Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വീട്ടില്‍ വേശ്യാലയം നടത്തുന്നുവെന്ന് മാസിക;കാരണം അറിയാതെ ഞങ്ങള്‍ ഇരുന്ന് കരയുമായിരുന്നു;കനി കുസൃതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2024, 06:16 pm IST
inEntertainment

കാന്‍ ചലച്ചിത്ര മേളയില്‍ മലയാളികള്‍ക്ക് അഭിമാനമായി മാറിയ നടിയാണ് കനി കുസൃതി. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റുമായാണ് കനി കുസൃതിയും ദിവ്യ പ്രഭയും കാനിലെത്തിയത്. ചിത്രം കാനില്‍ പുരസ്‌കാരം നേടി ചരിത്രം കുറിക്കുകയും ചെയ്തു. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുര്‌സകാരമടക്കം നേടിയിട്ടുണ്ട് കനി കുസൃതി. അഭിനയത്തിന് പുറമെ തന്റെ നിലപാടുകളിലൂടേയും കനി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

കാനില്‍ പലസ്തീന് പിന്തുണയറിയിച്ചും കനി വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തു. ഇതിനിടെ ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. കുട്ടിക്കാലത്ത് തന്നേയും കുടുംബത്തേയും കുറിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കുമായിരുന്നു എ്ന്നാണ് കനി പറയുന്നത്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സമൂഹം കനിയേയും മാതാപിതാക്കളേയും കാണുന്ന രീതി ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കനി.

കുട്ടിക്കാലത്തൊക്കെ ഒന്നോ രണ്ടോ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നേയുള്ളൂ. ചിലപ്പോള്‍ ഇഷ്ടമുള്ള ബന്ധുക്കളില്‍ ആരെങ്കിലും അച്ഛനേയും അമ്മയേയും കുറിച്ച് എന്തെങ്കിലും കമന്റ് പറഞ്ഞാല്‍ അതെന്താ അങ്ങനെ പറഞ്ഞത് എന്ന് തോന്നിയിട്ടുണ്ട് എന്നാല്ലാതെയൊന്നും ഇല്ലെന്നാണ് താരം പറയുന്നത്. പിന്നാലെയാണ് കനി തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുന്നത്.

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എന്റേയും മൈത്രേയന്റേയും ജയശ്രീ ചേച്ചിയുടേയും എന്റേയും ഫോട്ടോകള്‍ ഫയര്‍, ക്രൈം മാസികകളില്‍ വന്നിട്ടുണ്ട.് ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴേ വന്നിട്ടുണ്ട്. ഇവര്‍ ഇവിടെ വേശ്യാലയം നടത്തുകയാണ്, അച്ഛനും ഈ കുട്ടിയെ എന്തെങ്കിലുമൊക്കെ ചെയ്തു കാണും എന്നൊക്കെ പറഞ്ഞായിരുന്നു എഴുതിയിരുന്നത്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലമാണെന്ന് ഓര്‍ക്കണം, കനി പറയുന്നു.

ഞാന്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. എല്ലാ തരം കുട്ടികളുമുണ്ടായിരുന്നു. അധ്യാപകരൊക്കെ കണ്‍വെന്‍ഷനലാണ്. ഇതൊക്കെ അവരും കണ്ടു കാണും. എന്റെ വീടിന്റെ മുന്നിലുള്ള കടയിലാണ് ഇതൊക്കെ തൂങ്ങി കിടത്തുന്നത്. എന്നോട് ആരുമൊന്നും പറഞ്ഞിട്ടില്ല. പക്ഷെ ചിലര്‍ അകലം പാലിക്കുകയും, അടുത്ത കൂട്ടുകാരോട് വീട്ടില്‍ നിന്നും അച്ഛനും അമ്മയും കനിയോട് മിണ്ടരുത് എന്ന് പറയുക ഒക്കെ ഉണ്ടായിട്ടുണ്ട്. എന്താണ് കാരണം എന്നറിയാതെ ഞങ്ങള്‍ ഇരുന്ന് കരയുമായിരുന്നുവെന്നും കനി പറയുന്നു.

അതൊക്കെ ഞാനും മൈത്രേയും ജയശ്രീ ചേച്ചിയും ഇരുന്ന് സംസാരിക്കുമായിരുന്നു. ഇങ്ങനൊക്കെ ആളുകള്‍ പറയുമെന്ന് അറിയാമായിരുന്നു. എനിക്ക് ആ ക്ലാരിറ്റി ഉണ്ടായിരുന്നു. ആ സമയത്ത് അവര്‍ ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടിയും എല്‍ജിബിടിക്യു കമ്യൂണിറ്റിയ്‌ക്ക് വേണ്ടിയുമൊക്കെ പ്രവര്‍ത്തിക്കുന്ന കാലമാണ്. ഒരുപാട് ആളുകള്‍ വീട്ടില്‍ വന്നു പോകുമായിരുന്നു എന്നും കനി പറയുന്നു.

വീടിന്റെ ഉടമ പരിഷത്തിന്റെ ആളായിരുന്നു. അദ്ദേഹം ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ചുറ്റുമുള്ളവര്‍ ഇവിടെ അനാശാസ്യം നടക്കുന്നുവെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുമായിരുന്നു. അങ്ങനൊക്കെയാണ് ഞാന്‍ വളര്‍ന്നു വന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കാണുന്നതിലും ഒരുപാട് നേരിട്ട് ഫെയ്‌സ് ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.

Tags: Social MediaMalayalam MovieKani Kusruthican Filim Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

New Release

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

New Release

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.