Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘പിഒകെയിലെ പ്രക്ഷോഭം മൗലികാവകാശ നിഷേധത്തിനെതിരെ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 09:42 pm IST
in World

മുസഫറാബാദ്: പിഒകെയില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങുന്നത് മൗലികാവകാശ നിഷേധത്തിനെതിരെയാണെന്ന് പ്രതിഷേധക്കാര്‍.

രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിതെന്ന പാക് ഭരണകൂടത്തിന്റെ വ്യാഖ്യാനം തെറ്റാണ്. ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. ജീവിതത്തെ സംബന്ധിച്ച് ആശങ്കയുണ്ട്. ഭരണകൂടം അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. മൂന്ന് പേരുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിയതിന് ശേഷമാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്. കഴിവുകെട്ട സര്‍ക്കാരാണ് പാകിസ്ഥാന്റേത്. പ്രക്ഷോഭം താത്കാലികമായി മാത്രമാണ് നിലച്ചിട്ടുള്ളത്. എന്നാല്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്ന് സര്‍ക്കാര്‍ മറക്കരുത്, പിഒകെ പ്രക്ഷോഭകാരികളിലൊരാളായ രാജാ അമീന്‍ പറഞ്ഞു.

ഭക്ഷ്യ ധാന്യങ്ങള്‍, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. എന്നാല്‍ പാക് അധിനിവേശ കശ്മീരിന്റെ പ്രധാനമന്ത്രിയെന്ന് പറയുന്ന ചൗധരി അന്‍വര്‍ ഉള്‍ ഹഖ് വിഷയം കൈകാര്യം ചെയ്തത് തെറ്റായ രീതിയിലാണ്… അന്‍വര്‍ പൊതുജനങ്ങളെ കബളിപ്പിച്ചുവെന്ന് രാജ ആരോപിച്ചു. അയാള്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടും ഒടുവില്‍ നിരസിച്ചു. എല്ലാ കുഴപ്പങ്ങള്‍ക്കും അന്‍വര്‍ ഉത്തരവാദിയാണ്. രാജ അമീന്‍ പറഞ്ഞു. പിഒകെയിലെ ജനങ്ങളെ അടിച്ചമര്‍ത്താനുള്ള കാലങ്ങളായുള്ള നീക്കത്തിനേറ്റ തിരിച്ചടിയാണ് പ്രക്ഷോഭം. ഭരണത്തില്‍ അവര്‍ ഞങ്ങളെ ഉള്‍പ്പെടുത്തിയില്ല. ചെറുപ്പക്കാരെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി സൈന്യത്തിലും ഭീകര സംഘടനകളിലും ചേര്‍ത്തു. ജനങ്ങള്‍ക്ക് അടിസ്ഥാന വിഭവങ്ങള്‍ നിഷേധിച്ചു. ഇത്തരം ക്രൂരതകള്‍ക്കെതിരായ ജനങ്ങളുടെ രോഷമാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേക്ക് എത്തിയത്.

മുസാഫറാബാദില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് ദുരിതാശ്വാസ നടപടികള്‍ പ്രഖ്യാപിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിര്‍ബന്ധിതനായത്.

Tags: PoK againstfundamental rightsAgitation in PoKPakistan Occupied Kashmir (PoK)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക പി‌ഒ‌കെയെ ഇന്ത്യയുടെ ഭാഗമായി പ്രഖ്യാപിച്ചു ; ഈ ഭൂപടം കണ്ട് ഷഹബാസും മുനീറും അസ്വസ്ഥരാകുമെന്നുറപ്പ്

World

തീവ്രവാദികളുടെ വിളനിലമായ ബഹാവൽപുരിൽ അസിം മുനീർ പെട്ടെന്ന് എത്തിയത് എന്തിന് ? പാക് ആർമി മേധാവിയുടെ സന്ദർശനത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ  

World

പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് അസ്വസ്ഥതകൾ നിലനിൽക്കുന്നത് ? വാഗ്ദാനങ്ങൾ പാലിക്കാത്ത ഷഹബാസിനെതിരെ പിഒകെയിലെ സംയുക്ത ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധം

India

ചെറിയ കുട്ടികളെ ലക്ഷ്യമിട്ട് ജെയ്‌ഷെ മുഹമ്മദ്; പുതുവർഷ ദിനത്തിൽ പിഒകെയിൽ ‘തർബിയ’; ഖൈബർ പഖ്തുൻഖ്വയിൽ ‘ജിഹാദ്-ഇ-അഖ്സ’

World

പാകിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം വേണം : മുദ്രാവാക്യങ്ങൾ വിളിച്ച് പി‌ഒ‌കെയിലെ ജനങ്ങൾ , റാവൽകോട്ടിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ തടസ്സപ്പെട്ടു

പുതിയ വാര്‍ത്തകള്‍

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

ടാറ്റ കൺസൾട്ടൻസി വിവാദം: മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരിവർത്തന മാഫിയ പിന്നിൽ, ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷത്തിൽ നടത്തിയ ഓപ്പറേഷൻ

വനിതാ സംവരണ ബില്‍; പ്രതിപക്ഷം മനപ്പൂര്‍വം വിവാദം ഉണ്ടാക്കുന്നു: സദാനന്ദന്‍ മാസ്റ്റര്‍ എംപി

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ കൊറ്റാമലയിലെ വീട്ടിലെത്തിയ ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി മഹന്ത് ശംഭു തുണ്ടിയ എംഎല്‍എ കുടുംബത്തെ ആശ്വസിപ്പിക്കുന്നു. ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി എസ്. കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്‌നജിത് തുടങ്ങിയവര്‍ സമീപം

പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി നിതിന്റെ വീട്ടിലെത്തി; ‘ദേശീയ പട്ടികജാതി കമ്മിഷന്‍ വഴി എല്ലാ സഹായവും ലഭ്യമാക്കും’

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

180ഓളം മൈനർ പെൺകുട്ടികളെ ലൈം​ഗികപീഡനത്തിനിരയാക്കി ബ്ലാക്ക്മെയിലിംഗ്: മുഹമ്മദ് അയാസ് അറസ്റ്റിലായതോടെ പിടിയിലായത് സെക്സ് റാക്കറ്റ് സംഘം

ബിഹാറിനെ നയിക്കാൻ ഇനി ബിജെപിയുടെ സമ്രാട്ട് ചൗധരി: ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അബ്ദുറഹ്മാൻ അറസ്റ്റിൽ

ടിസിഎസിലെ മതപരിവര്‍ത്തനം: ‘പോയി ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിക്കൂ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.