Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കല്‍പ കാലഗണനയും ഗ്രഹപരിക്രമണവും

പുതിയ സൃഷ്ടിയുടെ ആരംഭം-2

പ്രസന്നന്‍.ബി by പ്രസന്നന്‍.ബി
May 28, 2024, 07:07 pm IST
in Samskriti

ഇനി അതിന്റെ കാലഗണനയിലേക്കു കടക്കാം. ഇവിടെ പരിക്രമണം എറ്റവും കുറവുള്ള ഗ്രഹം ബുധനാണ്. 88 ദിവസംകൊണ്ട് പരിക്രമണം പൂര്‍ത്തിയാക്കും. ഈ അവസ്ഥയില്‍ മറ്റു ഗ്രഹങ്ങള്‍ അതിന്റേതായ പാതയില്‍ പരിക്രമണം അതതു കാലയളവ് അനുസരിച്ചു തുടരും. അടുത്തതായി പരിക്രമണം പൂര്‍ത്തിയാക്കുക ശുക്രനാണ്. 225 ദിവസം. ഈ അവസരത്തില്‍ ആദ്യരേഖയില്‍ ഒരുഗ്രഹവും ഉണ്ടാകില്ല. അങ്ങനെ ഓരോ ഗ്രഹവും തുടങ്ങിയിടത്ത് എത്തുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന ഒരു ഗ്രഹവും ആ രേഖയില്‍ കാണണമെന്നില്ല. അതു സ്വാഭാവികം. ഇങ്ങനെ തുടര്‍ച്ചയായി പരിക്രമണം പൂര്‍ത്തീകരിക്കവേ പല സന്ദര്‍ഭങ്ങളിലും പല ഗ്രഹങ്ങള്‍ നേര്‍ക്കുനേര്‍ വരുകയും എണ്ണം കൂടുന്നതനുസരിച്ച് ഭൂമിയില്‍ പ്രകൃതിക്ഷോഭം സംജാതമാകും. ഇങ്ങനെ ആവര്‍ത്തിച്ച് ആ നിമിഷം വന്നെത്തും. അങ്ങനെ ലോകാവസാനത്തിന്റെ മൂര്‍ദ്ധന്യതയില്‍ എത്തും.

നവഗ്രഹങ്ങളുടെ പരിക്രമണ ദിനങ്ങള്‍ അതാതിന്റെതായി മുകളില്‍ പ്രസ്താവിച്ചത് ഓര്‍ക്കുക. ഇവ ഒരിടത്തുനിന്നു തുടങ്ങി ഒരിടത്ത് എല്ലാംകൂടി തിരിച്ചെത്തുന്ന നാള്‍ എങ്ങനെ കണ്ടുപിടിക്കാമെന്നു നോക്കാം. ഒരുദാഹരണത്തിലൂടെ മനസ്സിലാക്കാം. ഒരു ഗ്രഹം അഞ്ചു ദിവസംകൊണ്ടും മറ്റൊന്ന് പത്തുദിവസവും മുന്നാമത്തേത് പതിനഞ്ചു ദിവസവുമെടുത്ത് വ്യത്യസ്തമായ പരിക്രമണപാതയില്‍ ഒരു രേഖയില്‍ തുടങ്ങി പരിക്രമണം നടത്തുമ്പോള്‍ വീണ്ടും എത്രാമത്തെ ദിവസം മൂന്നും അതേയിടത്ത് ഒന്നിക്കും?. അതറിയാന്‍ അവയുടെ ല.സാ.ഗു എടുത്താല്‍ മതി. അതു മുപ്പതാണ്. ഇതേരീതിയില്‍ നമ്മുടെ ഗ്യാലക്‌സിയിലെ ഒന്‍പതു ഗ്രഹങ്ങളുടെയും പരിക്രമണദിനങ്ങളുടെ ഏറ്റവും കുറഞ്ഞ സാധാരണ ഗുണിതമെടുത്ത് 365 കൊണ്ട് ഹരിച്ചാല്‍ വര്‍ഷങ്ങളായിക്കിട്ടും. ഒന്‍പതു ഗ്രഹവും ഒരേസമയം തിരിച്ചെത്തുന്ന വര്‍ഷമായിരിക്കുമത്. ഇവിടെ അങ്ങനെ കിട്ടുന്ന സംഖ്യയാണ് 46,23,22,836 കോടി വര്‍ഷം. നാല്‍പ്പത്താറുകോടി ഇരുപത്തിമൂന്നുലക്ഷത്തി ഇരുപത്തീരായിരത്തി എമ് കോടി വര്‍ഷം. അതായത് 4623 ട്രില്യണ്‍ വര്‍ഷം. സൂര്യന്‍ അതിന്റെ കേന്ദ്രത്തെ ഒന്നു വലം വെക്കാന്‍ 22 മുതല്‍ 25 മില്യണ്‍ വരെ വര്‍ഷമാണെടുക്കുന്നത്. 25 മില്യണ്‍ എടുത്താലും നൂറുകോടി പ്രാവശ്യം വലംവെച്ചാലെ ഈ ഒരു പ്രതിഭാസം ഉണ്ടാകൂ. ചിന്തിക്കുക! നമ്മുടെ പൂര്‍വ്വികര്‍ അന്നു ചിന്തിച്ചു കൂട്ടിയ കാര്യങ്ങള്‍!. ഇത് ഡിഗ്രിയളവിലും കാണാം. ഒരുഡിഗ്രിയില്‍ ഒരു ഗ്രഹം സഞ്ചരിക്കുന്ന ദിവസമെടുത്ത് മൊത്തം തിരിച്ചെത്താനെത്ര ഡിഗ്രി സഞ്ചരിക്കണം എന്ന് ഇതേ രീതിയില്‍ കാണുകയും ഇപ്പോഴത്തെ ഗ്രഹനില നോക്കി തുടക്കവും ഒടുക്കവും കാണാവുന്നതുമാണ്.

