Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇങ്ങനെ പോയാൽ ഇന്ത്യ മുഴുവൻ വഖഫ് സ്വത്താണെന്ന് നിങ്ങൾ പറയുമല്ലോ ? ബുർഹാൻപൂർ കോട്ടയ്‌ക്ക് അവകാശം ഉന്നയിച്ച വഖഫ് ബോർഡിനെതിരെ ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2024, 03:05 pm IST
in India

ഭോപ്പാൽ : ബുർഹാൻപൂർ കോട്ടയ്‌ക്ക് ഉടമസ്ഥാവകാശം ഉന്നയിച്ച സംസ്ഥാന വഖഫ് ബോർഡിന്റെ തീരുമാനം മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ഷാ ഷൂജയുടെ ശവകുടീരം, നാദിർഷായുടെ ശവകുടീരം, ബിബി സാഹിബിന്റെ മസ്ജിദ്, ബുർഹാൻപൂർ കോട്ടയിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരം എന്നിവ വഖഫ് സ്വത്താണെന്ന് വഖഫ് ബോർഡ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് തള്ളിയ കോടതി നാളെ ഇന്ത്യ മുഴുവൻ വഖഫ് സ്വത്തായി പ്രഖ്യാപിച്ച് അവകാശവാദമുന്നയിക്കുമോയെന്നും ചോദിച്ചു.

2013-ലാണ് വഖഫ് ബോർഡ് ബുർഹാൻപൂർ കോട്ടയ്‌ക്ക് അവകാശം ഉന്നയിച്ചത് . ഒപ്പം കോട്ട ഒഴിയാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) യോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെ എഎസ്ഐ ഹൈക്കോടതിയിൽ ഹർജി നൽകി. ബുർഹാൻപൂരിലെ അമാഗിർദ് ഗ്രാമത്തിൽ ഏകദേശം 4.448 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന കോട്ട 1904 ലെ പുരാതന സ്മാരക സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കുകയാണെന്നും എ എസ് ഐ വ്യക്തമാക്കി.

സംരക്ഷിത സ്മാരകങ്ങൾ എന്ന പദവി നീക്കം ചെയ്യാതെ ഈ സ്വത്തുക്കളെ വഖഫ് സ്വത്തുക്കളായി പുനഃക്രമീകരിക്കാനാവില്ലെന്ന് എഎസ്ഐ പറഞ്ഞു. എന്നാക് ഈ സ്വത്തുക്കൾ ഉചിതമായ ചട്ടത്തിന് കീഴിലാണ് വഖഫ് സ്വത്തായി പ്രഖ്യാപിച്ചതെന്ന് വഖഫ് ബോർഡ് വാദിച്ചു.

എന്നാൽ 1913ലും 1925ലും പുരാതന സ്മാരക സംരക്ഷണ നിയമം, 1904 പ്രകാരം വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് ജൂലൈ 26 ലെ വിലയിരുത്തലിൽ ജസ്റ്റിസ് ജി എസ് അലുവാലിയയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

1995ലെ വഖഫ് നിയമത്തിലെ സെക്ഷൻ 5(2) പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് വഖഫ് ബോർഡ് ഉടമസ്ഥാവകാശം ആവശ്യപ്പെട്ടത്. എന്നാൽ, മുഴുവൻ വിജ്ഞാപനവും കോടതിയിൽ സമർപ്പിക്കുന്നതിൽ ബോർഡ് പരാജയപ്പെട്ടു.

പുരാതന സംരക്ഷിത സ്മാരകങ്ങളുടെ ഉടമസ്ഥാവകാശവും പരിപാലനവും കേന്ദ്ര സർക്കാരിന് മാത്രമാണെന്ന് കോടതി പറഞ്ഞു. ഒരു വസ്തുവിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ, 1995 ലെ വഖഫ് നിയമത്തിന്റെ തീയതിയിൽ അതിനെ വഖഫ് സ്വത്ത് എന്ന് വിളിക്കാൻ കഴിയില്ല. വഖഫ് സ്വത്തായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചാലും പുരാതന സ്മാരക സംരക്ഷണ നിയമം 1904 പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനം അസാധുവാകില്ലെന്നും കോടതി പറഞ്ഞു.

എന്തുകൊണ്ടാണ് താജ്മഹലിനെ വഖഫ് സ്വത്തായി കണക്കാക്കാത്തതെന്നും ജസ്റ്റിസ് ജി എസ് അലുവാലിയ ചോദിച്ചു.ഈ രീതിയിൽ പോയാൽ ഇന്ത്യ മുഴുവൻ വഖഫ് സ്വത്താണെന്ന് നാളെ പറയാം. നിങ്ങൾ അറിയിപ്പ് പുറപ്പെടുവിക്കുകയും സ്വത്ത് നിങ്ങളുടേതായിത്തീരുകയും ചെയ്യുന്ന രീതി തുടരാൻ പറ്റില്ലെന്നും കോടതി വ്യക്തമാക്കി.

 

Tags: Madhya Pradesh High CourtBurhanpur FortState Waqf Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പ നിവാസികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ വഖഫ് ബോര്‍ഡ് നീക്കം; പ്രതിഷേധം ശക്തം, ഇന്ന് എസ്എന്‍ഡിപിയോഗത്തിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപന സമ്മേളനം

Kerala

വഖഫ് അധിനിവേശം: അറുനൂറോളം കുടുംബങ്ങള്‍ വഴിയാധാരമാവും

India

ശ്രീരാമനെതിരായ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; കേസ് റദ്ദാക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

India

മൊബൈൽ തരുന്നില്ല, ടിവി കാണാനും സമ്മതിക്കുന്നില്ല, മാതാപിതാക്കൾ പീഡിപ്പിക്കുന്നു; മക്കളുടെ പരാതി ഹൈക്കോടതി തള്ളി

India

ആര്‍എസ്എസ് വിലക്ക് നീക്കിയത് അനിവാര്യ നടപടി: മധ്യപ്രദേശ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.