Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആറ് ക്ഷേത്ര സമുച്ചയങ്ങൾ : 800 മീറ്റർ നീളത്തിൽ മതിൽ ; രാമായണ കഥ പറയുന്ന അകത്തളം : രാമക്ഷേത്രത്തിലെ രണ്ടാം ഘട്ട നിർമ്മാണം അതിവേഗത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 07:21 am IST
inIndia

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം ഘട്ട നിർമ്മാണം 2025 ഏപ്രിലിലോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രാം മന്ദിർ ട്രസ്റ്റ് അംഗം ഡോ. ​​അനിൽ മിശ്ര . നിർമ്മാണം വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 200 തൊഴിലാളികളെ കൂടി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഒന്നാം നിലയുടെയും കൊത്തളത്തിന്റെയും നിർമ്മാണത്തിന്റെ ചിത്രങ്ങൾ രാം മന്ദിർ ട്രസ്റ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പാർക്കോട്ടയുടെയും രാമക്ഷേത്ര സമുച്ചയത്തിലെ 6 ക്ഷേത്രങ്ങളുടെയും നിർമ്മാണം അതിവേഗം നടക്കുന്നു. ഒന്നാം നിലയുടെ നിർമാണം പൂർത്തിയാകുന്നതോടെ ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ നിർമാണം ആരംഭിക്കും. ചുറ്റുമതിലുകളുടെയും കൊടിമരത്തിന്റെയും നിർമാണം ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് നിർമാണം വേഗത്തിലാക്കിയത്. തൊഴിലാളികളുടെ എണ്ണം കൂട്ടാൻ എൽ ആൻഡ് ടി കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങളിലായാണ് രാമക്ഷേത്ര നിർമാണം പൂർത്തീകരിക്കേണ്ടത്. മൂന്നാം ഘട്ട നിർമ്മാണം 2025 ഡിസംബറോടെ പൂർത്തിയാകും. നിലവിൽ ആറ് ക്ഷേത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . മാതാ അന്നപൂർണ , സൂര്യൻ, മഹാദേവൻ , ഗണപതി, ഹനുമാൻ എന്നിവരുടെ ക്ഷേത്രങ്ങളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. രാമക്ഷേത്രത്തിന്റെ അകത്തളത്തിൽ രാമായണ രംഗങ്ങൾ കൊത്തിവയ്‌ക്കും.

8000 ക്യുബിക് അടി കല്ലുകളാണ് രാമക്ഷേത്രത്തിന്റെ കൊത്തള നിർമാണത്തിന് ഉപയോഗിക്കേണ്ടത്. ഇതിനായി രാജസ്ഥാനിലെ വന്ഷിപഹർപൂരിൽ നിന്ന് കല്ലുകൾ കൊണ്ടുവരുന്നുണ്ട്. മാർച്ചിൽ നാലായിരം ഘനയടി കല്ലുകൾ കൊണ്ടുവന്നു. അന്നുമുതൽ കല്ലുകൾ കൊണ്ടുവരുന്ന നടപടി തുടർച്ചയായി നടന്നുവരികയാണ്.

രാമക്ഷേത്രത്തിൽ 800 മീറ്റർ നീളമുള്ള മതിലാണ് നിർമിക്കുന്നത്. 2025 മാർച്ചോടെ മതിൽ നിർമാണം പൂർത്തിയാക്കും . 200 കരകൗശലത്തൊഴിലാളികളാണ് ഇതിനായി ജോലി ചെയ്യുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇത് നിർമിക്കുന്നത് . മതിൽ നിർമാണത്തിനായി 166 തൂണുകളാണ് നിർമിക്കേണ്ടത്. ഈ തൂണുകളിലെല്ലാം ദേവന്മാരുടെയും ദേവതകളുടെയും യക്ഷ-യക്ഷിണികളുടെയും ചിത്രങ്ങൾ കൊത്തിവയ്‌ക്കും. ഈ ജോലി തുടർച്ചയായി നടക്കുന്നുണ്ട്. പകുതിയിലധികം തൂണുകളിൽ ഇത് പൂർത്തിയായിട്ടുണ്ട്.സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ തങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണെന്ന് എൽ ആൻഡ് ടി ഡയറക്ടർ വി കെ മേത്ത വ്യക്തമാക്കി.

Tags: AyodhyaRam Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.