Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിധി വാങ്ങാന്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തി വെട്ടിലായി യുവാക്കൾ; ചതിച്ചത് കേസിലെ മുഖ്യ പ്രതി മുഹമ്മദ് സിറാജുല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 10:56 am IST
in Kerala, Thrissur

ചാലക്കുടി: നിധി സ്വര്‍ണം വാങ്ങാന്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തിയും ലോണെടുത്തും ഉണ്ടാക്കിയ 4 ലക്ഷം രൂപ തട്ടിച്ച് അസം സ്വദേശികള്‍. പണമുണ്ടാക്കുവാനുള്ള എളുപ്പ വഴിയില്‍ കഷ്ടത്തിലായത് നാദപുരം സ്വദേശികളായ രാജേഷും, ലെനീഷുമാണ്. ലെനീഷും, കേസിലെ മുഖ്യ പ്രതി മുഹമ്മദ് സിറാജുല്‍ ഇസ്ലാമും നാദപുരത്ത് ഒരിടത്താണ് ജോലി ചെയ്യുന്നത്. മുഹമ്മദ് അവിടെ ഒരാളുടെ ജെസിബി ഓപ്പറേറ്ററും, ലെനീഷ് ടിപ്പര്‍ ലോറി ഡ്രൈവറുമായിരുന്നു. അങ്ങനെയാണ് തന്റെ ഒരു കൂട്ടുകാരന് നിധി കിട്ടിയ സ്വര്‍ണം ലഭിച്ചിട്ടുണ്ടെന്നും 7 ലക്ഷം രൂപ നല്‍കിയാല്‍ സ്വര്‍ണം കിട്ടുമെന്ന് വിശ്വസിപ്പിച്ചു ലെനീഷിനെ മൂഹമ്മദ് വശത്താക്കുകയായിരുന്നു.

മുഹമ്മദിന്റെ വാക്കില്‍ വിശ്വസിച്ച ലെനീഷ് സ്വര്‍ണ പണിക്കാരന്‍ കൂടിയായ സുഹൃത്ത് രാജേഷുമായി ചേര്‍ന്ന് നിധി സ്വര്‍ണം വാങ്ങുവാന്‍ തീരുമാനിക്കുകയായിരുന്നു. ആസുത്രിതമായിട്ടാണ് അസം സ്വദേശികള്‍ പദ്ധതി പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പണം തട്ടിയെടുത്ത് ഓടിയപ്പോള്‍ ട്രെയിന്‍ തട്ടി ഒരാള്‍ക്ക് പരിക്ക് പറ്റിയതാണ് ഇവര്‍ പിടിയിലാകാന്‍ കാരണമായത്. ട്രെയിന്‍ തട്ടി തെറിച്ച് വീണ് പരിക്ക് പറ്റിയ അബ്ദുള്‍ കലാമിനെ മുരിങ്ങൂരില്‍ നിന്ന് ഓട്ടോറിക്ഷ പിടിച്ച് കൊരട്ടിയിലും അവിടെ നിന്ന് അങ്കമാലിയിലും പിന്നീട് പെരുമ്പാവൂരിലെ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. ഇതാണ് പ്രതികള്‍ പോലീസിന്റെ പിടിയിലാകുവാന്‍ കാരണമായത്.

പ്രതികളായ നാലു പേരേയും 24 മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ ചാലക്കുടി പോലീസിന് കഴിഞ്ഞു. പോലീസിന് വഴിതിരിവായത് മുരിങ്ങൂര്‍ ഡിവൈന്‍ നഗറിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജിജിയുടെ മൊഴിയാണ്. പരിക്കേറ്റ അബ്ദുള്‍ കലാമിനേയും എടുത്ത് മുന്ന് പേരെത്തി അങ്കമാലിയിലേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു വാടക ഏറ്റിരുന്ന ജിജി ഇവരെ കൊരട്ടിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് ജയനെന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ഇവരെ അങ്കമാലിയിലെത്തിക്കുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അങ്കമാലി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തെളിവൊന്നു ലഭിക്കാതെ വന്നതോടെയാണ് എസ്എച്ച്ഒ എം.കെ സജീവന്റെ നേതൃത്വത്തില്‍ അന്വേഷണം പെരുമ്പാവൂരിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികളെ പിടികൂടുവാന്‍ കഴിഞ്ഞത്.

പുഴയില്‍ ചാടിയ നാലു പേര്‍ക്കായി മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയ അഗ്നി രക്ഷാ സേനാഗംങ്ങളാണ് കേസില്‍ ദുരിതം അനുഭവിച്ചത്. ചാലക്കുടി പുഴിയില്‍ നാലു പേര്‍ ചാടിയെന്ന ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചാലക്കുടി പുഴയില്‍ മണിക്കൂറുകള്‍ പരിശോധന നടത്തിയിരുന്നു.

Tags: arrestgoldchalakudypolicethe treasure
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

Kerala

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

Kerala

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

Kannur

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

Kerala

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.