Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചൂഷണം, പണം പിടുങ്ങല്‍, സുഖിപ്പിച്ചാല്‍ മാത്രം സെലക്ഷന്‍….ബിഗ് ബോസ് ഷോയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍; ബിഗ് ബോസ് ഷോ വിവാദത്തിലേക്ക്

ഏപ്രില്‍ 28നാണ് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയ്‌ക്കെതിരെ ആഞ്ഞടിച്ചതോടെ വിവാദം. ബിഗ് ബോസ് ഷോയില്‍ പ്രവേശനം കിട്ടണമെങ്കില്‍ മത്സരാര്‍ത്ഥികള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്നതാണ് അവസ്ഥയെന്നും അഖില്‍ മാരാര്‍.പിന്നാലെ ഈ ഷോയില്‍ രണ്ട് വനിതള്‍ ദുരനുഭവങ്ങള്‍ പങ്കുവെച്ചതോടെയാണ് വിവാദം കത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 09:03 pm IST
in Entertainment

തിരുവനന്തപുരം: തിരുവനന്തപുരം:ബിഗ് ബോസ് ഷോയുടെ ആറം പതിപ്പ് നടന്നുവരികയാണ്. എന്നാല്‍ ബിഗ് ബോസ് മലയാളം ഷോ അഞ്ചാം പതിപ്പിലെ ജേതാവായ അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയെക്കുറിച്ച് അടിയുലയ്‌ക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. ഈ ഷോയില്‍ പങ്കെടുക്കാനെത്തുന്ന മത്സരാര്‍ത്ഥികള്‍ പല രീതിയിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നു എന്നാണ് അഖില്‍ മാരാര്‍ തുറന്നടിച്ചിരിക്കുന്നത്. ഷോയുടെ നടത്തിപ്പ് ചുമതലയുള്ള ചില ഉന്നതര്‍ സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തുന്നു എന്ന് വരെ ആരോപിച്ചത് അഖില്‍ മാരാര്‍ക്ക് പാരയായിരിക്കുകയാണ്. കാരണം ആരോപണം തങ്ങളുടെ അന്തസ്സിനെ ഇടിച്ചുതാഴ്‌ത്തുന്നതാണെന്ന് ആരോപിച്ച് മുന്‍ ബിഗ് ബോസ് ഷോകളില്‍ പങ്കെടുത്ത ഒരു കൂട്ടം വനിതാമത്സരാര്‍ത്ഥികള്‍ രംഗത്തെത്തിയതാണ് അഖില്‍ മാരാര്‍ക്ക് വിനയായത്. ആരോപണം തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ പുറത്ത് കാട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വനിതാ മത്സരാര്‍ത്ഥികള്‍.

ഈ ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ത്ഥികള്‍ ചൂഷണത്തിനും പണംതട്ടിപ്പറിയ്‌ക്കലിനും സെലക്ഷന്‍ ലഭിക്കാന്‍ പല വിട്ടുവീഴ്ചകള്‍ക്കും (കാസ്റ്റിംഗ് കൗച്ച്) വിധേയരാകുന്നു എന്നതാണ് ആരോപണം. ഇതോടെ ഈ ഷോ നടത്തുന്ന ചാനലും ബിഗ് ബോസിന് പിന്നിലുള്ള എന്‍ഡെമോള്‍ ഷൈന്‍ എന്ന കമ്പനിയും വിവാദച്ചുഴിയിലാണ്.

ഏപ്രില്‍ 28നാണ് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ഷോ നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് മത്സരാര്‍ത്ഥികളെ പല വിധത്തില്‍ ചൂഷണത്തിന് വിധേയമാക്കുന്നതെന്ന് അഖില്‍ മാരാര്‍ പറയുന്നു. മത്സരാര്‍ത്ഥികള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ മാത്രമേ സെലക്ഷന്‍ കിട്ടൂ എന്നതാണ് അവസ്ഥ. ഇതിന് ശേഷം ഈ ഷോയില്‍ പങ്കെടുത്ത രണ്ട് വനിതാ മത്സരാര്‍ത്ഥികള്‍ അവരുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചതോടെയാണ് വിവാദം കൂടുതല്‍ കത്തിപ്പടരുന്നത്. ചാനലിലെ രണ്ട് പേര്‍ക്കെതിരെയാണ് ഈ വനിതകള്‍ ആരോപണം ഉന്നയിച്ചത്.

