Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍പ്പഭയം നീങ്ങാന്‍ ആസ്തികോപാഖ്യാനം-1

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 06:46 pm IST
in Samskriti

ഭൂവാസികളായ സര്‍പ്പത്താന്‍മാരും, ആകാശസഞ്ചാരികളായ നാഗത്താന്മാരും അനുദിനം വര്‍ദ്ധിച്ച്,പരസ്പരം കലഹിച്ചു കൊണ്ടിരുന്നപ്പോള്‍ ആദിശേഷന്‍ സ്വന്തം വര്‍ഗ്ഗങ്ങളുടെ ഇടയില്‍ നിന്നും മനസുമടുത്ത് ഒഴിഞ്ഞു പോയി.

തപസ്സില്‍ മുഴുകിയ അനന്തനാഗം ബ്രഹ്മദേവന്റെ അനുഗ്രഹത്താല്‍ തന്റെ സഹസ്രഫണങ്ങളില്‍ ഒരു കടുകുമണിയുടെ ലാഘവത്തോടെ ഈ ഭൂമണ്ഡലം താങ്ങി പാതാളത്തില്‍ വസിച്ചു. ജ്യേഷ്ഠന്റെ അഭാവത്തില്‍ വാസുകി, സര്‍പ്പരാജാവായി അഭിഷേകം ചെയ്യപ്പെട്ടു.

തക്ഷകന്റെ ദംശനമേറ്റ് തന്റെ പിതാവ് പരീക്ഷിത്ത് പരലോകം പൂകിയതില്‍, പുത്രനായ ജനമേജയന്‍ ഒരേസമയം ദുഖിതനും പ്രതികാരദാഹിയുമായിത്തീര്‍ന്നു. ഋത്വിക്കുകളുടെ അഭിപ്രായപ്രകാരം അദ്ദേഹം വേദകല്പിതമായ ‘സര്‍പ്പസത്രം ‘ആരംഭിച്ചു. യാഗശാലയില്‍ ഋത്വിക്കുകള്‍ മന്ത്രംചൊല്ലി സര്‍പ്പങ്ങളെ ആവാഹിച്ചുകൊണ്ടിരുന്നു. അനവധി സര്‍പ്പങ്ങള്‍ ഹോമാഗ്‌നിയില്‍ വീണ് വെന്തു വെണ്ണീറായി. കദ്രുസുതന്മാര്‍ ജനമേജയ രാജാവിന്റെ സര്‍പ്പസത്രത്തില്‍ പെട്ടു വെന്തു വെണ്ണീറാവുന്നതിനു മാതൃശാപവും മൂലമായി.

ഇതെല്ലാമറിഞ്ഞ് സര്‍പ്പശ്രേഷ്ഠന്‍ വാസുകി ചിന്തിതനായി. പ്രജകളെ രക്ഷിക്കാന്‍ വഴി കാണാതെ അദ്ദേഹം ദുഃഖിച്ചു. സര്‍പ്പസത്രത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ പന്നഗങ്ങള്‍ പല വഴികളും ആരാഞ്ഞു. എന്നാല്‍ അതൊന്നും സര്‍പ്പസത്രം അവസാനിപ്പിക്കുവാന്‍ പര്യാപ്തമായിരുന്നില്ല.സര്‍പ്പങ്ങളുടെ അഭിപ്രായങ്ങള്‍ പ്രായോഗികമല്ലാതിരുന്നതുകൊണ്ട് വാസുകി അതെല്ലാം തിരസ്‌ക്കരിച്ചു. ദൃഢചിത്തനായ ജനമേജയ രാജന്റെ സര്‍പ്പസത്രം അത്ര എളുപ്പത്തില്‍ അവസാനിപ്പിക്കുവാന്‍ ആരാലും സാധ്യമെല്ലന്ന് വാസുകിക്ക് നന്നായറിയാമായിരുന്നു.

യായാവര വംശജാതനായ ജരല്‍ക്കാരു മുനിയില്‍ നിന്നും തന്റെ സഹോദരിക്ക് പിറക്കുന്ന പുത്രന് സര്‍പ്പസത്രം തടയുവാന്‍ കഴിയുമെന്ന് ബ്രഹ്മദേവന്‍ പ്രവചിച്ചിരുന്ന കാര്യം അപ്പോള്‍ പന്നഗശ്രേഷ്ഠന്‍ ഓര്‍മ്മിച്ചു. എത്രയും വേഗം മുനിയെ കണ്ടു പിടിച്ച് സഹോദരിയുടെ വിവാഹം നടത്തുവാന്‍ വാസുകി ശ്രമം തുടങ്ങി. വാസുകിയാല്‍ നിയോഗിക്കപ്പെട്ട നാഗങ്ങള്‍ ജരല്‍ക്കാരുമുനിയെ തേടി നടന്നു.

മഹാതപസ്വിയും, വേദപാരംഗതനുമായ മുനി ദാമ്പത്യ ജീവിതം ആഗ്രഹിക്കാതെ വിരക്തിപൂണ്ടു ദേശാടനം ചെയ്തു കാലം കഴിക്കുകയായിരുന്നു. ഇതിനിടയില്‍ തന്റെ പിതൃക്കള്‍ മോക്ഷം കിട്ടാതെ വലയുന്നതു കണ്ട്, മുനി അവരുടെ ദുര്‍ദശയുടെ കാരണം തിരക്കി.തങ്ങളുടെ വംശത്തില്‍ പിതൃ കര്‍മ്മങ്ങള്‍ ചെയ്യാന്‍ സന്തതികളില്ലാത്തതു കൊണ്ടാണ് ഇപ്രകാരം വിഷമം അനുഭവിക്കേണ്ടി വന്നതെന്ന് അവര്‍ പറഞ്ഞു. ‘അപുത്രസ്യ ഗതിര്‍ന്നാസ്തി’എന്നാണല്ലോ. അതുകൊണ്ട് മുനിക്കും, മൂന്നു തലമുറയിലുള്ള പിതൃക്കള്‍ക്കും ഊര്‍ധ്വഗതി ലഭിക്കുവാന്‍ എത്രയും വേഗം വിവാഹം ചെയ്ത് പുത്രോല്‍പ്പാദനം നടത്തണം എന്ന് പിതൃക്കള്‍ ഉപദേശിച്ചു.

(തുടരും)

Tags: DevotionalHinduismAstikopakhayanamsnakesആസ്തികോപാഖ്യാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

Samskriti

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

Samskriti

രാമായണ അറിവുകള്‍: സീതാദുഃഖം കിളിപ്പാട്ട്

രാമാഭിഷേകം മുടക്കാനുള്ള മാര്‍ഗം മന്ഥര കൈകേയിക്ക് ഉപദേശിക്കുന്നു
Samskriti

ചിത്രരാമായണം -4: ശ്രീരാമാഭിഷേകാരംഭം

Samskriti

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പുതിയ വാര്‍ത്തകള്‍

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.