ഒരു ബ്രഹ്മായുസ് അവര്‍ കൃത്യമായിപ്പറഞ്ഞു. അത്രയുംകാലം പ്രപഞ്ചം ശൂന്യമായി കിടക്കുമെന്നും പിന്നെ അടുത്ത ബ്രഹ്മാവിന്റെ തുടക്കമെന്നും പറഞ്ഞു. ഇതു കൂലംകഷമായിചിന്തിക്കണം! ഗ്രഹങ്ങള്‍ എല്ലാം അതാതു പരിക്രമണരേഖയില്‍ നേര്‍രേഖയിലെത്തിയ കണക്ക് നാം കണ്ടു. എന്നാല്‍ ആ മുഹൂര്‍ത്തത്തിലല്ല ഈ അസന്തുലിതാവസ്ഥ സംഭവിക്കുക.അതിനു മുന്നേ തുടങ്ങി മൂര്‍ദ്ധന്യാവസ്ഥയിലെത്തി വീണ്ടും അത്രയും കാലം കഴിഞ്ഞേ ഒരു സന്തുലനാവസ്ഥയിലേക്ക് എത്തൂ. ഈ കാലമത്രയും പ്രപഞ്ചം ശൂന്യമായി കിടക്കുമെന്നും തുടര്‍ന്നുള്ള വിവരത്തെപ്പറ്റിയും അവര്‍ വിശദീകരിക്കുന്നു. അങ്ങനെയെങ്കില്‍ ഓരോഗ്രഹങ്ങളേയും നക്ഷത്രങ്ങളെയും കുറിച്ചുള്ള അവരുടെ അറിവ് എത്ര മഹത്തരമായിരുന്നുവെന്ന് നാം ചിന്തിക്കണം. വരുണന്‍, യമന്‍(നെപ്ട്യൂണ്‍, പ്ലൂട്ടോ) എന്നീ ഗ്രഹങ്ങളും അവയുടെ പരിക്രമണകാലവും അന്നേ നിശ്ചയിച്ചിരുന്നു. ഒന്നും രണ്ടും പുരുഷായുസ്സിനു മേലെയാണവയുടെ പരിക്രമണ കാലമെന്നതും ഓര്‍ക്കണം! ഒരു ബ്രഹ്മായുസ്സിനിടയിലെ യുഗം, ചതുര്‍യുഗം, മന്വന്തരം, കല്പം, തുടങ്ങിയ കാലങ്ങള്‍, നവഗ്രഹങ്ങളില്‍ ചിലതിന്റെ പരിക്രമണത്തിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ചുള്ള സംഗമങ്ങളും അവയുടെ അപ്പോഴത്തെ അസന്തുലിതാവസ്ഥയുടെ പ്രത്യാഘാതങ്ങളെ പഠിച്ചു ചിന്തിച്ചു തരംതിരിച്ച് എഴുതിയവയാണെന്നു മനസ്സിലാക്കണം.

പുരാണേതിഹാസങ്ങളെ പഠിക്കുമ്പോള്‍ അവയെ ഉള്‍ക്കൊണ്ടു പഠിച്ചാല്‍ ഓരോ ഏടിലും ചിന്തയെ ഉദ്ദീപിപ്പിക്കുന്നതായ അനേകവിഷയങ്ങള്‍ പൊന്തിവരുന്നതു കാണാം. കഥ മാത്രം വായിക്കുന്നവര്‍ അറിയണം ഈ വിശ്വരൂപവും ബ്രഹ്മാവിന്റെ നാലുതലയോടുകൂടിയ രൂപവും വ്യാസനോ, മറ്റ് ഋഷീശ്വരന്മാരോ വരച്ചു കാട്ടിയിരുന്നില്ല.

ഏതൊരുവിഷയത്തിലെ പണ്ഡിതനും വേറൊരു വിഷയത്തില്‍ പാമരനാകുന്ന അവസ്ഥയിലാണ് ഇന്നത്തെ ബുദ്ധിജീവി ചമയുന്ന വിമര്‍ശകര്‍. അവരുടെ കൈയില്‍ സ്വന്തമായി ഒന്നുമില്ല. മറ്റുള്ളവരുടെ വാലില്‍തൂങ്ങി എങ്ങനെ കാലംകഴിക്കും. മറ്റു മതങ്ങളെ കണ്ണുമടച്ച് പഴിക്കാതെ ചെറുതാണെങ്കിലും അതിലെ ആശയം തന്റേതില്‍ ഇല്ലെങ്കില്‍ അതും സ്വീകരിക്കാം. അതിനു മുന്നേ തന്റെ മതം വ്യക്തമായി പഠിക്കണം. അങ്ങനെ പഠിച്ചിരുന്നുവെങ്കില്‍ ഒരു മതതീവ്രവാദവും ഇവിടെ ഉടലെടുക്കുമായിരുന്നില്ല.

Tags: AstrologyDevotionalHinduismപുതിയ സൃഷ്ടിയുടെ ആരംഭം-2planetary rotation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (13 മെയ് 2026) – AI ജ്യോതിഷം

Astrology

സാമ്പത്തികമായ ഉന്നതി; ഗ്രഹഗതിയും വിധിഫലങ്ങളും, നിങ്ങളുടെ ഇന്നത്തെ സമ്പൂർണ്ണ രാശിഫലം

Samskriti

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

Samskriti

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

Astrology

സാമ്പത്തിക വെല്ലുവിളികളും ഭാഗ്യാനുഭവങ്ങളും: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (10 മെയ് 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.