Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആള്‍ത്തിരക്കിലും അഭിജിത് ഒറ്റയ്‌ക്കാണ്…

എം. ബാലകൃഷ്ണന്‍ by എം. ബാലകൃഷ്ണന്‍
Aug 4, 2024, 01:50 am IST
in Kerala
കുടുംബമൊന്നാകെ ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയ അഭിജിത് മേപ്പാടി ദുരിതാശ്വാസ ക്യാമ്പില്‍

കുടുംബമൊന്നാകെ ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയ അഭിജിത് മേപ്പാടി ദുരിതാശ്വാസ ക്യാമ്പില്‍

മേപ്പാടി: അഭിജിത് ഫോണില്‍ തിരയുകയാണ്, ഒരു കുടുംബചിത്രമെങ്കിലും ബാക്കിയുണ്ടോ എന്നറിയാന്‍. ഒരു രാത്രി തീര്‍ന്നപ്പോള്‍ അവനു നഷ്ടമായത് കുടുംബത്തെയൊന്നാകെ. അച്ഛന്‍, അമ്മ, കൂടപ്പിറപ്പുകള്‍… വല്യച്ഛനും കുടുംബവുമടക്കം 12 പേരെയാണ് ഒരു വീട്ടില്‍ നിന്നു ദുരന്തം തട്ടിയെടുത്തത്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിനു തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാന്‍ പോയതുകൊണ്ടു മാത്രമാണ് അഭിജിത് ചൂരല്‍മല ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത്. അച്ഛന്‍ സുബ്രഹ്മണ്യന്‍, അമ്മ ബബിത, ചേച്ചി ഗ്രീഷ്മ, ചേട്ടന്‍ ഗിരിജിത്, അച്ഛമ്മ തായ്‌ക്കുട്ടി… എല്ലാവരും മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. വല്യച്ഛന്‍ നാരായണന്‍, ഭാര്യ ശാന്ത, മകള്‍ പ്രതിഭ എന്നിവരും കൂടെപ്പോയി.

അച്ഛന്റെ സുഹൃത്ത് ബാലഗോപാലന്‍, ഭാര്യ സൗമ്യ, മക്കളായ വൈഷ്ണവ്, വര്‍ഷ എന്നിവരും ആ കാളരാത്രിയില്‍ മരണത്തിലേക്കൊഴുകിപ്പോയി. കനത്ത മഴയും കാലാവസ്ഥാ മാറ്റവും കണ്ടായിരുന്നു നാരായണനും ബാലഗോപാലനും സുരക്ഷിത താവളമായി സുബ്രഹ്മണ്യന്റെ വീട്ടില്‍ രാത്രി തങ്ങാനെത്തിയത്.

സുബ്രഹ്മണ്യന്‍, ഗ്രീഷ്മ, നാരായണന്‍, ശാന്ത, വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. കുടുംബത്തില്‍ ബാക്കിയായ മറ്റൊരാള്‍ നാരായണന്റെ മകന്‍ പ്രണവ് മാത്രം. മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അഭിജിത് ഇപ്പോള്‍. ആള്‍ത്തിരക്കിലും അഭിജിത് ഒറ്റയ്‌ക്കാണ്. വേദനകള്‍ പങ്കുവയ്‌ക്കാന്‍ കൂടെ പ്രണവ് മാത്രം. കഴിഞ്ഞ വിഷുവിനു കുടുംബത്തിലെല്ലാവരും ചേര്‍ന്നെടുത്ത ഫോട്ടോ സഹോദരിയുടെ ഫോണിലായിരുന്നു. ഉരുള്‍പൊട്ടലില്‍ വീടൊന്നാകെ ഒഴുകിയകന്നപ്പോള്‍ എല്ലാ ഓര്‍മച്ചിത്രങ്ങളും എന്നന്നേക്കും നഷ്ടമായി. കൂലിപ്പണിക്കാരനായ അച്ഛന്‍ ഫീസ് നല്കിയാണ് മകനെ പഠിപ്പിച്ചത്. ഇനിയെങ്ങനെ കോഴ്‌സ് പൂര്‍ത്തിയാക്കുമെന്ന് അഭിജിത്തിനറിയില്ല. കോഴ്‌സിനൊപ്പം പാര്‍ട്‌ടൈം ജോലിയുണ്ടെങ്കിലും അതുകൊണ്ട് ഫീസ് നല്കാനാകില്ല.

2018 ആഗസ്ത് ഏഴിനുണ്ടായ ഉരുള്‍പൊട്ടല്‍ വീടിനു ചേര്‍ന്നാണ് ഒഴുകിപ്പോയത്. കാലത്ത് ഏഴരയായിരുന്നതിനാല്‍ ശബ്ദം കേട്ട ഉടനെ സുരക്ഷിത സ്ഥാനത്തെത്താനായി. എന്നാല്‍ ഇത്തവണ എല്ലാവരും ഉറക്കത്തിലായപ്പോഴാണ് ദുരന്തമൊഴുകിയെത്തിയത്. ‘ഇപ്പോള്‍ എല്ലാവരുമുണ്ട്. എന്നാല്‍ ഈ ക്യാമ്പ് കഴിയുമ്പോള്‍ ഇവരൊക്കെ എങ്ങോട്ടു പോകും. എനിക്കു പ്രശ്‌നമില്ല. ഞാന്‍ ഒറ്റയ്‌ക്കാണല്ലോ. എങ്ങോട്ടെങ്കിലും പോകാം. എന്നാല്‍ പിഞ്ചുകുട്ടികളടക്കമുള്ള കുടുംബങ്ങള്‍ എവിടെപ്പോകും. വീടു മാത്രമല്ല, ഒരുതരി മണ്ണു പോലും സ്വന്തമില്ലാത്തവരായി ഞങ്ങള്‍ മാറി.’ തീരാ വേദനയിലും അഭിജിത്തിന്റെ ആശങ്ക തന്നെക്കുറിച്ചല്ല, തന്റെ നാടിനെക്കുറിച്ചാണ്. ഒറ്റപ്പെട്ടു പോയ മറ്റുള്ളവരെയോര്‍ത്താണ്.

Tags: Wayanad landslide DisasterAbhijit is alone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുള്ള ശങ്കര ഭവന പദ്ധതിയില്‍ ആദ്യത്തെ വീടിന്റെ താക്കോല്‍ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി കൈമാറുന്നു
Kerala

ഉരുള്‍പൊട്ടല്‍ ദുരന്തം: ആദ്യ വീട് യോഗക്ഷേമസഭ കൈമാറി

Kerala

വയനാടിനായി യേശുദാസ് പാടിയ സാന്ത്വനഗീതം; ചിട്ടപ്പെടുത്തിയത് രമേശ് നാരായണ്‍

Kerala

വയനാട് ദുരന്തബാധിതരുടെ വായ്‌പകള്‍ ബാങ്കുകള്‍ എഴുതിതള്ളണം

ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍മല കേന്ദ്രസംഘം സന്ദര്‍ശിക്കുന്നു
Kerala

ഉരുള്‍പൊട്ടല്‍; വിദഗ്ധ പഠനം ആവശ്യമെന്ന് കേന്ദ്ര സംഘം

Kerala

വയനാട്: ദുരന്തമേഖലയിലെ ഉപഭോക്താക്കളിൽനിന്ന് ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല

പുതിയ വാര്‍ത്തകള്‍

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.