Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തട്ടിക്കൂട്ടിയ തസ്തികയില്‍ ഇഷ്ടക്കാര്‍ക്ക് നിയമനം

കഴിഞ്ഞ മാര്‍ച്ച് 6നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. ഇന്‍ഫെക്ഷന്‍ കണ്‍ട്രാളറായി ജോലി ചെയ്തിരുന്ന വി.എസ്. ശാലിനിയെയാണ് ഏകോപന ചുമതല നല്‍കി അത്യാഹിത വിഭാഗത്തില്‍ ഹെഡ്‌നഴ്‌സുമാര്‍ക്കൊപ്പം നിയമിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 12:05 pm IST
in Thiruvananthapuram

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ തട്ടിക്കൂട്ടിയ തസ്തികയില്‍ നിയമനം. ഏകോപന ചുമതല എന്ന പേരിലാണ് പ്രത്യേക ഉത്തരവിലൂടെ ആശുപത്രി അധികൃതര്‍ നിയമനം നടത്തിയിരിക്കുന്നത്. ഭരണപക്ഷ രാഷ്‌ട്രീയ പാര്‍ട്ടിയില്‍പ്പെട്ട എന്‍ജിഒ യൂണിയന്റെ ഇടപെടലിലാണ് നിയമനമെന്ന ആക്ഷേപമുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 6നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. ഇന്‍ഫെക്ഷന്‍ കണ്‍ട്രാളറായി ജോലി ചെയ്തിരുന്ന വി.എസ്. ശാലിനിയെയാണ് ഏകോപന ചുമതല നല്‍കി അത്യാഹിത വിഭാഗത്തില്‍ ഹെഡ്‌നഴ്‌സുമാര്‍ക്കൊപ്പം നിയമിച്ചിരിക്കുന്നത്. ആശുപത്രി പ്രവര്‍ത്തനത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍, ലിഫ്റ്റുകളുടെ പ്രവര്‍ത്തനം, സിടി സ്‌കാന്‍, അടിയന്തര ശസ്ത്രക്രിയ തിയേറ്റര്‍, ഫാര്‍മസി, പിആര്‍ഒ, കണ്‍ട്രോള്‍ റൂം, അത്യാഹിത വിഭാഗം ഐസിയു എന്നിവയുമായി ഏകോപിച്ചുള്ള രോഗീപരിചരണത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് അത്യാഹിത വിഭാഗം മേധാവി ആവശ്യപ്പെട്ടതനുസരിച്ചാണ് നിയമനമെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളൊക്കെ അത്യാഹിത വിഭാഗം മേധാവിയില്‍ നിക്ഷിപ്തമായിരിക്കേയാണ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ചുമതല വഹിച്ചിരുന്ന നഴ്‌സിനെ തട്ടിക്കൂട്ടി തസ്തികയുണ്ടാക്കി നിയമിച്ചത്. അത്യാഹിത വിഭാഗത്തില്‍ അറ്റന്റര്‍ ചെയ്യേണ്ട ജോലികള്‍ വരെ ചെയ്ത് രോഗികള്‍ക്ക് പൂര്‍ണ തുണയേകിയിരുന്ന മറ്റൊരു ഹെഡ് നഴ്‌സിനെ കണ്ണാശുപത്രിയിലേക്ക് മാറ്റിക്കൊണ്ടാണ് ശാലിനിയെ തിരുകിക്കയറ്റിയതെന്നും ആരോപണമുണ്ട്.

അത്യാഹിത വിഭാഗം മേധാവി അറിയിച്ചതിന് പുറമെ ജീവനക്കാര്‍ക്ക് പരിശീലനം, ഡോക്ടേഴ്‌സിന്റെ ഡ്യൂട്ടി ലിസ്റ്റ് നിയന്ത്രണം തുടങ്ങി അടിയന്തര ശസ്ത്രക്രിയാ തിയേറ്ററിലെ നിയന്ത്രണം വരെ ഏകോപന ചുമതലയുടെ പേരില്‍ ശാലിനിക്ക് നല്‍കിയിട്ടുണ്ട്. രോഗിയെ അഡ്മിറ്റ് ചെയ്യുന്നതും ഡിസ്ചാര്‍ജ് ചെയ്യുന്നതും ഇവരുടെ ഇടപെടലിലൂടെ മാത്രമായിരിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടര്‍മാരുടെ അധികാര പരിധിയില്‍ വരെ കൈകടത്താവുന്ന ഉത്തരവ് ഡ്യൂട്ടി നഴ്‌സില്‍ക്കൂടി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ ഇഷ്ടക്കാര്‍ക്ക് ജോലി ചെയ്യാതെ ശമ്പളം വാങ്ങാന്‍ വേണ്ടി തട്ടിക്കൂട്ടിയെടുത്തതാണ് ഏകോപന ചുമതലയെന്ന് ആരോപണമുണ്ട്. ശാലിനിയുടെ ഭര്‍ത്താവ് യൂണിയന്‍ അംഗമായ ബിജു അത്യാഹിത വിഭാഗത്തില്‍ ഹെഡ്‌നഴ്‌സാണ്. ഭാര്യയെ ഒപ്പം കൂട്ടാനായി ഒരുക്കിയ തന്ത്രം മാത്രമാണിത്. ആശുപത്രി വ്യവസ്ഥയനുസരിച്ച് ഒരു കുടുംബത്തിലെ രണ്ട് പേരെ ഒരേ വിഭാഗത്തില്‍ നിയമിക്കാന്‍ പാടില്ലെന്നതാണ്. ഈ വ്യവസ്ഥയും ആശുപത്രി അധികൃതര്‍ ലംഘിച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞു.

Tags: Medical CollegeThiruvananthapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാവില്ല; മക്കൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

മുനമ്പം: ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും റദ്ദാക്കാം

‘ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്; ഗുരുവായൂർ എക്സ്പ്രസിലിരുന്ന് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

മുനമ്പം സമരം രൂക്ഷമാകുന്നു; സതീശന്‍ സര്‍ക്കാരിന്റെ 10-ാം ദിനം, നാളെ പന്തം കൊളുത്തി പ്രകടനം

കായംകുളം കായലിൽ 80കാരിയുടെ മൃതദേഹം; കല്ലിൽ കെട്ടി താഴ്‌ത്തി കൊലപ്പെടുത്തിയെന്ന് സംശയം, കൈയും കാലും കെട്ടിയ നിലയിൽ

പാക് സൈനിക ട്രെയിന് നേരെ ഉണ്ടായ ബലോച്ച് ചാവേർ ആക്രമണത്തിൽ 82 സൈനികരെ വധിച്ചെന്ന് ബിഎൽഎ

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വര്‍ത്തമാനവും ഭാവിയും മാറ്റിയെഴുതിയ കാലം

.

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.