ബിഗ് ബോസ് 6ല്‍ ഡിജെ സിബിനെ ഷോയില്‍ നിന്നും പുറത്താക്കിയ ആഘാതത്തിലാണ് അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയ്‌ക്കെതിരെ ആഞ്ഞടിച്ചത്. മാനസികമായ അസ്ഥിര ആരോപിച്ചാണ് ബിഗ് ബോസ് ഷോയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പുറത്താക്കിയതെന്നും ഈ പുറത്താക്കലിന് പിന്നില്‍ തനിക് യാതൊരു റോളും ഇല്ലെന്നും ഡിജെ സിബിന്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് ബിഗ് ബോസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാനലിലെ മുതിര്‍ന്ന ചിലര്‍ മത്സരാര്‍ത്ഥികളെ പല വിധത്തില്‍ ചൂഷണം ചെയ്യുന്നതായി അഖില്‍ മാരാര്‍ പേരെടുത്ത് പറയാതെ ആരോപിച്ചത്. ബിഗ് ബോസ് ഷോയുടെ തലപ്പത്തുള്ള ചില പ്രമുഖര്‍ മത്സരാര്‍ത്ഥികളെ പ്രത്യേകിച്ചും പെണ്‍കുട്ടികളെ ചൂഷണം ചെയ്തുവെന്ന് മാത്രമല്ല, അവരുടെ പ്രതിഫലത്തിലെ നല്ലൊരു പങ്ക് തട്ടിയെടുക്കുകയും ചെയ്തതായി അഖില്‍ മാരാര്‍ ആരോപിച്ചു. ഈ വമ്പന്മാരുടെ ഇംഗിതത്തിന് വഴങ്ങാത്ത ക്രിയേറ്റീവ് മേധാവിയെയും ബിഗ് ബോസ് പ്രോജക്ട് തലവനെയും ഇവര്‍ പുറത്താക്കിയെന്നും അഖില്‍ മാരാര്‍ പറയുന്നു. ഈ ഷോ നടത്തുന്നവര്‍ ഡിജെ സിബിന് മാനസിക സമനിലതെറ്റിക്കുന്ന മരുന്ന് നല്‍കിയെന്നും അഖില്‍ മാരാര്‍ ആരോപിക്കുന്നു.

ഇതിന് പിന്നാലെ അഖില്‍ മാരാര്‍ യുട്യൂബില്‍ ഈ ആരോപണങ്ങള്‍ വീണ്ടും വിശദമാക്കുന്ന മറ്റൊരു അഭിമുഖത്തിലും പ്രത്യക്ഷപ്പെട്ടു. തന്റെ കയ്യില്‍ മുന്‍ മത്സരാര്‍ത്ഥികളുടെ ശബ്ദശകലങ്ങളും വാട് സാപ് ചാറ്റുകളും തെളിവായി ഉണ്ടെന്നും അഖില്‍ മാരാര്‍ അവകാശപ്പെടുന്നു. ഇതോടെ ബിഗ് ബോസ് ഷോകളില്‍ മുന്‍പ് പങ്കെടുത്ത പല വനിതാ മത്സാര്‍ത്ഥികളും രംഗത്ത് വന്നു. അഖില്‍ മാരാരുടെ ആരോപണം തങ്ങളുടെ മാന്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതിന് പിന്നാലെ രണ്ട് വനിതകള്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പക്ഷെ ഇവര്‍ മത്സാര്‍ത്ഥികളല്ല. ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുകയും അതില്‍ വിട്ടുവീഴ്ച ചെയ്താല്‍ മാത്രമേ സെലക്ഷന്‍ ലഭിക്കൂ എന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പിന്‍മാറിയ പെണ്‍കുട്ടിയാണ് ഇതില്‍ ഒരാള്‍. ബിഗ് ബോസ് ഷോയിലേക്കുള്ള സെലക്ഷനില്‍ ഫൈനല്‍ റൗണ്ടില്‍ വരെ എത്തുകയും എന്നാല്‍ സെലക്ഷന്‍ കിട്ടാതെ പോവുകയും ചെയ്ത പെണ്‍കുട്ടിയാണ് ആരോപണം ഉന്നയിച്ച രണ്ടാമത്തെ ആള്‍.

 

 

 

 

 

Tags: Bigg Boss showbigg boss season 6bbms6biggbossmalayalamEndemolshineCastingcouchBigg BossLatest info
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

World

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Kerala

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.