Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച പരിമിതമെന്ന് വ്യക്തം; 700ന് മുകളില്‍ മാര്‍ക്ക് 2,321 പേര്‍ക്ക് മാത്രം

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Jul 21, 2024, 10:20 pm IST
inIndia

ന്യൂദല്‍ഹി: നീറ്റ് ബിരുദ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച പരിമിതമായ രീതിയില്‍ മാത്രമെന്ന് വ്യക്തമാക്കി വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ പുറത്ത്. 23.33 ലക്ഷം പേര്‍ എഴുതിയ പരീക്ഷയില്‍ 700 മാര്‍ക്കോ അതിലധികമോ ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം വെറും 2,321 മാത്രമാണെന്ന് മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നപ്പോള്‍ വ്യക്തമായി. രാജ്യത്തെ 1,404 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ കുട്ടികളാണിവര്‍. 2023ല്‍ ഇത് 116 നഗരങ്ങളിലെ 310 കേന്ദ്രങ്ങളില്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭിച്ചത്. അതായത് ഒരു കേന്ദ്രത്തില്‍ രണ്ടു പേര്‍ക്ക് പോലും ഇത്തവണ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഇതു വ്യക്തമാക്കുന്നു.

25 സംസ്ഥാനങ്ങളിലെ 276 ജില്ലകളിലെ 1,404 പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് 700ന് മുകളിലുള്ള ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത്. പരമ്പരാഗത നീറ്റ് ട്യൂഷന്‍ സെന്ററുകളായ രാജസ്ഥാനിലെ കോട്ട, സിക്കര്‍, കേരളത്തിലെ കോട്ടയം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ മുന്നിലെത്തിയവര്‍. ആദ്യ നൂറു റാങ്ക് ലഭിച്ച കുട്ടികള്‍ 56 നഗരങ്ങളിലെ 95 പരീക്ഷാ കേന്ദ്രങ്ങളിലായി നീറ്റ് എഴുതിയവരാണ് എന്ന കണക്കും പുറത്തുവന്നു. ആദ്യ ആയിരം റാങ്ക് ലഭിച്ചവര്‍ 187 നഗരങ്ങളിലെ 706 കേന്ദ്രങ്ങളില്‍ എഴുതിയവര്‍ക്കാണ്. 431 നഗരങ്ങളിലെ 2,959 കേന്ദ്രങ്ങളില്‍ എഴുതിയ വിദ്യാര്‍ത്ഥികളാണ് ആദ്യ പതിനായിരം റാങ്കില്‍ ഇടംപിടിച്ചത്.

എഴുനൂറിലധികം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ ലഖ്നൗ (35), കൊല്‍ക്കത്ത (27), നാഗ്പൂര്‍ (20), ഇന്‍ഡോര്‍ (17) കട്ടക്ക് (16), നോയിഡ (14), ആഗ്ര (13) എന്നിങ്ങനെ വിവിധ ഭാഗങ്ങളിലായാണുള്ളത്. ഇത്തവണ 650 നും 699 നും ഇടയില്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ 509 നഗരങ്ങളിലെ 4,044 പരീക്ഷാ കേന്ദ്രങ്ങളില്‍ നീറ്റ് എഴുതിയവരാണ്. 2023ല്‍ ഇത് 381 നഗരങ്ങളിലെ 2,431 കേന്ദ്രങ്ങളില്‍ എഴുതിയവര്‍ക്ക്് ലഭിച്ചിരുന്നു. ഇത്തവണ 600-649 മാര്‍ക്ക് ലഭിച്ചവര്‍ 540 നഗരങ്ങളിലെ 4,484 കേന്ദ്രങ്ങളില്‍ എഴുതിയവരാണ്. 550-599 മാര്‍ക്ക് ലഭിച്ച കുട്ടികള്‍ 548 നഗങ്ങളിലെ 4,563 കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ എഴുതിയത്.

ആകെ 720 മാര്‍ക്കില്‍ നടത്തുന്ന നീറ്റ് പ്രവേശന പരീക്ഷയില്‍ മുന്നിലെത്തിയവര്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്നും ഏതെങ്കിലും ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരല്ലെന്നും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമായിരുന്നെങ്കില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവരുടെ എണ്ണം ഏറെയുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായേനെ. ഇത്തരത്തില്‍ സംഭവിച്ചിട്ടില്ലെന്നും ഒരേയൊരു കേന്ദ്രത്തില്‍ നിന്നുള്ള ചോദ്യപേപ്പര്‍ കുറച്ചുപേര്‍ക്ക് മാത്രമായി ചോര്‍ത്തി നല്‍കിയതു മാത്രമാണ് നീറ്റില്‍ സംഭവിച്ചതെന്നുമാണ് ഈ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

 

Tags: neet examNEET question paper
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

പുതിയ വാര്‍ത്തകള്‍

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.