Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദിയ്‌ക്ക് എന്തുകൊണ്ട് വോട്ട് ചെയ്യണം? എന്നതിന് വാരണാസിയിലെ തെരുവില്‍ റൊട്ടി വില്‍ക്കുന്ന സ്ത്രീ പറയുന്ന കാരണങ്ങള്‍ ഇതെല്ലാമാണ്

വാരണാസിയിലെ ബനാറസില്‍ തെരുവില്‍ റൊട്ടിയും പരിപ്പുകറിയും വില്‍ക്കുന്ന സ്ത്രീയെ മലയാളത്തിലെ ഒരു ടെലിവിഷന്‍ ചാനലിന്റെ രണ്ട് റിപ്പോര്‍ട്ടമാര്‍ കണ്ടപ്പോള്‍ അവര്‍ മോദിയെക്കുറിച്ച് പറയുന്നത് കേട്ട് ഈ മലയാളി യുവാക്കള്‍ ഞെട്ടി.

Janmabhumi Online by Janmabhumi Online
Jun 2, 2024, 07:43 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

വാരണാസിയിലെ ബനാറസില്‍ തെരുവില്‍ റൊട്ടിയും പരിപ്പുകറിയും വില്‍ക്കുന്ന സ്ത്രീയെ മലയാളത്തിലെ ഒരു ടെലിവിഷന്‍ ചാനലിന്റെ രണ്ട് റിപ്പോര്‍ട്ടമാര്‍ കണ്ടപ്പോള്‍ അവര്‍ മോദിയെക്കുറിച്ച് പറയുന്നത് കേട്ട് ഈ മലയാളി യുവാക്കള്‍ ഞെട്ടി. അക്ഷരാഭ്യാസമില്ലാത്തതെന്ന് കരുതിയ, താഴേക്കിടയിലുള്ള ആ സ്ത്രീ മോദിയ്‌ക്ക് അനുകൂലമായി നിരത്തുന്ന ന്യായവാദങ്ങള്‍ അവരുടെ സ്വന്തം ജീവിതത്തിലെ അനുഭവങ്ങളാണ്.

ആ കടയില്‍ നിന്നും റൊട്ടിയും പരിപ്പും തിന്നുന്നതിനിടയില്‍ യുവാക്കള്‍ വാരണാസിയിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എങ്ങിനെയുണ്ട് മോദിജി എന്ന് ചോദിച്ചു. ഉടനെ സ്ത്രീയുടെ മറുപടി വന്നു- “മോദിജി വളരെ നന്നായി ജോലി ചെയ്യുന്നു”. ‘പാവങ്ങളായ നിങ്ങളെപ്പോലുള്ളവര്‍ക്ക് മോദിജി എന്തു ചെയ്തു?’ എന്ന ചോദ്യത്തിന് വഴിക്ക് വഴിക്കാണ് സ്ത്രീയുടെ ഉത്തരം എത്തിയത്:”ഞങ്ങള്‍ക്ക് വീടില്ലായിരുന്നു. പക്ഷെ സ്ഥലമുണ്ടായിരുന്നു. മോദിജി രണ്ടരലക്ഷം തന്നു. വീടുവെച്ചു. അപകടമുണ്ടായാല്‍ അഞ്ച് ലക്ഷം മരുന്നിനും ചികിത്സയ്‌ക്കും നല്‍കും. ആയുഷ്മാന്‍ കാര്‍ഡിലൂടെയാണ് ഈ സഹായം. ”

“വാരണാസിയില്‍ വികസനം എങ്ങിനെ?” എന്നതായിരുന്നു അടുത്ത ചോദ്യം. “വാരണാസിയില്‍ ഇടനാഴി ഉണ്ടാക്കി. റോഡുകള്‍ വികസിപ്പിച്ചു. നദിയോരം വൃത്തിയാക്കി. പണ്ട് ഇതുപോലെ വൃത്തിയില്ലായിരുന്നു. “. അപ്പോഴേക്കും സ്ത്രീയുടെ മകള്‍ പുറത്തുവന്നു. “മോദിജി ചെയ്യുന്നത് മറ്റാര്‍ക്കും ചെയ്യാന്‍ ആകില്ല” എന്നായിരുന്നു പെണ്‍കുട്ടിയുടെ ഉത്തരം. എല്ലാവരും രാഷ്‌ട്രീയത്തില്‍ സ്വന്തം കാര്യം നോക്കും. മോദിജി ജനങ്ങളുടെ കാര്യം നോക്കും. കോളെജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം ലാപ് ടോപ് നല്‍കി”- ഇങ്ങിനെ പോകുന്നു പെണ്‍കുട്ടിയുടെ മറുപടി.

കന്യാകുമാരിയില്‍ 45 മണിക്കൂര്‍ നീണ്ട ധ്യാനത്തില്‍ ഇരുന്നതിനാല്‍ മോദിക്ക് വാരണാസിയില്‍ പോളിംഗ് ദിനത്തില്‍ പോകാന്‍ കഴിഞ്ഞില്ല. ആ ചുമതല അമിത് ഷായെ ഏല്‍പിക്കുകയായിരുന്നു. കാരണം വിജയം ഇവിടെ സുനിശ്ചിതമാണ്. ഭൂരിപക്ഷം എത്ര കൂടി എന്നേ നോക്കാനുള്ളൂ.

 

 

Tags: bjpNDAvaranasiModi3.0#LokSabhaElections2024exitpolls#Electionresults
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍ഡിഎയുടേത് പുതിയ കാഴ്ചപ്പാട് പങ്കുവെക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി: രാജീവ് ചന്ദ്രശേഖര്‍

Kerala

എന്‍ഡിഎ നിലമ്പൂരില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും: അഡ്വ. മോഹന്‍ ജോര്‍ജ്

Kerala

നിലമ്പൂരിൽ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാ‍ർത്ഥി അഡ്വ.മോഹൻ ജോർജ്ജ്

India

‘ മമത ദീദി മുസ്ലീം പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു , ഹിന്ദുക്കളെ കുരുതി കൊടുത്തു , ഇനി അനുവദിക്കില്ല : തുറന്നടിച്ച് അമിത് ഷാ

Kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള നീക്കത്തില്‍ നിന്ന് പിന്മാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

പുതിയ വാര്‍ത്തകള്‍

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ആ ഭീഷണി മനസിലിരിക്കട്ടെ : ബ്രഹ്മപുത്രയുടെ ഒഴുക്ക് ചൈന തടഞ്ഞാലും ഇന്ത്യയ്‌ക്ക് ഗുണമേയുള്ളു : പാക്ക് ഭീഷണിക്ക് മറുപടിയുമായി ഹിമന്ത ബിശ്വ ശർമ

ഡിഎംകെ എംപിയായ കനിമൊഴി. വിദേശത്ത് ഇന്ത്യയെ ന്യായീകരിക്കാന്‍ എത്തിയ പ്രതിപക്ഷപാര്‍ട്ടികളുടെ സംഘത്തിലെ അംഗമായിരുന്നു കനിമൊഴി

ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ്? എന്‍ജിഒകള്‍ ചോദ്യങ്ങളുമായി നുഴഞ്ഞുകയറുന്നു…ഹിന്ദി എന്ന് പറയാതെയുള്ള കനിമൊഴിയുടെ ഭഭബയ്‌ക്ക് കയ്യടി

മുടി വെട്ടിയില്ലെന്ന് കാട്ടി 14 പ്ലസ് ടു വിദ്യാര്‍ത്ഥികളെ ക്ലാസിന് പുറത്താക്കിയെന്ന് പരാതി

പത്ത് ലക്ഷത്തോളം തേനീച്ചകളുമായി പോയ ട്രക്ക് മറിഞ്ഞു ; പ്രദേശത്തുനിന്ന് മാറിനിൽക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ലവ് ജിഹാദിനെതിരെ പൊരുതുന്ന കേരളത്തിലെ ക്രിസ്തീയ സംഘടനയായ കാസയുടെ ലോഗോ (വലത്ത്)

ഇന്ത്യ മുഴുവന്‍ തുര്‍ക്കിയെ എതിര്‍ക്കുമ്പോള്‍ കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കും ഇസ്ലാമിക സ്ഥാപനങ്ങള്‍ക്കും തുര്‍ക്കിയുമായി ബന്ധമെന്ന് കാസ

30 വർഷമായി വൈദ്യുതി മോഷണം നടത്തിയ ജലാലുദീനെ പിടികൂടി ; അനധികൃത കണക്ഷനുകൾ വഴി വൈദ്യുതി നൽകിയത് 750 വീടുകൾക്ക് ; സമ്പാദിച്ചത് 12 കോടി

ഇന്ത്യൻ മാര്യേജ് സർട്ടിഫിക്കറ്റിന് ഒരു കാലാവധി വേണോ? വിചിത്രമായ ആശയവുമായി പി ഡബ്ല്യു ഡി (PWD) ട്രയിലർ.

തമിഴ്‌നാടിനെ കൈവിട്ട് വമ്പന്‍കമ്പനികള്‍, ആന്ധ്രയില്‍ 10,000 കോടിയുടെ പുതിയ വ്യവസായങ്ങള്‍ക്കു വഴിതുറക്കുന്നു

വാതിലിൽ ഇതൊക്കെ ചെയ്തോളൂ, വീട്ടിൽ ഐശ്വര്യവും സൗഭാഗ്യവും താനെ വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies