Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വർഷങ്ങൾക്ക് ശേഷം അതിജീവിതയുടെ വെളിപ്പെടുത്തൽ :അന്ന് സെക്സ് റാക്കറ്റിൽ നിന്നും സുനിൽ ഷെട്ടി രക്ഷിച്ചത് 128 നേപ്പാളി സ്ത്രീകളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 09:26 am IST
in Entertainment

 

നായകനായും രക്ഷകനായുമൊക്കെ സുനിൽ ഷെട്ടി തകർത്തഭിനയിച്ച നിരവധി ചിത്രങ്ങൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ സിനിമയിൽ മാത്രമല്ല, ജീവിതത്തിലും സുനിൽ ഷെട്ടി രക്ഷകനായൊരു സംഭവമുണ്ട്. മുംബൈയിലെ പെൺവാണിഭസംഘത്തിൽ നിന്നും 128 നേപ്പാളി സ്ത്രീകളെയാണ് സുനിൽ ഷെട്ടി രക്ഷപ്പെടുത്തിയത്. അവർക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റുകൾ താരം ബുക്ക് ചെയ്തു. 24 വർഷത്തിനുശേഷം അതിജീവിതകളിൽ ഒരാൾ ഒരു അഭിമുഖത്തിൽ ഈ കഥ വെളിപ്പെടുത്തും വരെ താരം ഈ പ്രവൃത്തി സ്വകാര്യമായി സൂക്ഷിച്ചു.

അതിജീവിത ചാരിമയ തമാംഗ് ആണ് സുനിൽ ഷെട്ടിയുടെ ഈ പ്രവൃത്തിയെ കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ ഗ്രാമത്തിൽ നിന്ന് എങ്ങനെയാണ് താൻ കടത്തപ്പെട്ടതെന്നും സുനിൽ ഷെട്ടി സെക്‌സ് റാക്കറ്റിൽ നിന്ന് തങ്ങളെ എങ്ങനെ രക്ഷിച്ചുവെന്നും ചാരിമയ തുറന്നു പറഞ്ഞു. “റെസ്ക്യൂ ഓപ്പറേഷൻ എങ്ങനെ നടത്തണമെന്ന് സർക്കാർ ആശയക്കുഴപ്പത്തിലായപ്പോൾ, ഞങ്ങളെ പിന്തുണച്ചത് ഇന്ത്യൻ സിനിമയിലെ നായകന്മാരിൽ ഒരാളായ സുനിൽ ഷെട്ടിയാണ്,” ദ ഫോർഗട്ടൻ വൺസ്: ഹ്യൂമൻ ട്രാഫിക്കിംഗ് ഇൻ നേപ്പാൾ എന്ന ഡോക്യുമെന്ററിയിൽ ചാരിമയ പറഞ്ഞു.

“1996 ഫെബ്രുവരി 5ന്, വേശ്യാലയ തെരുവായ കാമാത്തിപുര മുഴുവൻ പോലീസും സാമൂഹിക പ്രവർത്തകരും വളഞ്ഞിരുന്നു. അവർ ഞങ്ങളെ അവിടെ നിന്ന് പുറത്തിറക്കി. ഞങ്ങളെ രക്ഷപ്പെടുത്തി. എന്നാൽ രക്ഷപ്പെടുത്തിയതിനു ശേഷം നേപ്പാൾ സർക്കാർ ഞങ്ങളെ തിരികെ കൊണ്ടുപോവാൻ വിസമ്മതിച്ചു. ഞങ്ങൾക്ക് ജനന സർട്ടിഫിക്കറ്റോ പൗരത്വ കാർഡോ ഇല്ലെന്ന് സർക്കാർ പറഞ്ഞു. അപ്പോഴാണ് നിങ്ങളുടെ ഹീറോ, സുനിൽ ഷെട്ടി ഞങ്ങളുടെ രക്ഷകനായത്. രക്ഷപ്പെട്ട ഞങ്ങൾ 128 സ്ത്രീകൾക്ക് കാഠ്മണ്ഡുവിലേക്കുള്ള വിമാന ടിക്കറ്റ് അദ്ദേഹം നൽകി.”

1996 ഫെബ്രുവരി 5ന് മുംബൈയിലെ കാമാത്തിപുര റെഡ് ലൈറ്റ് ഏരിയയിൽ നിന്ന് 14നും 30 നും ഇടയിൽ പ്രായമുള്ള 456 പേരെയാണ് മുംബൈ പോലീസ് രക്ഷപ്പെടുത്തിയത്. അതിൽ 128 പേർ നേപ്പാളികളായിരുന്നു. എന്നാൽ അവർക്ക് പൗരത്വരേഖ ഇല്ലാത്തതിനാൽ അവരെ തിരിച്ചു നാട്ടിലേക്ക് എത്തിക്കാൻ നേപ്പാൾ സർക്കാർ ആഗ്രഹിച്ചില്ല. എന്നാൽ, അവർക്കെല്ലാം വിമാനടിക്കറ്റ് നൽകി, തന്റെ ഭാര്യാ മാതാവും ‘സേവ് ദ ചിൽഡ്രൻ’ എന്ന എൻജിഒയുടെ സ്ഥാപകയുമായ വിപുല കദ്രിയുടെ സഹായത്തോടെ ആ സ്ത്രീകളെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു നടൻ.

 

“ഫ്ലൈറ്റ് ടിക്കറ്റിന്റെ വിലയെക്കുറിച്ച് ഞങ്ങൾ അപ്പോൾ ആലോചിച്ചില്ല, ചെലവ് അത്ര പ്രധാനമായിരുന്നില്ല. ആ പരിശ്രമമായിരുന്നു പ്രധാനം. എന്റെ ഭാര്യാമാതാവ് സേവ് ദി ചിൽഡ്രൻ എൻജിഒ ആരംഭിച്ചിരുന്നു, ഇന്നും അത് സജീവമാണ്. ഇന്നും നമ്മളെല്ലാവരും അതിൽ ഉൾപ്പെട്ടവരാണ്,” ഇതിനെ കുറിച്ച് സുനിൽ ഷെട്ടി പറയുന്നതിങ്ങനെ.

“എന്തുകൊണ്ടാണ് ഇത്രയും വർഷം ഇക്കാര്യം സ്വകാര്യമാക്കി വച്ചു,” എന്ന ചോദ്യത്തിന് “ഒന്നാമത്, ഞങ്ങൾ അതിനെ മഹത്വവരിക്കാൻ ആഗ്രഹിച്ചില്ല. അത്രയും പെൺകുട്ടികൾ ഉൾപ്പെട്ട ഒരു കാര്യം പരസ്യമാക്കുന്നതും ശരിയായില്ല. രണ്ടാമത്, ഇത്തരം വൃത്തിക്കെട്ട മാഫിയകൾ ഒരിക്കലും ഇല്ലാതാവില്ല. ആ ഓപ്പറേഷൻ വളരെ ലോ പ്രൊഫൈൽ ആയാണ് ചെയ്താണ്. അതിനാൽ അധികമാരും അത് അറിഞ്ഞില്ല,” സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു.

Tags: SunilshettyNepalsex racketHindimovie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന്റെ ഇടപാടുകള്‍ വാട്‌സാപ്പിലൂടെ,ജൂണ്‍ 4 വരെ റിമാന്‍ഡില്‍

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

Kerala

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

മുനമ്പം: ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും റദ്ദാക്കാം

‘ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്; ഗുരുവായൂർ എക്സ്പ്രസിലിരുന്ന് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.