Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനേഡിയന്‍ കമ്പനിക്ക് ആരോഗ്യവിവരങ്ങള്‍ കൈമാറാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കം; ലക്ഷ്യം കോടികളുടെ മരുന്ന് വ്യാപാരം

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ 'ട്രാന്‍സ്ലേഷനല്‍ ഗവേഷണ' പദ്ധതിയും ആരോഗ്യശാസ്ത്ര ഗവേഷണ നയവും ദുരുപയോഗപ്പെടുത്തിയാണ് ഡേറ്റാ കൈമാറ്റം ചെയ്യുന്നതും മരുന്നുകള്‍ പരീക്ഷിക്കാന്‍ നീക്കവും നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 11:16 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിന്റെ കൈവശമുള്ള ആരോഗ്യവിവരങ്ങള്‍ (മെഡിക്കല്‍, ഹെല്‍ത്ത് ഡേറ്റ) കനേഡിയന്‍ മരുന്ന് ഗവേഷക സംഘത്തിന് കൈമാറാനുള്ള നീക്കത്തിന് പിന്നല്‍ കോടികളുടെ മരുന്നുവ്യാപാരത്തിനുള്ള വേദി ഒരുക്കല്‍. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ‘ട്രാന്‍സ്ലേഷനല്‍ ഗവേഷണ’ പദ്ധതിയും ആരോഗ്യശാസ്ത്ര ഗവേഷണ നയവും ദുരുപയോഗപ്പെടുത്തിയാണ് ഡേറ്റാ കൈമാറ്റം ചെയ്യുന്നതും മരുന്നുകള്‍ പരീക്ഷിക്കാന്‍ നീക്കവും നടക്കുന്നത്.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ‘ട്രാന്‍സ്ലേഷനല്‍ ഗവേഷണ’ത്തിന്റെ മറവില്‍ വിവാദ മരുന്ന് ഗവേഷകനും മരുന്ന് പരീക്ഷണ സ്ഥാപനമായ കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (പിഎച്ച്ആര്‍ഐ) എക്‌സി. ഡയറക്ടറും മലയാളിയുമായ പ്രൊഫ. സലിം യൂസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ആരോഗ്യവിവരങ്ങള്‍ കൈമാറാനും മരുന്ന് പരീക്ഷണത്തിന് മലയാളികളെ ദുരുപയോഗം ചെയ്യാനും അനുമതി നല്കിയിരിക്കുന്നത്.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെയും കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കീഴിലായിരിക്കണം മരുന്നുപരീക്ഷണമെന്നാണ് നിയമം. ഐസിഎംആറിന്റെ നേതൃത്വത്തിലുള്ള എത്തിക്‌സ് കമ്മിറ്റി ഓരോ ഘട്ടത്തിലും കര്‍ശന പരിശോധന നടത്തുകയും വേണം. ഇതെല്ലാം കാറ്റില്‍പ്പറത്തി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ആരോഗ്യനയത്തിന്റെ മറവിലാണ് മരുന്നുപരീക്ഷണത്തിന് സര്‍ക്കാര്‍ കളമൊരുക്കുന്നത്. ഇതിലൂടെ ആഗോള മരുന്ന് ഭീമന്മാരുടെ പരീക്ഷണശാലയായി കേരളം മാറും.

വായിലെ അര്‍ബുദത്തിന് അമേരിക്ക കണ്ടെത്തിയ എന്‍ഡിജിഎന്‍-എം4 എന്ന നിരോധിത മരുന്ന് യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ സഹായത്തോടെ ആര്‍സിസിയില്‍ പരീക്ഷിച്ചത് വലിയ വിവാദമായിരുന്നു. മരുന്ന് പരീക്ഷിച്ചപ്പോള്‍ കൊച്ചിയിലെ ആശുപത്രിയില്‍ 10 പേരും കോഴിക്കോട് ആശുപത്രിയില്‍ രണ്ടു പേരും കൊച്ചിയിലെ മറ്റൊരു ആശുപത്രിയില്‍ മൂന്നു പേരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നു ഡോക്ടര്‍മാരുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ ഗവേഷണ കേന്ദ്രത്തില്‍ സ്വിസ് കമ്പനി നടത്തിയ മരുന്ന് പരിശോധനക്കിടെ മൂന്നു പേരും മരിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിന് സമാനമായ അവസ്ഥയിലേക്ക് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ അടക്കം മാറ്റാനാണ് നീക്കം.

സംസ്ഥാനത്തെ മെഡി. കോളജുകള്‍, നഴ്‌സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളുടെയും രോഗങ്ങളുടെയും വിവരങ്ങളും സംസ്ഥാന ആരോഗ്യവകുപ്പിന്റെ കൈവശമുള്ള വിവരങ്ങളും കൈമാറുന്നതോടെ കോടികളുടെ ഡേറ്റാ വില്‍പനയാകും നടക്കുക. കിരണ്‍ സര്‍വേയില്‍ തന്നെ 500 കോടിയിലധികം രൂപയുടെ ഡേറ്റാ കൈമാറ്റം നടന്നുവെന്ന് ആരോപണം നിലവിലുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ മുതല്‍ ഗുരുതര രോഗങ്ങളുടെ വിവരങ്ങള്‍ വരെ ലഭ്യമാകുന്നതോടെ മരുന്ന് പരീക്ഷണ കമ്പനികള്‍ അതനുസരിച്ച് വിപണിയില്‍ ഇടപെടും. മരുന്നു പരീക്ഷണത്തിന്റെ നൂലാമാലകള്‍ ഇല്ലാതെ കേരളത്തില്‍ എവിടെയും മരുന്നു പരീക്ഷണം നടത്താമെന്ന സ്ഥിതിയുമാകും. ആഗോള മരുന്ന് കമ്പനിക്കാര്‍ക്ക് വേദി ഒരുക്കുന്നതിലൂടെ വലിയ അഴിമതിക്കാണ് സര്‍ക്കാര്‍ കളമൊരുക്കുന്നത്.

Tags: Veena GeorgeKerala GovernmentHealth MinisterMcMaster University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

Kerala

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

പുതിയ വാര്‍ത്തകള്‍

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.