Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഇരിട്ടി പഴയപാലം വാഹനമിടിച്ചു തകര്‍ത്തിട്ട് ആറു ദിവസം; പുതിയ പാലത്തിലും നഗരത്തിലും വാഹനക്കുരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 07:26 pm IST
in News

ഇരിട്ടി: ഇരിട്ടി പഴയപാലത്തിന്റെ മേലാപ്പിലെ ക്രോസ് ബാര്‍ വാഹനമിടിച്ചു തകര്‍ന്നിട്ട് ആറുദിവസം പിന്നിടുമ്പോഴും ഇത് നേരെയാക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതര്‍. മേലാപ്പിലെ ഉരുക്ക് ക്രോസ്ബാര്‍ തകര്‍ന്ന് പാലത്തിന്റെ നടുവില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ്.

പാലം ഇടിച്ചു തകര്‍ത്ത കൂറ്റന്‍ ചരക്കു ലോറിയെ പാലത്തിന്റെ കവാടത്തില്‍ ഇട്ട് ഗതാഗതം തടസ്സപ്പെടുത്തിയശേഷം മറ്റ് നടപടികളൊന്നും സ്വീകരിക്കാതെ അധികൃതര്‍ പോവുകയായിരുന്നു. ഈപാലം വഴിയുള്ള ഗതാഗതം നിലച്ചതോടെ പുതിയപാലത്തിലും ഇരിട്ടി നഗരത്തിലും ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

കഴിഞ്ഞ 4 ന് ഉച്ചയോടെയാണ് കൂറ്റന്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് ഇരിട്ടി പഴയപാലത്തിന്റെ മേലാപ്പിലെ ഉരുക്ക് ക്രോസ്ബാര്‍ തകര്‍ന്നത്. ലോഡിറക്കിയശേഷം ഇരിട്ടി വഴി തിരിച്ചുപോവുകയായിരുന്ന ഹരിയാന രജിസ്ട്രേഷന്‍ കണ്ടെയ്നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയിലെത്തിയ ലോറി പുതിയ പാലത്തിലൂടെ കടന്നുപോകുന്നതിന് പകരം പഴയപാലത്തില്‍ കയറി പാലത്തിന്റെ മേലാപ്പിലെ ക്രോസ് ബാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ ഇരു ഭാഗത്തെയും ബന്ധിപ്പിക്കുന്ന ഉരുക്ക് നിര്‍മ്മിതമായ ക്രോസ്ബാര്‍ തകര്‍ന്ന് പാലത്തിന്റെ നടുവിലേക്ക് തൂങ്ങി നില്‍ക്കുന്ന നിലയിലായി. ഇടിച്ച വാഹനം പാലത്തിന്റെ കവാടത്തില്‍ നിര്‍ത്തിയിട്ട് ഇതുവഴിയുള്ള ഗതാഗതം അധികൃതര്‍ തടസ്സപ്പെടുത്തുകയായിരുന്നു.

ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച 90 വര്‍ഷം പഴക്കമുള്ള പാലം പുതിയ പാലം നിര്‍മ്മിച്ചതോടെ പൈതൃക സ്മാരകമെന്ന നിലയില്‍ പൊതുമരാമത്ത് ഫണ്ടില്‍ അറ്റകുറ്റപ്പണി നടത്തിയാണ് ഗതാഗത യോഗ്യമാക്കിയത്. കാര്യമായ ബലക്ഷയമൊന്നുമില്ലാത്ത പാലം ഇനിയും പതിറ്റാണ്ടുകളോളം നിലനിര്‍ത്താന്‍ കഴിയും. തകര്‍ന്ന മേലാപ്പ് നന്നാക്കി ഗതാഗതയോഗ്യമാക്കുന്നതിനു പകരം ഇത് അടച്ചിടുകയാണ് പൊതുമരാമത്തു വകുപ്പ് ചെയ്തിരിക്കുന്നത്.

ഇരിട്ടി പട്ടണത്തില്‍ നിന്നും തളിപ്പറമ്പ്, ഉളിക്കല്‍ മേഖലയിലേക്ക് പോകുന്ന വാഹനങ്ങള്‍ മുഴുവന്‍ കടന്നു പോകാന്‍ വണ്‍വേയായി ഈ പാലമാണ് ഉപയോഗിച്ചിരുന്നത്. കൊട്ടിയൂര്‍ ഉത്സവം നടക്കുന്ന സാഹചര്യത്തില്‍ കാസര്‍കോഡ് മുതലുള്ള വാഹനങ്ങള്‍ ഇരിട്ടി വഴിയാണ് കടന്നു പോകുന്നത്. മാസങ്ങളായി ഇരിട്ടി പാലം കവലയിലെ ഓട്ടോമറ്റിക്ക് സിഗ്‌നല്‍ സംവിധാനവും കണ്ണടച്ച് കിടക്കുകയാണ്. ഇതോടൊപ്പം പഴയ പാലം അടച്ചിട്ടതും വലിയ ഗതാഗതക്കുരുക്കും അപകട ഭീഷണിയുമാണ് പാലത്തിലും നഗരത്തിലും ഉണ്ടാക്കുന്നത്.

Tags: Traffic jamsIritty BridgekannurIritty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

News

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

പുതിയ വാര്‍ത്തകള്‍

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.