Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓരോ കീര്‍ത്തിചക്രയ്‌ക്ക് പിന്നിലും ഒരു കടല്‍ ദു:ഖം; അടുത്ത 15 വര്‍ഷത്തെ ജീവിതം പ്ലാന്‍ ചെയ്തെന്ന് ഭാര്യ സ്മൃതി; യുവസൈനികനെ കാത്തിരുന്നത് അന്ത്യം

ഓരോ കീര്‍ത്തി ചക്രയ്‌ക്കു പിന്നിലും മായ്‌ക്കാനാവാതെ ദുഖത്തിന്റെ ഒരു കടല്‍ ഇരമ്പുന്നു. അതാണ് സ്മൃതിയുടെയും ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങിന്റെയും ജീവിതത്തില്‍ സംഭവിച്ചതും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 12:25 am IST
in India
സ്മൃതി (ഇടത്ത്) ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങ് (വലത്ത്) ധീരനായ ഈ സൈനികന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്മൃതിക്ക് രാഷ്ട്രപതി കീര്‍ത്തിചക്ര പുരസ്കാരം ഈയിടെ സമ്മാനിച്ചിരുന്നു.

സ്മൃതി (ഇടത്ത്) ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങ് (വലത്ത്) ധീരനായ ഈ സൈനികന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്മൃതിക്ക് രാഷ്ട്രപതി കീര്‍ത്തിചക്ര പുരസ്കാരം ഈയിടെ സമ്മാനിച്ചിരുന്നു.

ന്യൂദല്‍ഹി: ഓരോ കീര്‍ത്തി ചക്രയ്‌ക്കു പിന്നിലും മായ്‌ക്കാനാവാതെ ദുഖത്തിന്റെ ഒരു കടല്‍ ഇരമ്പുന്നു. അതാണ് സ്മൃതിയുടെയും ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങിന്റെയും ജീവിതത്തില്‍ സംഭവിച്ചതും. വിവാഹം കഴിഞ്ഞതേയുള്ളൂ. വിവാഹശേഷം ഭര്‍ത്താവ് ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങ് പട്ടാളത്തിലേക്ക് തിരിച്ചുപോയി. ഭാര്യ ശ്രുതിയും അംശുമാനും പിന്നീട് അടുത്ത 15 വര്‍ഷത്തേക്കുള്ള ജീവിതം ഫോണിലൂടെ ആസൂത്രണം ചെയ്തു. കുട്ടികള്‍, വീട്….എന്നിങ്ങനെ. പക്ഷെ പൊടുന്നനെ ഒരു ദിവസം ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങിന് പോസ്റ്റിങ്ങ് സിയാച്ചിനിലേക്ക്. തണുത്തു വിറയ്‌ക്കുന്ന സിയാച്ചന്‍. ഇന്തോ-പാക് നിയന്ത്രണരേഖയ്‌ക്ക് തൊട്ട് കിഴക്കായി കിടക്കുന്ന മഞ്ഞുറഞ്ഞ ഇടം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായി സിയാച്ചിന്‍ അറിയപ്പെടുന്നു.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു മരണാനന്തര ബഹുമതിയായി ക്യാപ്റ്റന്‍ അംശുമാന് നല്‍കിയ കീര്‍ത്തിചക്ര പുരസ്കാരം സ്മൃതി ഏറ്റുവാങ്ങുന്നു.

“എഞ്ചിനീയറിംഗ് കോളെജില്‍ വെച്ചാണ് ഞാന്‍ അംശുമാന്‍ സിങ്ങിനെ കണ്ടുമുട്ടിയത്. പിന്നീട് അവന് സൈന്യത്തിന്റെ എഎഫ് എംസി കോളെജില്‍ മെഡിസിന്‍ പഠിക്കാന്‍ പ്രവേശനം ലഭിച്ചു. അവന്‍ 2023ല്‍ മെഡിസിന്‍ പാസായി. അതിന് ശേഷം വിവാഹം. ഒരു ജൂലായ് 18ന് അവന്‍ ഫോണില്‍ വിളിച്ച് അടുത്ത 50 വര്‍ഷത്തില്‍ ജീവിതത്തില്‍ എന്തൊക്കെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണം എന്നതിനെക്കുറിച്ച് സംസാരിച്ചു. പിറ്റേന്ന് ജൂലായ് 19ന് എനിക്ക് ഒരു ഫോണ്‍ വന്നു. അവന്‍ ജീവിച്ചിരിപ്പില്ലെന്ന സന്ദേശമായിരുന്നു അത്. “- സിയാച്ചിനില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങിന്റെ ഭാര്യ സ്മൃതി തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് പറഞ്ഞു. സ്വന്തം സുരക്ഷ നോക്കാതെ സിയാച്ചിനില്‍ ഉണ്ടായ തീപ്പിടത്തത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചതിനിടയില്‍ കൊല്ലപ്പെടുകയായിരുന്നു ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങ്. “അവന്റെ ധീരതയും ദൃഢനിശ്ചയവും അത്രയ്‌ക്കായിരുന്നു.”- സ്മൃതി പറയുന്നു.

പുലര്‍ച്ചെയായിരുന്നു സിയാച്ചിനിലെ പട്ടാളക്യാമ്പില്‍ തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു കാരണം. ഏതാനും പട്ടാളക്കാര്‍ കഴി‍ഞ്ഞിരുന്ന ഫൈബര്‍ ഗ്ലാസാ ചേംബര്‍ കത്തി. പക്ഷെ ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങ് എന്ന ധീരനായ യുവസൈനികന്‍ നിരവധി പേരെ ആ ഫൈബര്‍ ചേംബറിനുള്ളില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. പക്ഷെ ആ ധീരമായ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പൊള്ളലേറ്റ് അംശുമാന്‍ സിങ്ങ് മരിച്ചു.

രാഷ്‌ട്രപതി അവളുടെ കൈകളില്‍ ഭര്‍ത്താവിന്റെ ധീരതയ്‌ക്കുള്ള വലിയ പുരസ്കാരമായ കീര്‍ത്തിചക്ര കയ്യില്‍വെച്ചുകൊടുക്കുമ്പോള്‍ സ്മൃതിയുടെ കൈകള്‍ വിറച്ചിരുന്നു. ആ ചടങ്ങലായിരുന്നു ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സ്മൃതി പങ്കുവെച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Tags: Indianarmybraveryarmyindian armySiachenSmritiKirtichakraKirti chakraCaptain Anshuman Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

India

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

India

അതിര്‍ത്തി പ്രതിരോധം ശക്തമാക്കാന്‍ ഇന്ത്യ 23000 കോടി രൂപയ്‌ക്ക് കെ.9 വജ്ര പീരങ്കിത്തോക്ക് വാങ്ങുന്നു.

പുതിയ വാര്‍ത്തകള്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.