Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇങ്ങനെ പോയാൽ ഇന്ത്യ മുഴുവൻ വഖഫ് സ്വത്താണെന്ന് നിങ്ങൾ പറയുമല്ലോ ? ബുർഹാൻപൂർ കോട്ടയ്‌ക്ക് അവകാശം ഉന്നയിച്ച വഖഫ് ബോർഡിനെതിരെ ഹൈക്കോടതി

Janmabhumi Online by Janmabhumi Online
Aug 7, 2024, 03:05 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഭോപ്പാൽ : ബുർഹാൻപൂർ കോട്ടയ്‌ക്ക് ഉടമസ്ഥാവകാശം ഉന്നയിച്ച സംസ്ഥാന വഖഫ് ബോർഡിന്റെ തീരുമാനം മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ഷാ ഷൂജയുടെ ശവകുടീരം, നാദിർഷായുടെ ശവകുടീരം, ബിബി സാഹിബിന്റെ മസ്ജിദ്, ബുർഹാൻപൂർ കോട്ടയിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരം എന്നിവ വഖഫ് സ്വത്താണെന്ന് വഖഫ് ബോർഡ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് തള്ളിയ കോടതി നാളെ ഇന്ത്യ മുഴുവൻ വഖഫ് സ്വത്തായി പ്രഖ്യാപിച്ച് അവകാശവാദമുന്നയിക്കുമോയെന്നും ചോദിച്ചു.

2013-ലാണ് വഖഫ് ബോർഡ് ബുർഹാൻപൂർ കോട്ടയ്‌ക്ക് അവകാശം ഉന്നയിച്ചത് . ഒപ്പം കോട്ട ഒഴിയാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) യോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെ എഎസ്ഐ ഹൈക്കോടതിയിൽ ഹർജി നൽകി. ബുർഹാൻപൂരിലെ അമാഗിർദ് ഗ്രാമത്തിൽ ഏകദേശം 4.448 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന കോട്ട 1904 ലെ പുരാതന സ്മാരക സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കുകയാണെന്നും എ എസ് ഐ വ്യക്തമാക്കി.

സംരക്ഷിത സ്മാരകങ്ങൾ എന്ന പദവി നീക്കം ചെയ്യാതെ ഈ സ്വത്തുക്കളെ വഖഫ് സ്വത്തുക്കളായി പുനഃക്രമീകരിക്കാനാവില്ലെന്ന് എഎസ്ഐ പറഞ്ഞു. എന്നാക് ഈ സ്വത്തുക്കൾ ഉചിതമായ ചട്ടത്തിന് കീഴിലാണ് വഖഫ് സ്വത്തായി പ്രഖ്യാപിച്ചതെന്ന് വഖഫ് ബോർഡ് വാദിച്ചു.

എന്നാൽ 1913ലും 1925ലും പുരാതന സ്മാരക സംരക്ഷണ നിയമം, 1904 പ്രകാരം വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് ജൂലൈ 26 ലെ വിലയിരുത്തലിൽ ജസ്റ്റിസ് ജി എസ് അലുവാലിയയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

1995ലെ വഖഫ് നിയമത്തിലെ സെക്ഷൻ 5(2) പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് വഖഫ് ബോർഡ് ഉടമസ്ഥാവകാശം ആവശ്യപ്പെട്ടത്. എന്നാൽ, മുഴുവൻ വിജ്ഞാപനവും കോടതിയിൽ സമർപ്പിക്കുന്നതിൽ ബോർഡ് പരാജയപ്പെട്ടു.

പുരാതന സംരക്ഷിത സ്മാരകങ്ങളുടെ ഉടമസ്ഥാവകാശവും പരിപാലനവും കേന്ദ്ര സർക്കാരിന് മാത്രമാണെന്ന് കോടതി പറഞ്ഞു. ഒരു വസ്തുവിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ, 1995 ലെ വഖഫ് നിയമത്തിന്റെ തീയതിയിൽ അതിനെ വഖഫ് സ്വത്ത് എന്ന് വിളിക്കാൻ കഴിയില്ല. വഖഫ് സ്വത്തായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചാലും പുരാതന സ്മാരക സംരക്ഷണ നിയമം 1904 പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനം അസാധുവാകില്ലെന്നും കോടതി പറഞ്ഞു.

എന്തുകൊണ്ടാണ് താജ്മഹലിനെ വഖഫ് സ്വത്തായി കണക്കാക്കാത്തതെന്നും ജസ്റ്റിസ് ജി എസ് അലുവാലിയ ചോദിച്ചു.ഈ രീതിയിൽ പോയാൽ ഇന്ത്യ മുഴുവൻ വഖഫ് സ്വത്താണെന്ന് നാളെ പറയാം. നിങ്ങൾ അറിയിപ്പ് പുറപ്പെടുവിക്കുകയും സ്വത്ത് നിങ്ങളുടേതായിത്തീരുകയും ചെയ്യുന്ന രീതി തുടരാൻ പറ്റില്ലെന്നും കോടതി വ്യക്തമാക്കി.

 

Tags: Madhya Pradesh High CourtBurhanpur FortState Waqf Board
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പ നിവാസികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ വഖഫ് ബോര്‍ഡ് നീക്കം; പ്രതിഷേധം ശക്തം, ഇന്ന് എസ്എന്‍ഡിപിയോഗത്തിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപന സമ്മേളനം

Kerala

വഖഫ് അധിനിവേശം: അറുനൂറോളം കുടുംബങ്ങള്‍ വഴിയാധാരമാവും

India

ശ്രീരാമനെതിരായ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; കേസ് റദ്ദാക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

India

മൊബൈൽ തരുന്നില്ല, ടിവി കാണാനും സമ്മതിക്കുന്നില്ല, മാതാപിതാക്കൾ പീഡിപ്പിക്കുന്നു; മക്കളുടെ പരാതി ഹൈക്കോടതി തള്ളി

India

ആര്‍എസ്എസ് വിലക്ക് നീക്കിയത് അനിവാര്യ നടപടി: മധ്യപ്രദേശ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്

ഇംഗ്ലണ്ട് ടെസ്റ്റ്: രാഹുല്‍ ചിറകില്‍ ഭാരതം

ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഇഗ

വാഹന ചാര്‍ജിംഗ് സ്റ്റേഷനില്‍ കാറിടിച്ച് കയറി 4 വയസുകാരന്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഞാന്‍ നിര്‍ത്താന്‍ പോണില്ല- ദ്യോക്കോവിച്ച്

കൊക്കെയ്ൻ 80 ക്യാപ്സൂളുകളാക്കി വിഴുങ്ങി;‌ ബ്രസീലിയൻ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

ഡീഗോ ജോട്ടയുടെ ഓര്‍മ്മയ്ക്ക് ലിവര്‍പൂളിന്റെ ആന്‍ഫില്‍ഡ് സ്റ്റേഡിയം സമുച്ചയത്തില്‍ പണിത മതിലില്‍ ആരാധകലിരൊരാള്‍ സ്‌നേഹക്കുറിപ്പ് എഴുതിയപ്പോള്‍

‘ജോട്ട എന്നും ഞങ്ങള്‍ക്കൊപ്പമുണ്ട് ‘; 20-ാം നമ്പര്‍ ജേഴ്‌സി ഇനി ആര്‍ക്കുമില്ലെന്ന് ലിവര്‍പൂള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies