Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയ്‌ക്ക് എന്തുകൊണ്ട് വോട്ട് ചെയ്യണം? എന്നതിന് വാരണാസിയിലെ തെരുവില്‍ റൊട്ടി വില്‍ക്കുന്ന സ്ത്രീ പറയുന്ന കാരണങ്ങള്‍ ഇതെല്ലാമാണ്

വാരണാസിയിലെ ബനാറസില്‍ തെരുവില്‍ റൊട്ടിയും പരിപ്പുകറിയും വില്‍ക്കുന്ന സ്ത്രീയെ മലയാളത്തിലെ ഒരു ടെലിവിഷന്‍ ചാനലിന്റെ രണ്ട് റിപ്പോര്‍ട്ടമാര്‍ കണ്ടപ്പോള്‍ അവര്‍ മോദിയെക്കുറിച്ച് പറയുന്നത് കേട്ട് ഈ മലയാളി യുവാക്കള്‍ ഞെട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2024, 07:43 pm IST
in India

വാരണാസിയിലെ ബനാറസില്‍ തെരുവില്‍ റൊട്ടിയും പരിപ്പുകറിയും വില്‍ക്കുന്ന സ്ത്രീയെ മലയാളത്തിലെ ഒരു ടെലിവിഷന്‍ ചാനലിന്റെ രണ്ട് റിപ്പോര്‍ട്ടമാര്‍ കണ്ടപ്പോള്‍ അവര്‍ മോദിയെക്കുറിച്ച് പറയുന്നത് കേട്ട് ഈ മലയാളി യുവാക്കള്‍ ഞെട്ടി. അക്ഷരാഭ്യാസമില്ലാത്തതെന്ന് കരുതിയ, താഴേക്കിടയിലുള്ള ആ സ്ത്രീ മോദിയ്‌ക്ക് അനുകൂലമായി നിരത്തുന്ന ന്യായവാദങ്ങള്‍ അവരുടെ സ്വന്തം ജീവിതത്തിലെ അനുഭവങ്ങളാണ്.

ആ കടയില്‍ നിന്നും റൊട്ടിയും പരിപ്പും തിന്നുന്നതിനിടയില്‍ യുവാക്കള്‍ വാരണാസിയിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എങ്ങിനെയുണ്ട് മോദിജി എന്ന് ചോദിച്ചു. ഉടനെ സ്ത്രീയുടെ മറുപടി വന്നു- “മോദിജി വളരെ നന്നായി ജോലി ചെയ്യുന്നു”. ‘പാവങ്ങളായ നിങ്ങളെപ്പോലുള്ളവര്‍ക്ക് മോദിജി എന്തു ചെയ്തു?’ എന്ന ചോദ്യത്തിന് വഴിക്ക് വഴിക്കാണ് സ്ത്രീയുടെ ഉത്തരം എത്തിയത്:”ഞങ്ങള്‍ക്ക് വീടില്ലായിരുന്നു. പക്ഷെ സ്ഥലമുണ്ടായിരുന്നു. മോദിജി രണ്ടരലക്ഷം തന്നു. വീടുവെച്ചു. അപകടമുണ്ടായാല്‍ അഞ്ച് ലക്ഷം മരുന്നിനും ചികിത്സയ്‌ക്കും നല്‍കും. ആയുഷ്മാന്‍ കാര്‍ഡിലൂടെയാണ് ഈ സഹായം. ”

“വാരണാസിയില്‍ വികസനം എങ്ങിനെ?” എന്നതായിരുന്നു അടുത്ത ചോദ്യം. “വാരണാസിയില്‍ ഇടനാഴി ഉണ്ടാക്കി. റോഡുകള്‍ വികസിപ്പിച്ചു. നദിയോരം വൃത്തിയാക്കി. പണ്ട് ഇതുപോലെ വൃത്തിയില്ലായിരുന്നു. “. അപ്പോഴേക്കും സ്ത്രീയുടെ മകള്‍ പുറത്തുവന്നു. “മോദിജി ചെയ്യുന്നത് മറ്റാര്‍ക്കും ചെയ്യാന്‍ ആകില്ല” എന്നായിരുന്നു പെണ്‍കുട്ടിയുടെ ഉത്തരം. എല്ലാവരും രാഷ്‌ട്രീയത്തില്‍ സ്വന്തം കാര്യം നോക്കും. മോദിജി ജനങ്ങളുടെ കാര്യം നോക്കും. കോളെജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം ലാപ് ടോപ് നല്‍കി”- ഇങ്ങിനെ പോകുന്നു പെണ്‍കുട്ടിയുടെ മറുപടി.

കന്യാകുമാരിയില്‍ 45 മണിക്കൂര്‍ നീണ്ട ധ്യാനത്തില്‍ ഇരുന്നതിനാല്‍ മോദിക്ക് വാരണാസിയില്‍ പോളിംഗ് ദിനത്തില്‍ പോകാന്‍ കഴിഞ്ഞില്ല. ആ ചുമതല അമിത് ഷായെ ഏല്‍പിക്കുകയായിരുന്നു. കാരണം വിജയം ഇവിടെ സുനിശ്ചിതമാണ്. ഭൂരിപക്ഷം എത്ര കൂടി എന്നേ നോക്കാനുള്ളൂ.

 

 

Tags: bjpNDAvaranasiModi3.0LokSabhaElections2024exitpollsElectionresults
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.