Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് നിതീഷ് കുമാര്‍ നയിക്കുമെന്ന് ചിരാഗ് പസ്വാന്‍; ലാലുപ്രസാദ് യാദവിന് എന്‍ഡിഎയുടെ ചെക് മേറ്റ്

ബീഹാറില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ എന്‍ഡിഎയെ നിതീഷ് കുമാര്‍ നയിക്കുമെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ ചിരാഗ് പസ്വാന്‍. ഈ പ്രസ്താവന ലാലു പ്രസാദ്- തേജസ്വി യാദവ് ക്യാമ്പുകളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 11:30 pm IST
in India

ബീഹാറില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ എന്‍ഡിഎയെ നിതീഷ് കുമാര്‍ നയിക്കുമെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ ചിരാഗ് പസ്വാന്‍. ഈ പ്രസ്താവന ലാലു പ്രസാദ്- തേജസ്വി യാദവ് ക്യാമ്പുകളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജെഡി(യു) വിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎയിലെ കക്ഷിയായ ചിരാഗ് പസ്വാന്റെ പാര്‍ട്ടിയായ ലോക് ജനശക്തി പാര്‍ട്ടി നേടിയിരുന്നു. എങ്കിലും എന്‍ഡിഎയെ നിതീഷ് കുമാര്‍ തന്നെ നയിക്കുമെന്ന ചിരാഗ് പസ്വാന്റെ പ്രസ്താവന വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി, ജെഡി(യു), ലോക് ജനശക്തി പാര്‍ട്ടി എന്നിവര്‍ ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്.

ഇത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം സ്വപ്നം കാണുന്ന ലാലു പ്രസാദ് യാദവിനും മകന്‍ തേജസ്വി യാദവിനും തിരിച്ചടിയായിരിക്കുകയാണ് ചിരാഗ് പസ്വാന്റെ ഈ പ്രസ്താവന. അന്തരിച്ച രാം വിലാസ് പസ്വാന്റെ മകനാണ് ചിരാഗ് പസ്വാന്‍. ആദ്യം സിനിമാഭിനയവും മറ്റുമായി രാഷ്‌ട്രീയത്തില്‍ നിന്നും തെന്നിമാറി നടന്നിരുന്ന ചിരാഗ് പസ്വാനെ ശക്തനായ നേതാവാക്കി വളര്‍ത്തുന്നതില്‍ മോദി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അച്ഛന്‍ രാം വിലാസ് പസ്വാനും ജീവിച്ചിരുന്ന കാലത്ത് മോദിയുടെ ആത്മസുഹൃത്തായിരുന്നു. എന്തായാലും ബീഹാറില്‍ എന്‍ഡിഎ ശക്തിപ്രാപിക്കുകയാണ്.

2025ലാണ് അടുത്ത ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഇപ്പോഴത്തെ നിമയസഭയില്‍ എന്‍ഡിഎക്ക് 133 സീറ്റുകളും ഇന്ത്യാമുന്നണിക്ക് 104 സീറ്റുകളും ആണ് ഉള്ളത്. എന്‍ഡിഎയില്‍ ബിജെപിക്ക് 82 സീറ്റും ജെഡിയുവിന് 47 സീറ്റും എച്ച് എഎംഎസിന് മൂന്ന് സീറ്റും ഐഎന്‍ഡിക്ക് ഒരു സീറ്റും ഉണ്ട്. ഇന്ത്യാ മുന്നണിയിലാകട്ടെ ആര്‍ജെഡിക്ക് 72ഉം കോണ്‍ഗ്രസിന് 17ഉംസീറ്റുകളാണുള്ളത്.

ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ ബീഹാറിന് 58900 കോടി പ്രഖ്യാപിച്ചതും നിതീഷ് കുമാറിന് കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കുകയാണ്.  അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ ഒട്ടേറെ വികസനപദ്ധതികളാണ് ബീഹാറിനെ കാത്തിരിക്കുന്നത്.

Tags: NDANitish KumarJDUChirag paswanLJPBihar assembly electionsLok Janshakti Party
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

Kerala

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

Kerala

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

പുതിയ വാര്‍ത്തകള്‍

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

തമിഴ്‌നാട് സർക്കാരിൽ ഇതിനകം തന്നെ ഭിന്നത ? ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിച്ചതിന് വിജയ്‌ക്കെതിരെ സഖ്യകക്ഷികളുടെ വിമർശനം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

നടി ഖുഷ്ബുവിനെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ്, ആ യുവാവിനെ ദാവൂദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി…

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

തൃഷ തമിഴ്നാട്ടിലെ കാവ്യാമാധവൻ ; സത്യപ്രതിജ്ഞയ്‌ക്ക് വന്നതിന്റെ പേരിൽ രൂക്ഷവിമർശനം

‘ അവരുടെ ബാഡ് ഡെയ്സ് ആരംഭിച്ചു കഴിഞ്ഞുവെന്ന് ‘ ഹിമന്ത , ഒപ്പം ചേർന്ന് സുവേന്ദുവും ; ലക്ഷ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.