Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അരുണാചലത്തില്‍ ഗുരുദേവന്‍ രചിച്ച നിര്‍വൃതി പഞ്ചകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 06:26 pm IST
inSamskriti

ശ്രീനാരായണ ഗുരുദേവനും ഭഗവാന്‍ രമണ മഹര്‍ഷിയും1916ല്‍ തിരുവണ്ണാമലയില്‍ വച്ച് കൂടിക്കണ്ടിരുന്നു. സ്വയം തിരിച്ചറിഞ്ഞ രണ്ടു ഭവ്യാത്മാക്കളുടെ കൂടിക്കാഴ്‌ച്ച ആയിരുന്നു അത്. ഗുരുദേവന്‍ ആരെയെങ്കിലും അങ്ങോട്ടു ചെന്നു സന്ദര്‍ശിക്കുന്നത് അത്യപൂര്‍വ്വമായിരുന്നു. അങ്ങനെ ഒരു സന്ദര്‍ശനമായിരുന്നു ഇത്.

ബ്രഹ്മസാരമറിഞ്ഞ രണ്ട് അവധൂതര്‍ തമ്മിലുള്ള ഇത്തരം കൂടിക്കാഴ്‌ച്ച ചരിത്രഗതിയില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. ബ്രഹ്മത്തെ അറിഞ്ഞ് ബ്രഹ്മം തന്നെ ആയിമാറിയ ആ അവധൂതര്‍ക്ക് പരസ്പരമറിയാന്‍ വാക്കുകള്‍ വേണ്ടിവന്നില്ലത്രേ. മൗനംകൊണ്ടായിരുന്നു ഇരുവരുടേയും വാചാല വിനിമയം.

മഹത്തുക്കളുടെ കൂടിക്കാഴ്‌ച്ചയില്‍ അവിസ്മരണീയമായ ഈടിരിപ്പുകള്‍ എന്തെങ്കിലും ലോകത്തിനു കിട്ടും. സായാഹ്നത്തില്‍ രമണാശ്രമത്തിലെ ചെമ്പകത്തണലില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍ ഗുരുദേവന്‍ സ്വാമി വിദ്യാനന്ദനു പറഞ്ഞുകൊടുത്ത് എഴുതിച്ച കൃതിയായ ‘നിര്‍വൃതി പഞ്ചകം’- ആണ് ഈ കൂടിക്കാഴ്‌ച്ചയുടെ ഈടിരിപ്പ്.

രമണ മഹര്‍ഷി അനുഭവിച്ചിരുന്ന ബ്രഹ്മ നിര്‍വൃതിയുടെ ആഴം മനസ്സിലാക്കി മഹര്‍ഷിക്കുള്ള ആദരവായാണ് ഗുരുദേവന്‍ ‘നിര്‍വൃതി പഞ്ചകം’ രചിച്ചത്. ഗുരുദേവന്‍ അരുണാചലം വിട്ട് പോകുന്നതിനു മുമ്പ് സ്വാമി വിദ്യാനന്ദ രമണ മഹര്‍ഷിക്ക് ഈ കാവ്യം കൈമാറി. പിന്നീട് ഗുരുദേവന്റെ ആത്മോപദേശ ശതകം വായിച്ചു കേട്ടപ്പോള്‍ രമണ മഹര്‍ഷി എഴുന്നേറ്റു നിന്ന് പെരിയോര്‍കള്‍, പെരിയോര്‍കള്‍ മഹാപുരുഷന്‍, മഹാപുരുഷന്‍) എന്നാണ് വിളിച്ചുപറഞ്ഞത്.

നിര്‍വൃതി പഞ്ചകം പേരു സൂചിപ്പിക്കും പോലെ ആത്മാനുഭൂതി നുകര്‍ന്ന മഹര്‍ഷിവര്യന്റെ പ്രശാന്താവസ്ഥയെക്കുറിച്ചുള്ള അഞ്ചു ശ്ലോകങ്ങളാണ്. ഈ ഗുരുദേവകൃതിയും അതിന്റെ സാമാന്യാര്‍ത്ഥവും ഒന്നു പരിചയപ്പെടുത്തുകയാണ് ഇവിടെ.

നിര്‍വൃതി പഞ്ചകം

കിം നാമ ദേശഃ കാ ജാതിഃ
പ്രവൃത്തിഃ കാ കിയദ് വയഃ
ഇത്യാദി വാദോപരതിര്‍
യസ്യ തസൈ്യവ നിര്‍വൃതിഃ

എന്താണു നിങ്ങളുടെ പേര്? നിങ്ങള്‍ എവിടെ നിന്ന് വരുന്നു? എന്താണ് നിങ്ങളുടെ ജാതി? നിങ്ങളുടെ തൊഴില്‍ എന്താണ്? നിങ്ങള്‍ക്ക് എത്രവയസ്സുണ്ട്? ഇത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തനായവന്‍ മാത്രം പ്രശാന്തിയെ പ്രാപിക്കുന്നു.

ആഗച്ഛ ഗച്ഛ മാ ഗച്ഛ
പ്രവിശ ക്വ നു ഗച്ഛസി
ഇത്യാദി വാദോപരതിര്‍
യസ്യ തസൈ്യവ നിര്‍വൃതിഃ

വരൂ! പോകൂ! പോകരുത്! അകത്തേയ്‌ക്ക് വരൂ! നിങ്ങള്‍ എവിടെ പോകുന്നു? അത്തരം ചര്‍ച്ചകളില്‍ നിന്ന് മുക്തനായവന്‍ മാത്രം ശാന്തത പ്രാപിക്കുന്നു.

ക്വ യാസ്യസി കദാ യാതഃ
കുത ആയാസി കോ സി വൈ
ഇത്യാദി വാദോപരതിര്‍
യസ്യ തസൈ്യവ നിര്‍വൃതിഃ

നിങ്ങള്‍ എപ്പോഴാണ് പോയത്? നീ എപ്പോള്‍ വന്നു? നിങ്ങള്‍ എവിടെ നിന്നാണ് വന്നത്? നിങ്ങള്‍ ആരാണ്? അത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തനായവന്‍ മാത്രം പ്രശാന്തിയെ പ്രാപിക്കുന്നു.

അഹം ത്വം സോ യമന്തമര്‍ഹി
ബഹിരസ്തി ന വാസ്തി വാ
ഇത്യാദി വാദോപരാതിര്‍
യസ്യ തസൈ്യവ നിര്‍വൃതിഃ

ഞാനോ നിങ്ങളോ, ആ വ്യക്തിയോ, അകത്തോ പുറത്തോ, അത്തരം ചര്‍ച്ചകളില്‍ നിന്ന് മുക്തനായവന്‍ മാത്രം ശാന്തത പ്രാപിക്കുന്നു.

ജ്ഞാതാജ്ഞാതസമഃ സ്വാന്യ-
ഭേദശൂന്യഃ കുതോ ഭിദാ
ഇത്യാദി വാദോപരതിര്‍
യസ്യ തസൈ്യവ നിര്‍വൃതിഃ

അറിയുന്നവനും അറിയപ്പെടാത്തവനും തുല്യനായിരിക്കുക, സ്വയവും മറ്റുള്ളവരും എന്ന വിവേചനമില്ലാതെ, പിന്നെ എന്തുകൊണ്ടാണ് ഈ വ്യത്യാസം? അത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തനായവന്‍ മാത്രം നിര്‍വൃതി നേടുന്നു.

-എസ്.കെ.കെ.

Tags: Sree narayana guruHinduismArunachalamNivrithi Panchakam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുകമുനിയും ഭാഗവതവും

Samskriti

വേദസ്വരൂപം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.