Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിധി വാങ്ങാന്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തി വെട്ടിലായി യുവാക്കൾ; ചതിച്ചത് കേസിലെ മുഖ്യ പ്രതി മുഹമ്മദ് സിറാജുല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 10:56 am IST
in Kerala, Thrissur

ചാലക്കുടി: നിധി സ്വര്‍ണം വാങ്ങാന്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തിയും ലോണെടുത്തും ഉണ്ടാക്കിയ 4 ലക്ഷം രൂപ തട്ടിച്ച് അസം സ്വദേശികള്‍. പണമുണ്ടാക്കുവാനുള്ള എളുപ്പ വഴിയില്‍ കഷ്ടത്തിലായത് നാദപുരം സ്വദേശികളായ രാജേഷും, ലെനീഷുമാണ്. ലെനീഷും, കേസിലെ മുഖ്യ പ്രതി മുഹമ്മദ് സിറാജുല്‍ ഇസ്ലാമും നാദപുരത്ത് ഒരിടത്താണ് ജോലി ചെയ്യുന്നത്. മുഹമ്മദ് അവിടെ ഒരാളുടെ ജെസിബി ഓപ്പറേറ്ററും, ലെനീഷ് ടിപ്പര്‍ ലോറി ഡ്രൈവറുമായിരുന്നു. അങ്ങനെയാണ് തന്റെ ഒരു കൂട്ടുകാരന് നിധി കിട്ടിയ സ്വര്‍ണം ലഭിച്ചിട്ടുണ്ടെന്നും 7 ലക്ഷം രൂപ നല്‍കിയാല്‍ സ്വര്‍ണം കിട്ടുമെന്ന് വിശ്വസിപ്പിച്ചു ലെനീഷിനെ മൂഹമ്മദ് വശത്താക്കുകയായിരുന്നു.

മുഹമ്മദിന്റെ വാക്കില്‍ വിശ്വസിച്ച ലെനീഷ് സ്വര്‍ണ പണിക്കാരന്‍ കൂടിയായ സുഹൃത്ത് രാജേഷുമായി ചേര്‍ന്ന് നിധി സ്വര്‍ണം വാങ്ങുവാന്‍ തീരുമാനിക്കുകയായിരുന്നു. ആസുത്രിതമായിട്ടാണ് അസം സ്വദേശികള്‍ പദ്ധതി പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പണം തട്ടിയെടുത്ത് ഓടിയപ്പോള്‍ ട്രെയിന്‍ തട്ടി ഒരാള്‍ക്ക് പരിക്ക് പറ്റിയതാണ് ഇവര്‍ പിടിയിലാകാന്‍ കാരണമായത്. ട്രെയിന്‍ തട്ടി തെറിച്ച് വീണ് പരിക്ക് പറ്റിയ അബ്ദുള്‍ കലാമിനെ മുരിങ്ങൂരില്‍ നിന്ന് ഓട്ടോറിക്ഷ പിടിച്ച് കൊരട്ടിയിലും അവിടെ നിന്ന് അങ്കമാലിയിലും പിന്നീട് പെരുമ്പാവൂരിലെ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. ഇതാണ് പ്രതികള്‍ പോലീസിന്റെ പിടിയിലാകുവാന്‍ കാരണമായത്.

പ്രതികളായ നാലു പേരേയും 24 മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ ചാലക്കുടി പോലീസിന് കഴിഞ്ഞു. പോലീസിന് വഴിതിരിവായത് മുരിങ്ങൂര്‍ ഡിവൈന്‍ നഗറിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജിജിയുടെ മൊഴിയാണ്. പരിക്കേറ്റ അബ്ദുള്‍ കലാമിനേയും എടുത്ത് മുന്ന് പേരെത്തി അങ്കമാലിയിലേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു വാടക ഏറ്റിരുന്ന ജിജി ഇവരെ കൊരട്ടിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് ജയനെന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ഇവരെ അങ്കമാലിയിലെത്തിക്കുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അങ്കമാലി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തെളിവൊന്നു ലഭിക്കാതെ വന്നതോടെയാണ് എസ്എച്ച്ഒ എം.കെ സജീവന്റെ നേതൃത്വത്തില്‍ അന്വേഷണം പെരുമ്പാവൂരിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികളെ പിടികൂടുവാന്‍ കഴിഞ്ഞത്.

പുഴയില്‍ ചാടിയ നാലു പേര്‍ക്കായി മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയ അഗ്നി രക്ഷാ സേനാഗംങ്ങളാണ് കേസില്‍ ദുരിതം അനുഭവിച്ചത്. ചാലക്കുടി പുഴിയില്‍ നാലു പേര്‍ ചാടിയെന്ന ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചാലക്കുടി പുഴയില്‍ മണിക്കൂറുകള്‍ പരിശോധന നടത്തിയിരുന്നു.

Tags: arrestgoldchalakudypolicethe treasure
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

പുതിയ വാര്‍ത്തകള്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.