Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കളളപ്പണ ഇടപാടില്‍ മുഖം നഷ്ടപ്പെട്ടു; ന്യായീകരണം കണ്ടെത്താനാവാതെ സിപിഎം, വിവരങ്ങൾ ചോർന്നത് പാർട്ടിക്കുള്ളിൽ നിന്നും

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുളള ബാങ്ക് ശാഖയിലാണ് പാര്‍ട്ടിയുടെ രഹസ്യ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ഈ പണത്തിന്റെ സ്രോതസ്സ് ആദായ നികുതി വകുപ്പിനോട് വ്യക്തമാക്കാന്‍ കഴിയാതിരുന്നതാണ് മരവിപ്പിക്കലിലേക്ക് നയിച്ചത്.

Janmabhumi Online by Janmabhumi Online
Apr 8, 2024, 02:59 pm IST
in Kerala, Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കളളപണ ഇടപാടിനെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചതിനെ പ്രതിരോധിക്കാന്‍ ദുര്‍ബല വാദങ്ങളുമായി സിപിഎം. സുരേഷ്‌ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടി ബിജെപിയും കേന്ദ്ര ഏജന്‍സികളും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ആദായ നികുതി വകുപ്പിന്റെ നടപടിയെന്നാണ് പാര്‍ട്ടിയുടെ വാദം. 1998ല്‍ ആരംഭിച്ച അക്കൗണ്ട് നിയമവിധേയാണ് തുടങ്ങിയതെന്നും പാര്‍ട്ടിയുടെ വിശദീകരണം. എന്നാല്‍ പാര്‍ട്ടി അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാണ് പാര്‍ട്ടിയുടെ വാദങ്ങളെ ദുര്‍ബലമാക്കുന്നത്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുളള ബാങ്ക് ശാഖയിലാണ് പാര്‍ട്ടിയുടെ രഹസ്യ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ഈ പണത്തിന്റെ സ്രോതസ്സ് ആദായ നികുതി വകുപ്പിനോട് വ്യക്തമാക്കാന്‍ കഴിയാതിരുന്നതാണ് മരവിപ്പിക്കലിലേക്ക് നയിച്ചത്. പാര്‍ട്ടി രഹസ്യമായി സൂക്ഷിച്ചിരുന്ന അക്കൗണ്ടിന്റെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക് കിട്ടിയതിലും സിപിഎം നേതൃത്വം പരിഭ്രാന്തിയിലാണ്. പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെയാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്.

സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായാണ് ഇതെല്ലാം പുറത്തേക്ക് വരുന്നത്. സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യുന്ന സമയത്ത് തന്നെ ബാങ്ക് ശാഖയില്‍ റെയ്ഡ് നടത്തിയതും പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. പൊതുമേഖല ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലും ഇതുപോലെ രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് വിവരം. കരുവന്നൂര്‍ തട്ടിപ്പില്‍ ഇഡി അന്വേഷണത്തെ തുടര്‍ന്ന് അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്നതിന്റെ വിശദാംശങ്ങള്‍ പറുത്തായി.

ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും വെട്ടിലാക്കി. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് ശരിയായ വിശദീകരണം നടത്താന്‍ പോലും കഴിയാതെ അപഹാസ്യരായിരിക്കുകയാണ് സംസ്ഥാന നേതൃത്വം. തെരഞ്ഞടുപ്പ് കമ്മീഷന് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. അക്കൗണ്ടിലെത്തിയ പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുളള നേതാക്കള്‍ക്ക് കഴിയുന്നില്ല.

Tags: cpmThrissurFinancial fraudBank account
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

Kerala

അങ്കണവാടികളില്‍ സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പത്രം; പദ്ധതി സിപിഎമ്മിന്റെ നേതൃത്വത്തില്‍

Kerala

സിപിഎം ജാഥയ്‌ക്കിടെ ഇസ്രയേല്‍ അനുകൂല മുദ്രാവാക്യം: 52കാരി അറസ്റ്റില്‍

Kerala

രാജ്യഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ വിദ്യാഭ്യാസ മന്ത്രി കേവലം രാഷ്‌ട്രീയക്കാരനായി അധപതിച്ചു

Kerala

നിലമ്പൂര്‍ വിധിയെഴുതി, മികച്ച പോളിംഗ് , വോട്ടെണ്ണല്‍ തിങ്കളാഴ്ച

പുതിയ വാര്‍ത്തകള്‍

വിമര്‍ശനങ്ങള്‍ വഴി തളര്‍ത്താമെന്ന് കരുതേണ്ട, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡില്‍ സന്തോഷം : അഖില്‍ പി ധര്‍മജന്‍

യോഗ ലോക സമാധാനത്തിന് പ്രാധാന്യം നൽകുന്നു: അന്താരാഷ്‌ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

ഞാന്‍ എവിടെയായിരുന്നാലും തമിഴ്നാടിനെ കേട്ടുകൊണ്ടിരിക്കുകയാണ് …ഡിഎംകെയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് അമിത് ഷാ 

സ്വ‍ർണവിലയിൽ വീണ്ടും വർധനവ്; പവന്റെ ഇന്നത്തെ വില അറിയാം

ഇറാൻ ഇന്ത്യയുടെ പഴയ സുഹൃത്താണ് : കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യമാണ് ; സോണിയ

ന്യൂനമർദ്ദം: കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു; നാളെ 7 ജില്ലകളിൽ മുന്നറിയിപ്പ്

പുലിയുടെ ആക്രമണം; വാൽപ്പാറയിൽ 4 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പകുതി ഭക്ഷിച്ച നില‍യിൽ

സംവിധായകൻ നാദിര്‍ഷായുടെ പൂച്ച ചത്ത സംഭവം: പൂച്ചയുടെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഭാരതാംബയോട് അവഹേളനം: മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച് യുവമോർച്ച, പ്രവർത്തകരെ ആക്രമിച്ച് എസ്എഫ്ഐ

പ്രിന്‍സിപ്പല്‍ തസ്തികയില്ലാതെ സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്‌കൂളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies