Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കായംകുളത്ത് സിപിഎം പൊട്ടിത്തെറിയിലേക്ക്; ദേശാഭിമാനിക്ക് പണം പിരിക്കുന്നതും പാര്‍ട്ടി ഫണ്ടും ലെവിയും പിരിയ്‌ക്കുന്നതുമല്ല സംഘടനാ പ്രവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 09:04 pm IST
inAlappuzha

ആലപ്പുഴ: കായംകുളത്ത് സിപിഎം സ്ഥാനാര്‍ത്ഥി എ.എം. ആരീഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ തുടര്‍ന്ന് സിപിഎമ്മില്‍ ഭിന്നത രൂക്ഷമായി. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നാവായ കായംകുളത്തിന്റെ വിപഌവം എന്ന് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. ”കായംകുളത്ത് സിപിഎമ്മിനുള്ളില്‍ പുകഞ്ഞ് കൊണ്ടിരുന്ന ആ അഗ്‌നിപര്‍വതം പൊട്ടിയൊലിച്ചു… കായംകുളത്തെ പരാജയത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് വലിയ തല പുകക്കേണ്ട കാര്യമില്ല.

പ്രതിഭ എംഎല്‍എയ്‌ക്കെതിരെ നേതൃത്വത്തില്‍ ചിലരുടെ പിന്തുണയോടെ തുടങ്ങിയ ഉള്‍പ്പോര് മണ്ഡലത്തില്‍ ബാധിച്ചിട്ടുണ്ട്. എംഎല്‍എയുമായിട്ടുള്ള വ്യക്തിവിരോധം തീര്‍ക്കുന്നതിനായി ഏരിയാതല നേതാക്കള്‍ തുടങ്ങി വെച്ച കുരുക്ക് നിലവില്‍ നേതാക്കളുടെ കഴുത്തില്‍ തന്നെ മുറുകിയതിന്റെ ഫലമാണ് മണ്ഡലത്തില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ട കാരണങ്ങളില്‍ ഒന്ന്. മറ്റൊന്ന് ജില്ലാ, ഏരിയ, ലോക്കല്‍ നേതാക്കളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗൗരവമേറിയ അഴിമതി ആരോപണങ്ങള്‍ ആണ്. പൊതുസമൂഹത്തില്‍ പാര്‍ട്ടിക്കെതിരായി ഇത് അവമതിപ്പുളവാക്കി. പാര്‍ട്ടി നേതാക്കളുടെ അഴിമതി, വ്യഭിചാരം, ആഭിചാരം, ക്വട്ടേഷന്‍, ലഹരി മാഫിയാ ബന്ധം തുടങ്ങിയ വഴിക്ക് നീങ്ങിയപ്പോള്‍ ജനം കൈവിട്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യ ഘട്ടത്തില്‍ പത്തിയൂരില്‍ നിന്നുള്ള ഏരിയാ കമ്മറ്റിയംഗമായ ബിപിന്‍ സി. ബാബു കരീലക്കുളങ്ങരയിലെ സത്യന്‍ കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്തതായിരുന്നു എന്നത് പരാതിയായി തയ്യാറാക്കി ചാനലുകള്‍ക്ക് നല്‍കിയത് പത്തിയൂരില്‍ പാര്‍ട്ടിക്ക് കടുത്ത ദോഷമുണ്ടാക്കി. ഏരിയാ കമ്മിറ്റി അംഗങ്ങളായ അമ്മയും മകനും കൂടി ബിഡിജെഎസ് നേതാക്കളുമായി വീട്ടില്‍ വെച്ച് ചര്‍ച്ച നടത്തിയത് വാര്‍ത്തയായി ചാനലുകള്‍ക്ക് നല്‍കി നേതൃത്വവുമായി വിലപേശലിന് ശ്രമിച്ചതും വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയോടുള്ള വിശ്വാസം പാടെ തകര്‍ത്തു.

കായംകുളത്തെ അഹങ്കാരികളായ സിപിഎം നേതാക്കള്‍ ഒന്ന് മനസ്സിലാക്കിക്കോ, ദേശാഭിമാനിക്ക് പണം പിരിക്കുന്നതും പാര്‍ട്ടി ഫണ്ടും ലെവിയും പിരിയ്‌ക്കുന്നതുമല്ല സംഘടനാ പ്രവര്‍ത്തനം. ജനങ്ങളിലേക്ക് അടുക്കണം. അതിന് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവരോടൊപ്പം നില്‍ക്കണം.അതിനു നിന്നെയൊന്നും കൊള്ളുകയില്ല… കായംകുളത്തിന്റെ വിപ്ലവം ആഞ്ഞടിക്കുന്നു.

Tags: Loksabha Election 2024CPM Alappuzha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

Kerala

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

Kerala

കടുത്ത അവഗണന, അച്ഛനെ വരെ ആക്ഷേപിച്ചു; സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍

Kerala

ഇടതിനായി പഴയമുഖങ്ങള്‍ തന്നെ മത്സരിക്കും; ഐസക്ക്, സുധാകരന്‍, സുജാത എന്നിവരുടെ വഴിയടഞ്ഞു

Kerala

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതി സിപിഎമ്മില്‍ തിരികെയെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.