക്കാനോ, ആരെങ്കിലുമായി ബന്ധപ്പെടാനോ അനുവദിക്കാതെ പരമാവധി ടെന്‍ഷനടിപ്പിക്കും. ഒടുവില്‍ തട്ടിപ്പ് സംഘം പറയുന്ന പണം നല്‍കുകയാണ് ചെയ്യുന്നത്. പിന്നീട് മകളെ വിളിക്കുമ്പോഴാണ് തട്ടിപ്പായിരുന്നു എന്ന് ബോധ്യമാകുന്നത്.

വിളിക്കാനുള്ള കാരണങ്ങള്‍ നിരവധി
നിങ്ങളുടെ പേരില്‍ അക്കൗണ്ട് എടുത്തിട്ടുണ്ട് അതിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. സിം എടുത്ത് രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. കൊറിയറില്‍ മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട് തുടങ്ങി വിളിക്കാനുള്ള കാരണങ്ങള്‍ നിരവധിയാണ്.

ചിലപ്പോള്‍ സെറ്റിട്ട കോടതി മുറിയും, ന്യായാധിപന്മാരേയും കാണിക്കും. വെര്‍ച്വല്‍ അറസ്റ്റാണെന്നു പറഞ്ഞ് പണം കിട്ടുന്നതു വരെ അനങ്ങാന്‍ സമ്മതിക്കില്ല. നിരവധി വ്യാജരേഖകളും കാണിക്കും. പലരും ഭയം കൊണ്ട് അവര്‍ പറയുന്ന പല അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിക്കും. ഒരു നിയമസംവിധാനവും കേസുമായി ബന്ധപ്പെട്ട് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്നില്ല.

വീഡിയോ കോള്‍ വഴി അറസ്റ്റ് ചെയ്യില്ലെന്നും പോലീസ് പറയുന്നു. ഇത്തരം വിളികള്‍ വരുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.

Tags: Financial fraudcyber fraudPhone NumberVideo call
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫിഫ ലോകകപ്പിന്റെ മറവിൽ സൈബർ തട്ടിപ്പ്; ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ പണികിട്ടും, മുന്നറിയിപ്പുമായി കേരള പോലീസ്

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

India

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

Kerala

വ്യാപാരികളേയും റസ്‌റ്റോറന്റ് ഉടമകളെയും ലക്ഷ്യം വച്ച് സൈബര്‍ത്തട്ടിപ്പ്

Kerala

റിപ്പോര്‍ട്ടര്‍ ടിവി; ദുരൂഹ സാമ്പത്തിക ഇടപാടില്‍ ഇ ഡി അന്വേഷണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.